• Logo

Allied Publications

Middle East & Gulf
ഷാർജയിൽ ഡെസേർട്ട് സഫാരിക്കിടെ അപകടം; ഇന്ത്യക്കാരായ ദന്പതികൾ മരിച്ചു
Share
ഷാർജ: ഷാർജയിൽ വിനോദ യാത്രയ്ക്കെത്തിയ ദന്പതികൾ ഡെസേർട്ട് സഫാരിക്കിടെ വാഹനാപകടത്തിൽ മരിച്ചു. ഗുജറാത്തിലെ ബറോഡ സ്വദേശികളായ വിനോദ്ഭായ് പട്ടേൽ(47), ഭാര്യ രോഹിണിബെൻ പട്ടേൽ(42) എന്നിവരാണ് മരിച്ചത്. കുടുംബാംഗങ്ങളായ അഞ്ചുപേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരിൽ രണ്ടുപേർ കുട്ടികളാണ്.

ഷാർജയിൽ മരുഭൂമിയിലേക്കുള്ള സഫാരിക്കിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞായിരുന്നു അപകടം. രോഹിണി സംഭവസ്ഥലത്തുതന്നെ മരിച്ചു. മണിക്കൂറുകൾക്കുശേഷം ആശുപത്രിയിൽ ഹൃദയസ്തംഭനത്തിലാണ് വിനോദ് മരിക്കുന്നത്.

കുടുംബക്കൂട്ടായ്മയിൽ പങ്കെടുക്കുന്നതിനായി ഈ മാസം എട്ടിനാണ് ഇവർ യുഎഇയിൽ എത്തിയത്. ആദ്യമായാണ് ഇവർ യുഎഇ സന്ദർശിക്കുന്നത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നു ചികിത്സിക്കുന്ന ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.

ഉംറയ്ക്ക് വന്ന മലയാളി മക്കയിൽ അന്തരിച്ചു.
മക്ക: വിശുദ്ധ ഉംറയ്ക്ക് മക്കയിലെത്തിയ തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പിൽ നസീമ അന്തരിച്ചു.
ഒമാനില്‍ ട്രക്ക് 11 വാഹനങ്ങളിലിടിച്ചു; മലയാളിയടക്കം മൂന്നുപേര്‍ മരിച്ചു.
മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.
കെഫാക് ഫ്രണ്ട്‌ലെെൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച.
കുവൈറ്റ് സിറ്റി: ഫ്രണ്ട്‌ലെെൻ ലോജിസ്റ്റിക്സുമായി സഹകരിച്ചു കെഫാക്‌ നടത്തുന്ന അന്തർ ജില്ലാ ഫുട്ബോൾ സോക്കർ & മാസ്റ്റേഴ്സ് ഫ
ജോലി തേടി പോയി, ചതിയില്‍ കുടുങ്ങി; ഖത്തറില്‍ മലയാളി തടവുകാര്‍ നിരാഹാരത്തില്‍.
ദോഹ: എറണാകുളം വരാപ്പുഴ സ്വദേശിയായ ടി.ആര്‍.
എയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വ്യാപകമായി സർവീസ് മുടക്കിയതി