Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cancel

ഡൽഹി സമരത്തിന് സിപിഐയ്ക്ക് ട്രെയിനില്ല;സ്‌പെഷ്യല്‍ ട്രെയിൻ റദ്ദാക്കി റെയിൽവേ

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരായ ഡൽഹി സമരത്തിന് സിപിഐ ബുക്ക് ചെയ്ത സ്‌പെഷ്യല്‍ ട്രെയിൻ റദ്ദാക്കി. ഇന്ത്യൻ റെയിൽവേയുടേതാണ് നടപടി. ഇതോടെ സിപിഐ നല്‍കിയ അഡ്വാന്‍സ് തുക 10 ലക്ഷം രൂപ റെയിൽവേ തിരികെ നൽകി.

സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാനാണ് സിപിഐ 10 ലക്ഷം രൂപ നൽകി ട്രെയിന്‍ ബുക്ക് ചെയ്തത്. 18 കോച്ചുള്ള ട്രെയിന്‍ മൊത്തമായി വാടകയ്‌ക്കെടുത്ത് ഡല്‍ഹിക്ക് പോകാനായിരുന്നു സിപിഐ തീരുമാനം.

സെപ്റ്റംബർ ഒന്നിന് ആയിരുന്നു സിപിഐയുടെ ദേശീയതല പ്രതിഷേധ പരിപാടി. കേരളത്തിൽ നിന്ന് 1500 പേർ‌ സമരത്തിൽ പങ്കെടുക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.

Kerala

രാഹുലിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നതു മാറ്റി

തിരുവനന്തപുരം: ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാം പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കു നൽകിയ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വാദം കേൾക്കുന്നത് മേയ് 14 ലേക്കു മാറ്റി.

തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേട്ട് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

രാഹുലിന്‍റെ സുഹൃത്ത് സോഷ്യൽ മീഡിയൽ പ്രചരിപ്പിച്ച വാർത്തകൾ രാഹുലിന്‍റ അറിവോടെയാണെന്നും ഇതു ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണു പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്ഐടി രണ്ടാമതും കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.

2023ൽ ഒരുഹോംസ്റ്റേയിൽ പീഡനം നടന്നു എന്നാണു പരാതിയിൽ പറയുന്നത്.

National

ചെന്നൈയിൽ വിജയ്‌‌‌യുടെ റോഡ് ഷോകൾ റദ്ദാക്കി; ആവശ്യപ്പെട്ട സമയം പോലീസ് അനുവദിച്ചില്ല

ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌‌‌യുടെ റോഡ് ഷോകൾ റദ്ദാക്കി. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ചെന്നൈയിൽ ഇന്ന് നടത്താനിരുന്ന റോഡ് ഷോകളാണ് റദ്ദാക്കിയത്. പ്രചാരണത്തിനായി ആവശ്യപ്പെട്ട സമയം പോലീസ് അനുവദിക്കാത്തതിനെത്തുടർന്നാണ് നടപടിയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ചെന്നൈയിലെ ടി. നഗർ, വില്ലിവാക്കം മണ്ഡലങ്ങളിലായിരുന്നു ഇന്ന് വിജയ് വോട്ടഭ്യർഥിച്ച് എത്തേണ്ടിയിരുന്നത്. വില്ലിവാക്കത്ത് രാവിലെ 11 മുതൽ ഒന്നു വരെയും ടി. നഗറിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ ആറ് വരെയുമാണ് അനുമതി തേടിയിരുന്നത്. എന്നാൽ രണ്ട് ഇടങ്ങളിലും ഒരു മണിക്കൂർ വീതം മാത്രമാണ് പോലീസ് അനുമതി നൽകിയത്. ഈ ചുരുങ്ങിയ സമയം കൊണ്ട് കാര്യക്ഷമമായ പ്രചാരണം സാധ്യമല്ലെന്ന് വിലയിരുത്തിയാണ് പരിപാടികൾ റദ്ദാക്കാൻ തീരുമാനിച്ചത്.

തിങ്കളാഴ്ച പെരമ്പൂരിലും വ്യാഴാഴ്ച തിരുച്ചിറപ്പള്ളിയിലും ശനിയാഴ്ച പുതുച്ചേരിയിലും വിജയ് വമ്പിച്ച റോഡ് ഷോകൾ നടത്തിയിരുന്നു. സ്ഥാനാർഥി പട്ടിക പൂർത്തിയാക്കി നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം എല്ലാ ദിവസവും പൊതുയോഗങ്ങളും പ്രചാരണ പരിപാടികളും ഉണ്ടാകുമെന്ന് പാർട്ടി നേരത്തെ അറിയിച്ചിരുന്നു.

മറ്റ് പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ദിവസം മൂന്നും നാലും യോഗങ്ങളിൽ പങ്കെടുക്കുമ്പോഴാണ് വിജയിയുടെ പ്രചാരണ പരിപാടികൾ തടസപ്പെടുന്നത്. ടി. നഗറിൽ ബുസി ആനന്ദും വില്ലിവാക്കത്ത് ആധവ് അർജുനയുമാണ് ടിവികെ സ്ഥാനാർഥികളായി മത്സരിക്കുന്നത്.

National

കനത്ത മൂടൽ മഞ്ഞ്; ഡൽഹി വിമാനത്താവളത്തിൽ 129 വിമാനങ്ങൾ റദ്ദാക്കി

ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇന്ന് 129 വിമാനങ്ങൾ റദ്ദാക്കി. ഇവിടേയ്ക്ക് വരേണ്ടിയിരുന്ന 66 വിമാനങ്ങളും ഇവിടെ നിന്നും പുറപ്പടേണ്ടിയിരുന്ന 63 വിമാനങ്ങളുമാണ് റദ്ദാക്കിയത്.

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച തടസപ്പെട്ടതാണ് വിമാനസർവീസുകൾ റദ്ദാക്കാൻ കാരണമായത്.

രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ഐജിഐഎ) ഡൽഹി ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്‍റെ (ഡിഐഎഎൽ) നിയന്ത്രണത്തിലാണ്. പ്രതിദിനം 1,300 വിമാനങ്ങളാണ് ഇവിടെ സർവീസ് നടത്തുന്നത്.

National

കനത്ത മൂടൽമഞ്ഞ്; ഡൽഹി വിമാനത്താവളത്തിൽ 131 വിമാനസർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ചൊവ്വാഴ്ച ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 131 വിമാന സർവീസുകൾ റദ്ദാക്കി. വിമാനത്താവള അധികൃതരാണ് ഈ വിവരം നൽകിയത്.

മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച മങ്ങിയതിനാൽ, ഡൽഹി വിമാനത്താവളത്തിൽ നിന്നും പുറപ്പടേണ്ടിയിരുന്ന 52 വിമാന സർവീസുകളും ഇവിടേക്ക് എത്തേണ്ടിയിരുന്ന 79 സർവീസുകളുമാണ് റദ്ദാക്കിയത്.

അതേസമയം, മോശം കാലാവസ്ഥയെ തുടർന്ന് ഇൻഡിഗോയുടെ 113 വിമാനങ്ങളും റദ്ദാക്കി. കൂടാതെ, ബുധനാഴ്ച 42 വിമാനങ്ങൾ സർവീസ് നടത്തില്ലെന്നും എയർലൈൻ അറിയിച്ചു.

Latest News

Corehub Up