Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Out

Sports

ജർമൻ ബുണ്ടസ് ലീഗ: ബയേണ്‍ ബ്ലാസ്റ്റ്

മ്യൂണിക്ക്: പതറാത്ത ചുവടുമായി ഉൾക്കരുത്ത് വീണ്ടും പ്രകടിപ്പിച്ച് വിൻസന്‍റ് കോന്പനിയുടെ ബയേണ്‍ മ്യൂണിക്ക്. ജർമൻ ബുണ്ടസ് ലീഗയിൽ ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിൽ നിന്ന ബയേണ്‍ രണ്ടാം പകുതിയിൽ എതിരാളികളായ ആർബി ലെയ്പിസിഗിനിന്‍റെ വല കുലുക്കിയത് അഞ്ച് പ്രാവശ്യം.

20-ാം മിനിറ്റിൽ ഗോൾ വഴങ്ങിയ ബയേണ്‍ 38 മിനിറ്റിനുള്ളിലാണ് അഞ്ച് ഗോളുകൾ മടക്കിയത്. ഗോളടിച്ചും ഗോളടിപ്പിച്ചും ഒലീസെ ഒരിക്കൽ കൂടി കളം വാണു. ബയേണ്‍ നേടിയ അഞ്ചിൽ മൂന്ന് ഗോളുകളുടെയും അസിസ്റ്റ് ഒലീസെയുടെ കാലിൽ നിന്നായിരുന്നു. ഒരു ഗോൾ താരം നേടുകയും ചെയ്തു.

20-ാം മിനിറ്റിൽ റൊമുലു കാർഡോസോയിലൂടെയാണ് ലെയ്പ്സിഗ് ബയേണിനെ ഞെട്ടിച്ച് ലീഡെടുത്തത്. രണ്ടാം പകുതി തുടങ്ങി 50-ാം മിനിറ്റിൽ സെർജ് ഗ്നാബ്രിയാണ് ബയേണിനു സമനില സമ്മാനിച്ചത്. 67-ാം മിനിറ്റിൽ ഹാരി കെയ്ൻ രണ്ടാം ഗോളിലൂടെ ബയേണിനെ മുന്നിലെത്തിച്ചു. പിന്നീട് ആറ് മിനിറ്റിനിടെ ബയേണിന്‍റെ ശേഷിച്ച മൂന്ന് ഗോളുകളും പിറന്നു. 82-ാം മിനിറ്റിൽ ജോനാതൻ ഥാ, 85-ാം മിനിറ്റിൽ അലക്സാണ്ടർ പാവ്ലോവിച്, 88ൽ മൈക്കൽ ഒലീസെ എന്നിവരാണ് സ്കോർ ചെയ്തത്.
18 മത്സരത്തിൽനിന്ന് 16 ജയവും രണ്ട് സമനിലയും നേടി അപരാജിതരായി 50 പോയിന്‍റുമായി ബയേണ്‍ കിരീടത്തിലേക്ക് കുതിക്കുകയാണ്.

Sports

ചെല്‍സി മാനേജര്‍ പുറത്ത്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബായ ചെല്‍സി എഫ്‌സിയുടെ മാനേജര്‍ സ്ഥാനത്തുനിന്ന് എന്‍സോ മരെസ്‌ക പടിയിറങ്ങി. പ്രീമിയര്‍ ലീഗില്‍ ക്ലബ്ബിന്‍റെ ദയനീയ പ്രകടനത്തെത്തുടര്‍ന്നാണിത്. ലീഗിലെ അവസാന ഏഴ് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ചെല്‍സിക്കു നേടാന്‍ സാധിച്ചത്.

പ്രീമിയര്‍ ലീഗില്‍ 30 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് ചെല്‍സി. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ 13-ാമതും. 45കാരനായ മരെക്‌സയുടെ ശിക്ഷണത്തില്‍ 92 മത്സരങ്ങളില്‍ ചെല്‍സി ഇറങ്ങി. 55 ജയം സ്വന്തമാക്കി, 21 എണ്ണത്തില്‍ പരാജയപ്പെട്ടു.

