Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seize

കാസർഗോഡ് ലീഡ് പിടിക്കാന്‍ മുന്നണികൾ

എല്‍ഡിഎഫ്-3, യുഡിഎഫ്-2. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി നിയമസഭാ തെരഞ്ഞെടുപ്പിലെ കാസര്‍ഗോഡിന്‍റെ സ്‌കോര്‍ നില ഇങ്ങനെയാണ്. തങ്ങളുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളുടെ കരുത്തില്‍ ഇത്തവണയും തത്‌സ്ഥിതി തുടരുമെന്ന കാര്യത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തിന് യാതൊരു സംശയവുമില്ല.

തൃക്കരിപ്പൂരിലും കാഞ്ഞങ്ങാട്ടും ഉദുമയിലും ജയം ആവര്‍ത്തിക്കുമെന്നു മാത്രമല്ല ഭൂരിപക്ഷവും വര്‍ധിക്കുമെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു. എല്‍ഡിഎഫ്-3, യുഡിഎഫ്-2. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി നിയമസഭാ തെരഞ്ഞെടുപ്പിലെ കാസര്‍ഗോഡിന്‍റെ സ്‌കോര്‍ നില ഇങ്ങനെയാണ്.

തങ്ങളുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളുടെ കരുത്തില്‍ ഇത്തവണയും തത്‌സ്ഥിതി തുടരുമെന്ന കാര്യത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തിന് യാതൊരു സംശയവുമില്ല. തൃക്കരിപ്പൂരിലും കാഞ്ഞങ്ങാട്ടും ഉദുമയിലും ജയം ആവര്‍ത്തിക്കുമെന്നു മാത്രമല്ല ഭൂരിപക്ഷവും വര്‍ധിക്കുമെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു. 

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നേടാന്‍ സാധിച്ചത് സര്‍ക്കാര്‍ വിരുദ്ധ വികാരത്തിന്‍റെയും  യുഡിഎഫിനോടുള്ള സ്വീകാര്യതയുടെയും തെളിവാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കുമെന്നും യുഡിഎഫ് ക്യാമ്പ് പ്രതീക്ഷ വയ്ക്കുന്നു.

മഞ്ചേശ്വരത്ത് താമര വിരിയിക്കാന്‍ കൈമെയ് മറന്നുള്ള പോരാട്ടത്തിലാണ് ബിജെപി. ശബരിമല സ്വര്‍ണക്കൊള്ളയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികസനപദ്ധതികളും പാചകവാതകക്ഷാമവും എസ്‌ഐആറുമെല്ലാം കാസര്‍ഗോട്ടെ ചൂടുള്ള തെരഞ്ഞെടുപ്പ് വിഷയങ്ങളാണ്. 

താമര വിരിയുമോ, മഞ്ചേശ്വരത്ത്? 

കേരളം ഉറ്റുനോക്കുന്ന പോരാട്ടമാണ് മഞ്ചേശ്വരത്ത് നടക്കുന്നത്.കെ.ജി. മാരാരുടെ കാലം തൊട്ടേ ബിജെപിയെ മോഹിപ്പിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ നാലു പതിറ്റാണ്ടായി മുസ്‌ലിം ലീഗിന്‍റെ കുത്തകയാണ് ഇവിടം. 2006ല്‍ എല്‍ഡിഎഫ് അട്ടിമറിവിജയം നേടിയിരുന്നെങ്കിലും അന്നത്തെ സ്ഥാനാര്‍ഥി ചെര്‍ക്കളം അബ്ദുള്ളയോടുള്ള എതിര്‍പ്പ് മൂലം നല്ലൊരു ശതമാനം ലീഗ് വോട്ട് മറിഞ്ഞതുകൊണ്ടാണ് അതു സംഭവിച്ചത്.

സിറ്റിംഗ് എംഎല്‍എ എ.കെ.എം. അഷ്‌റഫിന്‍റെ പേരിനോട് സാമ്യമുള്ള എസ്ഡിപിഐയുടെ കെ.എം. അഷ്‌റഫ് അവസാനനിമിഷം പത്രിക പിന്‍വലിച്ചത് യുഡിഎഫിന് ആശ്വാസമായി. അതേസമയം മുമ്പ് ബിജെപി പിന്തുണയോടെ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ജീന്‍ ലവീന മൊന്തേരോ സ്വതന്ത്രസ്ഥാനാര്‍ഥിയായി രംഗത്തുണ്ട്.

