Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Continues

രജൗരിയിൽ ഭീകരർക്കായി തെരച്ചിൽ തുടരുന്നു ; സൈനികർ മരിച്ചെന്ന പ്രചാരണം വ്യാജം

ന്യൂഡൽഹി: ജമ്മുകാഷ്മീരിലെ രജൗരിയിൽ ഭീകരർക്കായി സൈനികനടപടി തുടരുകയാണെന്നു സുരക്ഷാസേന. ഭീകരരെ നേരിടുന്നതിനിടെ 18 സൈനികർ കൊല്ലപ്പെട്ടുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജമാണെന്നും അധികൃതർ വ്യക്തമാക്കി.

രജൗരിയിൽ സൈനികനടപടിക്കിടെ വലിയ സ്ഫോടനവും വെടിവയ്പും നടക്കുന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുന്നത്.

ഈ വീഡിയോയ്ക്കു രജൗരിയിലെ സൈനിക നടപടിയുമായി ബന്ധമില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി. യൂറോപ്പിലെ മാൾട്ടയിൽ ഒരു പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിന്‍റെ ദൃശ്യം ഉപയോഗിച്ചാണ് വ്യാജപ്രചാരണമെന്നും അവർ വ്യക്തമാക്കി.

അതിനിടെ, രജൗരിയിലെ മഞ്ചകോട്ട് സെക്ടറിൽ ഗംഭീർ മുഗ്ലാൻ, ഡോറിമൽ വനമേഖലയിൽ ഭീകരരെ കണ്ടെത്തുന്നതിന് സുരക്ഷാസേന തെരച്ചിൽ തുടരുകയാണ്.

കരസേനയും ജമ്മുകാഷ്മീർ പോലീസും സിആർപിഎഫും സംയുക്തമായാണ് ഓപ്പറേഷൻ ഷേരുവാലി എന്ന പേരിൽ പന്ത്രണ്ടുദിവസമായി തെരച്ചിൽ നടത്തുന്നതെന്നും സുരക്ഷാസേന അറിയിച്ചു.

Kerala

ഇരട്ടക്കൊലപാതകം; ദുരൂഹത തുടരുന്നു

നെടുങ്കണ്ടം: രണ്ടാം ദിവസവും മണ്ണു മാറ്റി പരിശോധന. പച്ചടി തോട്ടുവാക്കട ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി പൊന്നിട്ടയില്‍ സജി(43) യുടെ വീടിനു സമീപം രണ്ടാം ദിവസവും മണ്ണ് മാറ്റി പരിശോധന നടന്നു.

എട്ടു വര്‍ഷം മുന്‍പ് കാണാതായ പിതാവ് മാത്യുവിനെ (73) യും സജി കൊലപ്പെടുത്തി കുഴിച്ചിട്ടതാകാമെന്ന സംശയത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ കുറച്ച് ചെറിയ അസ്ഥിക്കക്ഷണങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്. ഇത് മനുഷ്യന്‍റേതാണോ എന്നറിയാന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.

ഇന്നലെയോടെ മണ്ണു മാറ്റിയുള്ള പരിശോധന അവസാനിപ്പിച്ചു. ഇന്നലെ രാവിലെ പത്തോടെ തുടങ്ങിയ പരിശോധന നാലര വരെ നീണ്ടു. വീടിന്‍റെ സെപ്റ്റിക് ടാങ്കും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ച് പരിശോധിച്ചു.പോലീസ് നായയെയും എത്തിച്ചിരുന്നു.

വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ അഞ്ചടിയോളം ആഴത്തില്‍ അസ്ഥിക്കക്ഷണങ്ങളും വസ്ത്രാവശിഷ്ടങ്ങളും ലഭിച്ചിരുന്നു.

എന്നാല്‍, അസ്ഥിക്കക്ഷണം മനുഷ്യന്‍റേത് അല്ലെന്നാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍.

കൂടാതെ ഇതിന് സമീപത്തായി പശുവിന്‍റെതെന്നു കരുതുന്ന തലയോട്ടിയുടെ അവശിഷ്ടങ്ങളും ലഭിച്ചിരുന്നു.

അതേസമയം കസ്റ്റഡി കാലാവധി അവസാനിച്ചതോടെ സജിയെ ഇന്നലെ വൈകുന്നേരം നെടുങ്കണ്ടം ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

National

ബിഹാറിൽ പുതിയ മുഖ്യമന്ത്രി; വടംവലി തുടരുന്നു

പറ്റ്ന: ബിഹാറിൽ പുതിയ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് എൻഡിഎയിൽ അനിശ്ചിതത്വം തുടരുന്നു. നിതീഷ് കുമാർ രാജ്യസഭാംഗമായതിനെ തുടർന്നാണ് ബിഹാറിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തേണ്ടത് അനിവാര്യമായത്. പുതിയ മുഖ്യമന്ത്രി ബിജെപിയിൽനിന്നെന്നാണ് പുറത്തുവരുന്ന വിവരം.

