Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Thattil

ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍ കര്‍ത്താവിന്‍റെ മഹത്വത്തിനുവേണ്ടി ജീവിച്ച പുണ്യാത്മാവ്: മാര്‍ തട്ടില്‍

പാലാ: ചുറ്റുമുള്ള മനുഷ്യര്‍ എല്ലാം കര്‍ത്താവിന്‍റെ ഛായയാണെന്ന തിരിച്ചറിവോടെ കര്‍ത്താവിന്‍റെ മഹത്വത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച പുണ്യാത്മാവാണ് ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചനെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.

ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍റെ 91ാം ചരമ വാര്‍ഷികാചരണത്തോടനുബന്ധിച്ച് പാലാ എസ് എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ്. ഫാ.ചെറിയാന്‍ തുണ്ടുപറമ്പില്‍ സി എം ഐ, ഫാ.മാത്യു കദളിക്കാട്ടില്‍, ഫാ.സനില്‍ മാളിയേക്കല്‍, ഫാ.ട്വിങ്കിള്‍ പ്ലാക്കുഴി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

കദളിക്കാട്ടില്‍ മത്തായി അച്ചന്‍റെ ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് നടന്ന നവനാള്‍ പ്രര്‍ഥനാശുശ്രൂഷകളിലും പ്രധാന ദിവസമായ ഇന്നലെയും നാടിന്‍റെ നാനാ ഭാഗത്തു നിന്നും നിരവധി ഭക്തജനങ്ങളാണ് ധന്യന്‍റെ കബറിടം സ്ഥിതി ചെയ്യുന്ന പാലാ എസ് എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയിലെത്തിയത്.

തിരുഹൃദയ സന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഉഷാ മരിയ, ജനറല്‍ എഡ്യുക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ആന്‍സി പോള്‍, പാലാ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മെര്‍ലിന്‍ അരീപ്പറമ്പില്‍, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ തെരേസ് കോയിപ്പുറം, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

‌ദൈവികമായ ഇടപെടലിന്‍റെ ആള്‍രൂപമാണ് കദളിക്കാട്ടില്‍ മത്തായി അച്ചന്‍ എന്നും കര്‍ത്താവിനെ വിട്ട് ഓടാനുള്ള പ്രവണത വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ഈശോയുടെ കൂടെ സഞ്ചരിക്കാനുള്ള ആഹ്വാനം ചുറ്റുമുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്ത ഉത്തമനായ പുരോഹിതനായിരുന്നു അദ്ദേഹമെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍റെ 91ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ശ്രാദ്ധ സദ്യയുടെ വെഞ്ചരിപ്പ് നിര്‍വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.

ജാതി, മത, വര്‍ഗ,വര്‍ണ വ്യത്യാസമില്ലാതെ എല്ലാവരെയും സ്‌നേഹിച്ച വലിയ ഹൃദയത്തിന് ഉടമയായ കദളിക്കാട്ടിലച്ചൻ തിരുഹൃദയ ഭക്തി വളര്‍ത്തിയെന്നും ബിഷപ് അനുസ്മരിച്ചു.

Kerala

ദൈവത്തിന്‍റെ ഹൃദയമുള്ള ഇടയന്‍: മാര്‍‍ തട്ടില്‍

ഫോര്‍ട്ട്‌കൊച്ചി: ദൈവത്തോടു ചേര്‍ന്നുനിന്ന് ദൈവത്തിന്‍റെ ഹൃദയം സ്വന്തമാക്കിയ ഇടയനാണു കൊച്ചിയുടെ പുതിയ മെത്രാന്‍ ഡോ. ആന്‍റണി കാട്ടിപ്പറമ്പിലെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.

മുറിവേറ്റവനെ തോളിലേറ്റുന്ന ക്രിസ്തുവിന്‍റെ സ്‌നേഹം അദ്ദേഹത്തിന്‍റെ പൗരോഹിത്യജീവിതത്തിലാകെയും കണ്ടുമുട്ടാനാകും. എല്ലാവരെയും ചേര്‍ത്തു നിര്‍ത്തുന്ന അജപാലന ശുശ്രൂഷയാണ് പുതിയ മെത്രാന്‍റേത്.


കുലീനമായ കുടുംബപശ്ചാത്തലം അദ്ദേഹത്തിന്‍റെ സാക്ഷ്യജീവിതത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.


ദൈവത്തോടു നിരന്തരം ചേര്‍ന്നുനില്‍ക്കുകയും മറ്റുള്ളവരെ ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുന്ന മെത്രാനെ ലഭിച്ചത് കൊച്ചി രൂപതയ്ക്ക് ആഹ്ലാദവും അനുഗ്രഹവുമാണെന്നും മാര്‍ തട്ടില്‍ പുതിയ മെത്രാന്‍റെ സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്കുശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ പറഞ്ഞു.

International

ഏഷ‍്യയിലെ സഭ അനുരഞ്ജനത്തിന്‍റെ പാത സ്വീകരിക്കണം: മാർ തട്ടിൽ

പെനാംഗ്: ഏഷ‍്യയിലെ സഭ അനുരഞ്ജനത്തിന്‍റെ പുതിയ പാത സ്വീകരിക്കണമെന്ന് സീറോമലബാർ സഭാ മേജർ ആർച്ചബിഷപ് മാർ റാഫേൽ തട്ടിൽ. മലേഷ‍്യയിലെ പെനാംഗിൽ നടക്കുന്ന ഗ്രേറ്റ് പിൽഗ്രിമേജ് ഓഫ് ഹോപ് സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ.

ഏഷ‍്യയിലെ വിവിധ മതങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിൽ സഭ വിശ്വാസത്തിന് സ്ക്ഷ‍്യം വഹിക്കണം. അത് അനുരഞ്ജനപ്പെട്ടതും മറ്റുള്ളവരെ അനുരഞ്ജനപ്പെടുത്തുന്നതുമായ ഹൃദയത്തോടെയാകണം.

ഏഷ‍്യയിലെ സഭയുടെ ദൗത‍്യത്തിന്‍റെ കാതൽ ഓരോ വ‍്യക്തിയിലും പ്രത‍്യേകിച്ച്, പാവപ്പെട്ടവരിലും ദുർബലരിലും ക്രിസ്തുവിനെ ദർശിക്കാൻ കഴിയുക എന്നതാണ്.

പ്രേഷിത ദൗത‍്യത്തിലെ ഒരുതരം അസ്വസ്ഥത ബലഹീനതയല്ല, മറിച്ച് അത് ജീവന്‍റെയും തീക്ഷ്ണതയുടെയും ലക്ഷണമാണ്. ഇന്നത്തെ വെല്ലുവിളികളെ ധൈര‍്യത്തോടെയും സർഗാത്മകതയോടെയും നേരിടണമെന്നും മാർ തട്ടിൽ ഉദ്ബോധിപ്പിച്ചു.

തൊഴിലിടങ്ങളിലും അയൽപക്കങ്ങളിലും പൊതുജീവിതത്തിലും സുവിശേഷം എത്തിക്കുന്നതിൽ അല്മായർക്ക് സനിർണായക പങ്കുണ്ട്. ദൈനംദിന ജീവിതസാക്ഷ‍്യത്തിലൂടെയും മാമ്മോദീസാ വഴിയും അവർ മിഷണറിമാരായി മാറുന്നുവെന്നും മേജർ ആർച്ചബിഷപ് ചൂണ്ടിക്കാട്ടി.

Latest News

Corehub Up