• Logo

Allied Publications

Americas
ഷിക്കാഗോ പബ്ലിക് സ്കൂളുകളിൽ നിന്ന് പോലീസിനെ പിൻവലിക്കുന്നു
Share
ഷിക്കാഗോ : അടുത്ത അധ്യയന വർഷം മുതൽ ഷിക്കാഗോ പബ്ലിക് സ്കൂളുകളിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥരെ നീക്കം ചെയ്യാനുള്ള പദ്ധതിക്ക് ഷിക്കാഗോയിലെ വിദ്യാഭ്യാസ ബോർഡ് ഏകകണ്ഠമായ വോട്ടെടുപ്പിൽ അംഗീകാരം നൽകി. ഷിക്കാഗോ സ്കൂൾ റിസോഴ്സ് ഓഫീസർ പ്രോഗ്രാം അവസാനിപ്പിക്കാനും ഷിക്കാഗോ വിദ്യാഭ്യാസ ബോർഡ് വ്യാഴാഴ്ച വോട്ട് ചെയ്തു.

ഏകകണ്ഠമായിരുന്നു വോട്ടെടുപ്പ്. ഓഗസ്റ്റ് മുതൽ ഷിക്കാഗോ പോലീസിനെ പൊതുവിദ്യാലയങ്ങൾക്ക് പുറത്ത് മാത്രമേ അനുവദിക്കൂ.

ഇന്നത്തെ പ്രമേയം സുരക്ഷാ ബദൽ സംവിധാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബോർഡിന്‍റെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നുവെന്ന് ഷിക്കാഗോ ബോർഡ് ഓഫ് എഡ്യൂക്കേഷൻ അംഗം മിഷേൽ മൊറേൽസ് പറഞ്ഞു.

നിലവിൽ 39 ഹൈസ്കൂളുകളിൽ മാത്രമാണ് കാമ്പസിൽ പോലീസ് ഓഫീസർമാർ ഉള്ളത്. വോട്ടെടുപ്പിന് മുമ്പ്, റിസോഴ്സ് ഓഫീസർമാരെ നീക്കം ചെയ്യുന്നത്, എത്തിച്ചേരുമ്പോഴും പിരിച്ചുവിടൽ സമയത്തും സുരക്ഷ സുഗമമാക്കുന്നതിന് ഷിക്കാഗോ പോലീസുമായുള്ള ജില്ലയുടെ ബന്ധം അവസാനിപ്പിക്കില്ലെന്ന് ബോർഡ് അംഗങ്ങൾ പറഞ്ഞു.

കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ്.
ന്യൂഡൽഹി: വിദ്യാർഥികൾക്കു വീസ അനുവദിക്കുന്നതിൽ മുന്തിയ പരിഗണനയാണു നൽകുന്നതെന്നു യുഎസ്.
പലസ്തീൻ അനുകൂല പ്രതിഷേധം; യുഎസിൽ ഇന്ത്യൻ വംശജയായ വിദ്യാർഥി അറസ്റ്റിൽ.
ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ ഇന്ത്യൻ വംശജയായ വിദ്യാർഥിനി യുഎസിൽ അറസ്റ്റിൽ.
അമേരിക്ക‌യിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു.
ന്യൂയോർക്ക്: അമേരിക്ക‌യിൽ ഇന്ത്യൻ വംശജനായ യുവാവിനെ പോലീസ് വെടിവ
എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.