• Logo

Allied Publications

Americas
ബിഷപ് ഡോ. എബ്രഹാം മാർ പൗലോസിന് ഡാളസിൽ വൻ വരവേൽപ്പ്
Share
ഡാളസ്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധിപനായി പുതിയതായി ചുമതല ഏറ്റെടുത്ത ശേഷം ഡാളസിൽ ആദ്യമായി എത്തിച്ചേർന്ന ബിഷപ് ഡോ.എബ്രഹാം മാർ പൗലോസിന് ഡാളസ് ഡിഎഫ്ഡബ്ല്യു രാജ്യാന്തര വിമാനത്താവളത്തിൽ വൻ വരവേൽപ്പ് നൽകി.

ഡാളസിൽ വച്ച് നടത്തപ്പെടുന്ന ഭദ്രാസന കൗൺസിൽ മീറ്റിംഗിൽ പങ്കെടുക്കുവാൻ എത്തിയ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസിനെ ഡാളസിലുള്ള മാർത്തോമ്മാ ഇടവകളിലെ വൈദീകരും ആത്മായ നേതാക്കളും ചേർന്നാണ് വരവേറ്റത്.

ഇന്ന് വെെകുന്നേരം 6.30ന് ഡാളസ് കാരോൾട്ടൻ മാർത്തോമ്മാ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, TX 75007) വച്ച് നടത്തപ്പെടുന്ന സമ്മേളനത്തിൽ സൗത്ത് വെസ്റ്റ്‌ റീജിയണൽ ആക്റ്റിവിറ്റി കമ്മറ്റിയുടെ (ആർഎസി) നേതൃത്വത്തിൽ ബിഷപ് ഡോ. മാർ പൗലോസിനെ ആദരിക്കും.

ഈ സമ്മേളനത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സ്വീകരണ കമ്മിറ്റി കൺവീനർ റവ. ജോബി ജോൺ, ഭദ്രാസന സെക്രട്ടറി റവ.ജോർജ് എബ്രഹാം എന്നിവർ അറിയിച്ചു.

കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ്.
ന്യൂഡൽഹി: വിദ്യാർഥികൾക്കു വീസ അനുവദിക്കുന്നതിൽ മുന്തിയ പരിഗണനയാണു നൽകുന്നതെന്നു യുഎസ്.
പലസ്തീൻ അനുകൂല പ്രതിഷേധം; യുഎസിൽ ഇന്ത്യൻ വംശജയായ വിദ്യാർഥി അറസ്റ്റിൽ.
ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ ഇന്ത്യൻ വംശജയായ വിദ്യാർഥിനി യുഎസിൽ അറസ്റ്റിൽ.
അമേരിക്ക‌യിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു.
ന്യൂയോർക്ക്: അമേരിക്ക‌യിൽ ഇന്ത്യൻ വംശജനായ യുവാവിനെ പോലീസ് വെടിവ
എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.