Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Purchase

കൂടുതൽ വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷനോട് അനുമതി തേടി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന കടുത്ത വൈദ്യുതി കമ്മി മറികടക്കാനായി കൂടുതൽ വൈദ്യുതി ഹ്രസ്വകാലാടിസ്ഥാനത്തിൽ വാങ്ങുന്നതിനു കരാർ ഉണ്ടാക്കാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ അനുമതി തേടി കെഎസ്ഇബി. സെപ്റ്റംബർ ഒന്നു മുതൽ 2027 മേയ് 15 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാണ് ഈ അടിയന്തര നീക്കം.

വൈദ്യുതിവിതരണ കമ്പനികൾ യൂണിറ്റിന് ഒന്പതു രൂപയോ അതിൽ കൂടുതലോ നിരക്കാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഉയർന്ന ഡിമാൻഡുള്ള വൈകുന്നേരങ്ങളിലെ ആവശ്യകത മുൻനിർത്തി എട്ടു വിതരണക്കാരിൽ നിന്ന് ഹ്രസ്വകാല വാങ്ങൽ നടത്താനാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നത്.

കെഎസ്ഇബിയുടെ ഈ അപേക്ഷയിന്മേൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ സെപ്റ്റംബർ മൂന്നിനു വിശദമായ ഹിയറിംഗ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ജലസംഭരണികളിലെ താഴ്ന്ന ജലനിരപ്പ്, ദുർബലമായ മൺസൂൺ, വേനൽക്കാലത്ത് വർധിച്ചുവരുന്ന ഉപഭോഗം, എൽ നിനോ പ്രതിഭാസത്തിന്‍റെ ആഘാതം എന്നിവമൂലം സംസ്ഥാനത്ത് വലിയതോതിൽ വൈദ്യുതി കമ്മി ഉണ്ടാകുമെന്നാണ് ബോർഡ് വിലയിരുത്തൽ.

വരും മാസങ്ങളിൽ സംസ്ഥാനത്ത് തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാനും ലോഡ് ഷെഡിംഗ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാനുമാണ് ഈ വാങ്ങലിലൂടെ കെഎസ്ഇബി ലക്ഷ്യമിടുന്നത്. വൈദ്യുതിവാങ്ങലുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്ന കോർ കമ്മിറ്റി എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി നിർദേശം സമർപ്പിച്ചത്.

വരാനിരിക്കുന്ന വേനൽക്കാല മാസങ്ങളിൽ കമ്മി ഗണ്യമായി വർധിക്കുമെന്നും അതുകൊണ്ടു തടസമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് ലോഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനും അധിക വൈദ്യുതി സമയബന്ധിതമായി സംഭരിക്കേണ്ടത് ആവശ്യമാണെന്നും കെഎസ്ഇബി ഓഗസ്റ്റ് 24 ന് കമ്മീഷന് നൽകിയ ഹർജിയിൽ പറയുന്നു.

National

സൈനികശേഷി വർധിപ്പിക്കാൻ 858 കോടിയുടെ കരാറിൽ ഒപ്പിട്ടു

ന്യൂഡൽഹി: വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നതിനും നാവികസേനയുടെ നിരീക്ഷണ വിമാനത്തിന്‍റെ അറ്റകുറ്റപ്പണിയുടെ പിന്തുണയ്ക്കുമായി 858 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു.

റഷ്യൻ ഏജസിയായ ജെഎസ്‌സി റോസോബോറോൺ എക്സ് പോർട്ടുമായി 445 കോടി രൂപയുടെ കരാറും അമേരിക്കൻ കന്പനിയായ ബോയിംഗ് ഇന്ത്യ ഡിഫൻസ് പ്രൈവറ്റ് ലിമിറ്റഡുമായി 413 കോടി രൂപയുടെ കരാറുമാണ് പ്രതിരോധ മന്ത്രാലയം സെക്രട്ടറി രാജേഷ് കുമാർ സിംഗ് ഒപ്പിട്ടത്.

റഷ്യൻ നിർമിത വ്യോമപ്രതിരോധ മിസൈൽ സംവിധാനമായ തുഗുസ്കയാണ് വാങ്ങുന്നത്. ഡ്രോണുകൾ, ക്രൂസ് മിസൈലുകൾ തുടങ്ങിയ വ്യോമ ഭീഷണികളെ ചെറുക്കാൻ ഇതു സഹായിക്കും.

നാവികസേനയുടെ നിരീക്ഷണ വിമാനമായ പി8ഐ വിമാനങ്ങളുടെ സംരക്ഷണവും അറ്റകുറ്റപ്പണികളും ഉറപ്പാക്കുന്നതിനുള്ള കരാറിലാണ് അമേരിക്കൻ കന്പനിയുമായി ഒപ്പിട്ടത്.

