• Logo

Allied Publications

Americas
ഇന്ത്യ പാക്കിസ്ഥാൻ ലോകകപ്പ് മത്സരം ന്യൂയോർക്കിൽ; ടിക്കറ്റ് വില പ്രഖ്യാപിച്ചു
Share
ന്യൂയോർക്ക്: 2024ലെ ട്വന്‍റി ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിന് ന്യൂയോർക്ക് വേദിയാവും. ജൂൺ ഒന്പതിനാണ് മത്സരം നടക്കുന്നത്.

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങളിലൊന്നായ ഇന്ത്യ പാക്കിസ്ഥാൻ മത്സരം കാണുവാൻ അമേരിക്കയുടെ പല ഭാഗത്തുനിന്നും ജനം കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മത്സരത്തിന്‍റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു സ്റ്റാൻഡേർഡ് ടിക്കറ്റിന് 175 ഡോളറും ഒരു സ്റ്റാൻഡേർഡ് പ്ലസ് 300 ഡോളറും പ്രീമിയം സീറ്റുകൾ 400 ഡോളറും എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ഐസിസി) ടിക്കറ്റ് വിൽപ്പനയ്‌ക്കായി ഒരു പൊതുബാലറ്റ് ആരംഭിച്ചിട്ടുണ്ട്. ഈ മാസം ഏഴിന് ബാലറ്റ് അവസാനിച്ചതിന് ശേഷം വിൽക്കപ്പെടാത്ത ടിക്കറ്റുകൾ 22 മുതൽ പൊതുവായ വിൽപ്പനയ്ക്ക് ലഭ്യമാകും.

മാൻഹട്ടനിൽ നിന്ന് 30 മൈൽ കിഴക്കായി സ്ഥിതി ചെയ്യുന്ന ഐസൻഹോവർ പാർക്കിലെ 34,000 സീറ്റുകളുള്ള മോഡുലാർ നസാവു കൗണ്ടി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ്.
ന്യൂഡൽഹി: വിദ്യാർഥികൾക്കു വീസ അനുവദിക്കുന്നതിൽ മുന്തിയ പരിഗണനയാണു നൽകുന്നതെന്നു യുഎസ്.
പലസ്തീൻ അനുകൂല പ്രതിഷേധം; യുഎസിൽ ഇന്ത്യൻ വംശജയായ വിദ്യാർഥി അറസ്റ്റിൽ.
ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ ഇന്ത്യൻ വംശജയായ വിദ്യാർഥിനി യുഎസിൽ അറസ്റ്റിൽ.
അമേരിക്ക‌യിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു.
ന്യൂയോർക്ക്: അമേരിക്ക‌യിൽ ഇന്ത്യൻ വംശജനായ യുവാവിനെ പോലീസ് വെടിവ
എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.