• Logo

Allied Publications

Americas
റിപ്പബ്ലിക്കൻ സ്ഥാനാർഥി തെരഞ്ഞെടുപ്പ്: നിക്കി ഹേലി മത്സരത്തിൽ തുടരണമെന്ന് ജോൺ ബോൾട്ടൻ
Share
വാഷിംഗ്ടൺ ഡിസി: നിക്കി ഹേലി 2024ലെ പ്രസിഡന്‍റ് പ്രൈമറി മത്സരത്തിൽ തുടരണമെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ. ചില റിപ്പബ്ലിക്കൻമാർ നിക്കി ഹേലിയുടെ പ്രസിഡൻഷ്യൽ ബിഡ് ഉപേക്ഷിച്ച് മുൻ പ്രസിഡന്‍റ് ട്രംപിനായി മാറിനിൽക്കാൻ പ്രേരിപ്പിക്കുന്ന സാഹചര്യത്തിലാണ് ജോൺ ബോൾട്ടൻ അവരോടെല്ലാം വിയോജിക്കുന്ന പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

സൗത്ത് കരോളിനയിൽ എന്ത് സംഭവിച്ചാലും റിപ്പബ്ലിക്കൻ കൺവൻഷനിൽ തുടരുമെന്ന് നിക്കി പ്രഖ്യാപിക്കുമെന്ന് ഞാൻ കരുതുന്നു, അവിടെ പക്ഷെ നിക്കി തോൽക്കുമെന്ന് തോന്നുന്നു ജോൺ ബോൾട്ടൻ വ്യക്തമാക്കി.

ട്രംപിന് നോമിനേഷൻ ലഭിക്കാൻ ആഗ്രഹിക്കാത്ത റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ എല്ലാവർക്കും എന്നെ സഹായിക്കാൻ കഴിയുമെന്നും നിക്കി പറഞ്ഞു. ഒന്നിൽ നിന്നും പിന്മാറുന്നത് ട്രംപിന്‍റെ ശൈലിയല്ല, അതാണ് അദ്ദേഹം അപകടകാരിയായതിന്‍റെ കാരണം ബോൾട്ടൺ കൂട്ടിച്ചേർത്തു. രണ്ടാം ടേമിൽ ട്രംപ് കാര്യമായ നാശനഷ്ടങ്ങൾ വരുത്തുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ്.
ന്യൂഡൽഹി: വിദ്യാർഥികൾക്കു വീസ അനുവദിക്കുന്നതിൽ മുന്തിയ പരിഗണനയാണു നൽകുന്നതെന്നു യുഎസ്.
പലസ്തീൻ അനുകൂല പ്രതിഷേധം; യുഎസിൽ ഇന്ത്യൻ വംശജയായ വിദ്യാർഥി അറസ്റ്റിൽ.
ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ ഇന്ത്യൻ വംശജയായ വിദ്യാർഥിനി യുഎസിൽ അറസ്റ്റിൽ.
അമേരിക്ക‌യിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു.
ന്യൂയോർക്ക്: അമേരിക്ക‌യിൽ ഇന്ത്യൻ വംശജനായ യുവാവിനെ പോലീസ് വെടിവ
എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.