International

റഷ്യന്‍ എണ്ണ വാങ്ങാന്‍ അനുമതി നൽകിയത് ആശങ്ക പരിഹരിക്കാൻ: യുഎസ്

വാഷിംഗ്ടണ്‍: റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് അനുമതി നൽകിയത് എണ്ണക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിന്‍റെ ഭാഗമാണെന്ന് യുഎസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ്.

പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കടലിൽ കുടുങ്ങിക്കിടക്കുന്ന, റഷ്യയിൽനിന്നു ചൈനീസ് റിഫൈനറികളിലേക്കുള്ള എണ്ണ സംഭരിക്കാനാണ് ഇളവിലൂടെ ലക്ഷ്യമിടുന്നത്. നടപടി യുഎസിനു റഷ്യയോടുള്ള നയത്തിന്‍റെ മാറ്റമായി കണക്കാക്കേണ്ടതില്ലെന്നും ഊര്‍ജ സെക്രട്ടറി വ്യക്തമാക്കി.

ചൈനയിലേക്കു റഷ്യന്‍ എണ്ണ എത്തിക്കാന്‍ ആറാഴ്ചയിലധികം കാത്തിരിക്കേണ്ടിവരും. ഇതിനു ബദലായി ആ എണ്ണശേഖരം ഇന്ത്യയില്‍ സംഭരിച്ച് എണ്ണക്ഷാമം, വിലക്കയറ്റം തുടങ്ങിയ ആശങ്കകള്‍ കുറയ്ക്കാന്‍ കഴിയും. എന്നിരുന്നാലും റഷ്യയോടുള്ള യുഎസ് നയത്തില്‍ മാറ്റമൊന്നുമില്ല.

ഇന്ത്യക്കും അതിനേക്കുറിച്ച് ധാരണയുണ്ടെന്നും ഊര്‍ജ സെക്രട്ടറി പറഞ്ഞു. വെള്ളിയാഴ്ചയാണ് റഷ്യയില്‍നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് യുഎസ് അനുമതി നല്‍കിയത്.

National

ദീർഘദൂര യാത്രകൾക്ക് ബിസ് ജെറ്റുകൾ വാങ്ങാൻ തീരുമാനം

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി നിലവിലുള്ള വിഐപി യാത്രാ വിമാനങ്ങൾക്ക് പകരം അത്യാധുനിക സൗകര്യമുള്ള പുതിയ ദീർഘദൂര ചെറുയാത്ര വിമാനം (ലോംഗ് റേഞ്ച് ബിസിനസ് ജെറ്റുകൾ- എൽആർബിജെ) വാങ്ങാനുള്ള നടപടികൾ ആരംഭിച്ചു.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ വിമാന നിർമാതാക്കളിൽനിന്ന് വ്യോമസേന വിവരങ്ങൾ തേടി.

ഡൽഹിയിലെ പാലം ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ ഹെഡ്ക്വാർട്ടേഴ്സ് കമ്യൂണിക്കേഷൻ സ്ക്വാഡ്രണിനെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം.

Kerala

വൈദ്യുതി വാങ്ങൽ കരാർ നീട്ടും

തിരുവനന്തപുരം: എൻടിപിസിയുമായുള്ള വൈദ്യുതി വാങ്ങൽ കരാർ മൂന്നു വർഷത്തേക്ക് കൂടി നീട്ടാൻ കെഎസ്ഇബിഎല്ലിന് മന്ത്രിസഭ അനുമതി നൽകി.

സഹകരണ സർവീസ് പരീക്ഷ ബോർഡ് ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്കരണം വ്യവസ്ഥകൾക്ക് വിധേയമായി അംഗീകരിക്കും. പത്താം ശമ്പള പരിഷ്കരണം അനുവദിച്ച നടപടി സാധൂകരിച്ചു.

ടെക്നോപാർക്കിന്‍റെ കൈവശമുള്ള 4.74 ഏക്കർ ഭൂമിയുടെ അവകാശം നിബന്ധനകൾക്ക് വിധേയമായി കെ സ്പേസിന് കൈമാറ്റം ചെയ്യാൻ അനുമതി നൽകി.

ടെക്നോപാർക്ക് കൈമാറേണ്ടിയിരുന്ന 18.56 ഏക്കർ ഭൂമിയിൽ നിന്ന് 3.67 ഏക്കർ ഭൂമി മഴവെള്ളസംഭരണ സംവിധാനത്തിന്‍റെ നിർമാണത്തിന് നീക്കിവച്ചതിനു പകരമായാണിത്.

Latest News

Corehub Up