Kerala

അലൻ നേരത്തേയും ചിത്രപ്രിയയെ കൊല്ലാൻ ശ്രമിച്ചിരുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അലൻ പെൺകുട്ടിയെ കൊന്നത് കല്ലുകൊണ്ട് തലക്കടിച്ചു തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. 22 കിലോയുള്ള കല്ല് തലയിലിട്ടാണ് കൊലപാതകമെന്നും പോലീസ് കണ്ടെത്തി.

പ്രതി അലനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കുറ്റകൃത്യത്തിന് ശേഷം വേഷം മാറിയാണ് അലൻ രക്ഷപ്പെട്ടത്. വസ്ത്രങ്ങളും‌ ഷൂസുമെല്ലാം മാറിയെന്നും പോലീസ് പറഞ്ഞു.

അലൻ നേരത്തേയും പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ചിരുന്നു. കാലടി പാലത്തിൽ നിന്ന് താഴേക്ക് തള്ളിയിടാൻ ശ്രമിച്ചതായി പോലീസ് വ്യക്തമാക്കി.

Kerala

നടിയെ ആക്രമിച്ച കേസ്: ദിലീപ് ഗൂഢാലോചന നടത്തിയതിന് തെളിവില്ല; 1709 പേജുള്ള വിധി പകർപ്പ് പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധി പകർപ്പ് പുറത്ത്. 1709 പേജുള്ള വിധിപകർപ്പാണ് പുറത്തുവന്നത്. ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകണമെന്ന നിലപാട് സ്വീകരിച്ചുവെന്ന് വിധി പകര്‍പ്പില്‍ പറയുന്നു.

എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ ഗൂഢാലോചന തെളിഞ്ഞില്ലെന്ന് വിധി പകര്‍പ്പില്‍ വ്യക്തമാക്കുന്നു. വിചാരണ കോടതിയ്‌ക്കെതിരെ പ്രോസിക്യൂഷനും ദീലിപും ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഇത് കോടതി മുഖവിലക്കെടുക്കുന്നില്ലെന്ന് വിധിയില്‍ പറയുന്നു.

ദിലീപ് പണം നല്‍കിയതിന് തെളിവില്ലെന്നും വിധി ഉത്തരവില്‍ പറയുന്നു. ജയിലിനുള്ളിലെ ഫോൺ വിളിയിലും കോടതി സംശയം ഉന്നയിക്കുന്നു. തെളിവ് ഇല്ലെങ്കിലും അറസ്റ്റ് അന്യായമല്ലെന്നും അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്‍റെ അറസ്റ്റ്.

ദിലീപിനെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് മുന്നൂറോളം പേജുകളിലാണ് വിധി പകര്‍പ്പില്‍ പറയുന്നത്. കേസിൽ‌ ആറ് പ്രതികളെ ശിക്ഷിച്ചും നാല് പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു.

കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും 20 വർഷം കഠിന തടവ് വിധിച്ചിരുന്നു. ആദ്യ ആറ് പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്‍റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ 50,000 രൂപ പിഴയും വിധിച്ചു. ജഡ്ജി ഹണി എം. വർഗീസാണ് ശിക്ഷ വിധിപ്രസ്താവം നടത്തിയത്.

തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുക അതിജീവിതയ്ക്ക് കൈമാറണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമം 376 ഡി. കൂട്ടബലാത്സംഗം, ഐപിസി 366 സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍, ഐപിസി 342 അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഐപിസി 354 സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്തണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം, ഐപിസി 354(B) സ്ത്രീയെ നഗ്നയാക്കുക എന്ന ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം, ഐപിസി 357 ക്രിമിനല്‍ ബലപ്രയോഗം, ഇതിന് പുറമെ ഐടി നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുണ്ടായിരുന്നു.

Latest News

Corehub Up