• Logo

Allied Publications

Americas
മീരാ ജോഷിയെ ന്യൂയോർക്ക് സിറ്റിയുടെ ട്രാൻസ്‌പോർട്ടേഷൻ ബോർഡിലേക്ക് നിയമിച്ചു
Share
ന്യൂയോർക്ക്: മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി(എംടിഎ) ബോർഡിൽ സേവനമനുഷ്ഠിക്കാൻ ഇന്ത്യൻ വംശജ മീര ജോഷിയെ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് നിയമിച്ചു.

2022 ജനുവരി മുതൽ ന്യൂയോർക്ക് സിറ്റിയുടെ പ്രവർത്തനങ്ങളുടെ ഡപ്യൂട്ടി മേയറായ മീര ജോഷി, ആഡംസ് ഭരണകൂടത്തിന്‍റെ ഗതാഗത മേഖലയിലെ വികസനം, കാലാവസ്ഥാ വ്യത്യയാനം എന്നിവയുടെ മേൽനോട്ടം വഹിച്ചിരുന്നു.

2014ൽ വിഷൻ സീറോ ആരംഭിച്ചതിനുശേഷം 2023ൽ ന്യൂയോർക്ക് നഗരത്തെ കാൽനടയാത്രക്കാർക്ക് ഏറ്റവും സുരക്ഷിതമായ നഗരമായി മാറ്റുന്നതിനുള്ള പരിശ്രമങ്ങളിലാണ് മീര.

നഗര സൗന്ദര്യവത്കരണവും മലനീകരണ നിയന്ത്രണവും നടപ്പിലാക്കാൻ ശക്തമായി ശ്രമിക്കുന്ന വ്യക്തിയാണ് മീരയെന്ന് മേയർ എറിക് ആഡംസ് ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

ഈ പദവി വലിയ ബഹുമതിയാണ്. നഗരത്തെ കൂടുതൽ മികച്ചതാക്കുന്നതിന് പരിശ്രമിക്കുമെന്ന് മീര ജോഷി വ്യക്തമാക്കി.

കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ്.
ന്യൂഡൽഹി: വിദ്യാർഥികൾക്കു വീസ അനുവദിക്കുന്നതിൽ മുന്തിയ പരിഗണനയാണു നൽകുന്നതെന്നു യുഎസ്.
പലസ്തീൻ അനുകൂല പ്രതിഷേധം; യുഎസിൽ ഇന്ത്യൻ വംശജയായ വിദ്യാർഥി അറസ്റ്റിൽ.
ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ ഇന്ത്യൻ വംശജയായ വിദ്യാർഥിനി യുഎസിൽ അറസ്റ്റിൽ.
അമേരിക്ക‌യിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു.
ന്യൂയോർക്ക്: അമേരിക്ക‌യിൽ ഇന്ത്യൻ വംശജനായ യുവാവിനെ പോലീസ് വെടിവ
എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.