Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pahalgam

പഹൽഗാം ഭീകരാക്രമണം: ഹമാസുമായുള്ള ബന്ധം പരിശോധിക്കാൻ എൻഐഎ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകരസംഘടനകളും പലസ്തീൻ ഭീകരസംഘടനയായ ഹമാസും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഭീകരാക്രമണവുമായി ബന്ധപ്പെട്ടു സമർപ്പിച്ച കുറ്റപത്രത്തിലാണ് ഹമാസ് ബന്ധം പരിശോധിക്കുന്ന കാര്യം എൻഐഎ പരാമർശിച്ചിരിക്കുന്നത്.

ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ലഷ്കർ ഇ തൊയ്ബ, അതിന്‍റെ നിഴൽസംഘടനയായ ദ റസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) എന്നിവയ്ക്ക് ഹമാസ്, അൽ ക്വയ്ദ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്നതു പരിശോധിക്കണമെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.

ഇന്ത്യയിൽ നടന്ന ഒരു ഭീകരാക്രമണവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ ഇതാദ്യമായാണ് ഹമാസ് പോലുള്ള ഭീകരസംഘടനയുടെ പേര് എൻഐഎ പരാമർശിക്കുന്നത്.

പഹൽഗാം ഭീകരാക്രമണത്തിന് ഏതെങ്കിലും തരത്തിലുള്ള സഹായം ഹമാസിൽനിന്നു ലഭിച്ചോ എന്നത് ഉൾപ്പെടെയുള്ള വിഷയമായിരിക്കും അന്വേഷണ ഏജൻസി പരിശോധനയ്ക്കു വിധേയമാക്കുക.

2023 ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്‍റെ രീതിയും 2025 ഏപ്രിൽ 22ന് പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ വിനോദസഞ്ചാരികൾക്കു നേരേ നടന്ന ആക്രമണത്തിന്‍റെ രീതിയും തമ്മിൽ ചില സമാനതകൾ കണ്ടെത്തിയതാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ ഇത്തരമൊരു സംശയത്തിനു കാരണമായത്.

National

പഹൽഗാം പാഠം: സിആർപിഎഫ് തുറന്നത് 43 താവളങ്ങൾ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുശേഷം ജമ്മുകാഷ്മീരിലെ ഉയർന്ന പ്രദേശങ്ങളിൽ സിആർപിഎഫ് 43 താത്കാലിക സൈനിക താവളങ്ങൾ തുറന്നതായി വെളിപ്പെടുത്തൽ.

ഉയർന്ന മേഖലകളിൽ ഒളിച്ചുകഴിയുന്ന ഭീകരരെ പിടികൂടുക ലക്ഷ്യമിട്ടായിരുന്നു ഇത്.

സമുദ്രനിരപ്പിൽനിന്ന് 6000 അടി ഉയരത്തിലായിരുന്നു താത്കാലിക താവളങ്ങൾ. 2025 ജുലൈ മുതൽ ഇതുവരെ 43 താത്കാലിക കേന്ദ്രങ്ങൾ‌ നിർമിച്ചു.

National

പഹൽഗാം ഭീകരാക്രമണം; കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ടിആർഎഫ്, ലഷ്കറെ ത്വയ്ബ സംഘടനകളുടെ പേരുകൾ കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ടെന്നാണ് സൂചന.

350 പ്രദേശവാസികളെ ഉൾപ്പെടെ രണ്ടായിരത്തോളം പേരെ എൻഐഎ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളും തെളിവുകളോടൊപ്പം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അറസ്റ്റിലായ പർവേസ് അഹമദും,ബഷീർ അഹമ്മദും ആക്രമണം നടത്തിയ ഭീകരരെ കുറിച്ച് ചോദ്യം ചെയ്യലിൽ വിശദാംശങ്ങൾ നൽകിയെന്ന് എൻഐഎ വ്യക്തമാക്കി.

ഓപ്പറേഷൻ മഹാദേവിൽ വധിച്ച മൂന്ന് ഭീകരരുടെ പേരുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പഹൽഗാം ഭീകരാക്രമണം നടന്ന് ഏഴു മാസങ്ങൾക്ക് ശേഷമാണ് എൻഐഎ കുറ്റപത്രം സമർപ്പിക്കുന്നത്. സാജിദ് ജാട്ടാണ് ആക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ എന്ന് കുറ്റപത്രത്തില്‍ പറയുന്നു.

Latest News

Corehub Up