പൊതുവേ യുഡിഎഫിനോട് അനുഭാവം കാട്ടുന്ന കൊങ്കിണി ക്രൈസ്തവ വോട്ടുകള്‍ പിളര്‍ത്താനുള്ള  ബിജെപിയുടെ നീക്കമാണിതെന്ന് യുഡിഎഫ് ക്യാമ്പ് ആരോപിക്കുന്നു. മണ്ഡലത്തില്‍ ഏഴായിരത്തോളം കൊങ്കിണി ക്രൈസ്തവ വോട്ടുകളാണുള്ളത്.

2016ല്‍ 89 വോട്ടിന് കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുമെന്നുതന്നെ ബിജെപി ക്യാമ്പ് അവകാശപ്പെടുന്നു.  സിപിഎം സ്ഥാനാര്‍ഥി കെ.ആര്‍. ജയാനന്ദയ്ക്ക് ഇതു നില മെച്ചപ്പെടുത്താനുള്ള പോരാട്ടമാണ്. അഷ്‌റഫിന് രണ്ടും ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് ഒന്നും അപരന്മാരുണ്ട്.      

സന്ദീപിന്‍റെ സര്‍പ്രൈസ് എന്‍ട്രി

രൂപീകരണകാലം തൊട്ട് സിപിഎം വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചുപോരുന്ന മണ്ഡലമാണെങ്കിലും കോണ്‍ഗ്രസ് ഇത്തവണ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്നത് തൃക്കരിപ്പൂരാണ്.

സന്ദീപ് വാര്യരുടെ സ്ഥാനാര്‍ഥിത്വം മൂന്നരപതിറ്റാണ്ടിന് ശേഷം ജില്ലയ്ക്ക് ഒരു കോണ്‍ഗ്രസ് എംഎല്‍എയെ സമ്മാനിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പിന്‍റെ പ്രതീക്ഷ. പാര്‍ട്ടിഗ്രാമങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍ മലയോര-തീരദേശമേഖലകള്‍ തങ്ങളെ തുണയ്ക്കുമെന്നാണ് യുഡിഎഫിന്‍റെ കണക്കുകൂട്ടല്‍. 

എന്നാല്‍, വിദ്യാര്‍ഥികാലം തൊട്ട് മണ്ഡലത്തില്‍ പ്രവര്‍ത്തനപരിചയവും വ്യക്തിബന്ധങ്ങളുമുള്ള സിപിഎമ്മിന്‍റെ വി.പി.പി. മുസ്തഫയാണ് എതിരാളിയെന്നത് പോരാട്ടത്തിന്‍റെ കടുപ്പം കൂട്ടും. മുസ്തഫയ്ക്ക് രണ്ടും സന്ദീപിന് ഒന്നും അപരന്മാരുണ്ട്.

മൂന്നിടത്ത് തനിയാവര്‍ത്തനം? 

കാഞ്ഞങ്ങാട്ട് സിപിഐയുടെ ഗോവിന്ദന്‍ പള്ളിക്കാപ്പിലും ഉദുമയില്‍ സിപിഎമ്മിന്‍റെ സി.എച്ച്. കുഞ്ഞമ്പുവിനും വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ക്യാമ്പ്.

മണ്ഡലത്തിന്‍റെ ചരിത്രം അവരുടെ ആത്മവിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണ്. കാഞ്ഞങ്ങാട്ട് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഷൈജി ഓട്ടപ്പള്ളി മണ്ഡലത്തില്‍ എത്തിയ ദിവസം മുതല്‍ ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. ഉദുമയില്‍ കോണ്‍ഗ്രസിന്‍റെ സീനിയര്‍ നേതാവ് കെ. നീലകണ്ഠനും കരുത്ത് തെളിയിച്ചേ പറ്റൂ.

കാസര്‍ഗോട്ടെ കണക്കുകള്‍ മുസ്‌ലിം ലീഗിന്‍റെ കല്ലട്ര മാഹിന്‍ ഹാജിക്ക്  മുന്‍തൂക്കം നല്‍കുന്നുണ്ട്. ബിജെപിയുടെ ജില്ലാ പ്രസിഡന്‍റ് എം.എല്‍. അശ്വിനി കരുത്തുറ്റ എതിരാളിയായി മറുവശത്തുണ്ട്. സ്വതന്ത്രസ്ഥാനാര്‍ഥിയായ ഷാനവാസ് പാദൂരിലൂടെ നില മെച്ചപ്പെടുത്താമെന്നാണ് എല്‍ഡിഎഫിന്‍റെ കണക്കുകൂട്ടല്‍. 

Latest News

Corehub Up