ബിഹാറിലെ ബിജെപി നേതൃത്വത്തെ കേന്ദ്ര നേതൃത്വം ശനിയാഴ്ച ഡൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും ചർച്ചകളൊന്നും നടന്നില്ല. ഡൽഹിയിൽ ചേരാനിരുന്ന മുതിർന്ന നേതാക്കളുടെ യോഗമാണ് പെട്ടെന്ന് റദ്ദാക്കിയത്. ഇതിനുള്ള കാരണം ബിജെപി നേതൃത്വം ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

ബിഹാറിൽ ജെഡിയു നേതൃത്വവുമായുള്ള പ്രശ്നങ്ങൾ ഇതുവരെയും പരിഹരിക്കാൻ ബിജെപിക്കായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.ശനിയാഴ്ച പട്നയിലെ നിതീഷ് കുമാറിന്‍റെ വസതിയിൽ ജെഡിയു നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടി. രണ്ടരമണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ പുതിയ മുഖ്യമന്ത്രി, മന്ത്രിസഭയിലെ ജെഡിയു പ്രാതിനിധ്യം വർധിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തെന്നാണ് വിവരം.

ശനിയാഴ്ച രാവിലെ ജെഡിയു വർക്കിംഗ് പ്രസിഡന്‍റ് സഞ്ജയ് ഝായും ബിഹാർ പാർലമെന്‍റ് കാര്യ മന്ത്രി വിജയ് കുമാർ ചൗധരിയും നിതീഷ്കുമാറുമായി ചർച്ച നടത്തിയിരുന്നു.

നിതീഷ് കുമാറിന്‍റെ അടുത്ത അനുയായിയായി അറിയപ്പെടുന്ന വിജയകുമാർ ചൗധരി നേരത്തേ മുഖ്യമന്ത്രിയെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തതുകൊണ്ട് മാത്രം സർക്കാരിൽ ഉടനടി മാറ്റമുണ്ടാകില്ലെന്ന് പറഞ്ഞിരുന്നു. തീരുമാനങ്ങൾക്കായി കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുന്നണിയിലെ മറ്റൊരു പാർട്ടിയായ ലോക്ശക്തിയുടെ ദേശീയ പ്രസിഡന്‍റും കേന്ദ്ര മന്ത്രിയുമായ ചിരാഗ് പാസ്വാൻ, സർക്കാരിന്‍റെ മുഖം മാറിയാലും എൻഡിഎയുടെ ഭരണഫോർമുല അതേപടി തുടരുമെന്നും വ്യക്തമാക്കി. ഏതൊരു പുതിയ നേതാവു വന്നാലും നിതീഷിന്‍റെ കാഴ്ചപ്പാടുകൾ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് വിനോദ് താവ്ഡെയുടെ അധ്യക്ഷതയിൽ വരും ദിവസങ്ങളിൽ പാറ്റനയിൽ യോഗം ചേരും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനൊപ്പം മന്ത്രിസഭാ വികസനം സംബന്ധിച്ചുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും.

District News

പി.കെ. അനിൽകുമാർ തെരഞ്ഞെടുപ്പ് പര്യടനം തുടരുന്നു

കൽപ്പറ്റ: നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.കെ. അനിൽകുമാർ തെരഞ്ഞെടുപ്പ് പര്യടനം തുടരുന്നു.


ഇന്നലെ പുത്തൂർവയൽ, റാട്ടക്കൊല്ലി, മടിയൂർക്കുനി, ഗൂഡലായി, പുളിയാർമല, എമിലി, മുണ്ടേരി, തെക്കുംതറ, കാരാറ്റപ്പടി, പിണങ്ങോട്, വെങ്ങപ്പള്ളി, അത്തിമൂല, ആനോത്ത്, ആറാംമൈൽ, പൊഴുതന, കല്ലൂർ, വൈത്തിരി, കോളിച്ചാൽ, തളിപ്പുഴ, തളിമല, ചേലോട് എസ്റ്റേറ്റ്, ചുണ്ടേൽ ടൗണ്‍, ചുണ്ടേൽ എസ്റ്റേറ്റ്, നടുപ്പാറ എന്നിവിടങ്ങളിൽ പര്യടനം നടന്നു. വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ പി. ഗഗാറിൻ, പി.കെ. മൂർത്തി, വിജയൻ ചെറുകര, വി. ഹാരിസ്, സി. യൂഫസ്, സി.എം. ശിവരാമൻ, എൻ.ഒ. ദേവസി, എം. സെയത്, എം. മധു, ടി. മണി, അജ്മൽ സാജീദ്, നജീബ് ചന്തക്കുന്ന്, സ്റ്റാൻലിൻ, ഷംസുദ്ദീൻ, അർജുൻ ഗോപാൽ, ജെറീഷ് വെങ്ങപ്പള്ളി, കെ.കെ. തോമസ്, പി. സാജിത, ടി.ജി. ബീന, വി.എൻ. ഉണ്ണിക്കൃഷ്ണൻ, പി.പി. ഷൈജൽ എന്നിവർ പ്രസംഗിച്ചു.

Kerala

ഡോക്‌ടർമാരുടെ സമരം തുടരുന്നു; 32ാം ദിവസം

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലെ ഡോക്ടർമാർ നടത്തുന്ന സമരം തുടരുന്നു. സർക്കാർ തലത്തിൽ ഇന്നലെയും ഒരു ചർച്ചയും നടന്നില്ല.
ഡോക്‌ടർമാർ ഒപി ബഹിഷ്കരച്ചു.

അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നടന്നില്ല. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും കെജിഎംസിടിഎയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു.സംഘടന നടത്തുന്ന നിരാഹാര സമരം 32-ാം ദിവസത്തിലേക്ക് കടന്നു.

 

Latest News

Corehub Up