• Logo

Allied Publications

Americas
ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനാ ദൈവാലയ പുനർകൂദാശ ഭക്തിനിർഭരമായി
Share
ഷിക്കാഗോ: ക്നാനായ കത്തോലിക്കരുടെ നോര്‍ത്ത് അമേരിക്കയിലെ ആദ്യ ദേവാലയമായ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയം ഷിക്കാഗോയിലെ ബെന്‍സന്‍ വില്ലിൽ പുനർകൂദാശാകർമങ്ങളിലൂടെ ശുശ്രൂഷാസജ്ജമായി.

ക്‌നാനായ സമുദായത്തിന്‍റെ വലിയ ഇടയന്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സെന്‍റ് തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട്, ബിഷപ് എമിരിറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ജൂലിയറ്റ് രൂപതാധ്യക്ഷന്‍ ബിഷപ് റൊണാള്‍ഡ് ഹിക്‌സ് എന്നിവര്‍ പുനര്‍കൂദാശാകര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു.

തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ സ്വാഗതം ആശംസിച്ചു. വിശ്വാസജീവിതത്തെയും സമുദായ പാരമ്പര്യങ്ങളെയും പരിരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും പൂർവികരുടെ ത്യാഗപൂർണമായ സമർപ്പണങ്ങൾ മറക്കരുതെന്നും മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.



നാമോരുരുത്തരും സജീവശിലകളാൽ നിർമിതങ്ങളായ ആലയങ്ങളാണെന്നും ഹൃദയങ്ങളിൽ പണിയപ്പെടുന്ന ദേവാലയങ്ങളെയാണ് ദൈവം കൂടുതൽ മാനിക്കുന്നതെന്ന് അധ്യക്ഷപ്രസംഗത്തിൽ മാർ ജോയ് ആലപ്പാട്ട് ഉദ്ബോധിപ്പിച്ചു.

ആരാധനയ്‌ക്കും പ്രാർഥനയ്ക്കും ഒപ്പം വിശ്വാസത്തിലുറച്ച ഒരു സമൂഹമായി വളരാൻ പുതിയ ദേവാലയം ഉപയുക്തമാകട്ടെയെന്ന് ജോലിയറ്റ് രൂപതാധ്യക്ഷൻ ബിഷപ് ഹിക്സ് വചനസന്ദേശത്തിൽ ആഹ്വാനം ചെയ്തു.

ദേവാലയത്തിന്‍റെ ലോഗോ ബിഷപ് എമിരിറ്റസ് മാർ. ജേക്കബ് അങ്ങാടിയത്ത് പ്രകാശനം ചെയ്തു. ഇടവകാംഗമായ മനീഷ് കൈമൂട്ടിലാണ് ലോഗോ രൂപകല്പനചെയ്തത്. മുൻവികാരിമാരായ ഫാ. എബ്രാഹം മുത്തോലത്ത് ഫാ. സജിപിണർകയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.



പ്രോഗ്രാം കമ്മിറ്റി കൺവീനർ ടീന നെടുവാമ്പുഴ കൃതജ്ഞത പറഞ്ഞു. ഷിക്കാഗോയിലും സമീപപ്രദേശങ്ങളിലുമുള്ള ക്നാനായസമുദായാംഗങ്ങളും ക്‌നാനായ റീജിയണിലെ ഇതര വൈദികരും അല്മായ പ്രതിനിധികളും സമീപത്തുള്ള മറ്റ് ക്രൈസ്തവ സഭാംഗങ്ങളും സന്യസ്തരും ആത്മീയനേതൃത്വവും ശുശ്രൂഷകളിൽ പങ്കെടുത്തു.

ഇന്ത്യയ്ക്ക് പുറത്ത് ക്‌നാനായക്കാര്‍ക്കായി സ്ഥാപിച്ച ആദ്യ ദൈവാലയമായ മെയ് വുഡ് സേക്രഡ് ഹാര്‍ട്ട് ദൈവാലയമാണ് സൗകര്യപ്രദമായ ബെന്‍സന്‍വില്ലിലേക്ക് മാറ്റിയത്.



വികാരി റവ.ഫാ തോമസ് മുളവനാൽ, അസി. വികാരി റവ. ഫാ. ബിൻസ് ചേത്തലിൽ, ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോർ കണ്ണാല, ജെൻസൺ ഐക്കരപ്പറമ്പിൽ എന്നിവരുടെയും വിവിധ കമ്മിറ്റികളിൽ സമർപ്പണബുദ്ധിയോടെ പ്രവർത്തിച്ച അനേകരുടെയും നേതൃത്വമാണ് പരിപാടികളെ ദൈവാനുഗ്രഹപ്രദമാക്കിയത്.

ജൂലിയറ്റ് രൂപതയുടെ അജപാലനപരിധിയില്‍ ഉണ്ടായിരുന്ന ബെന്‍സന്‍വില്‍ സെന്‍റ് ചാള്‍സ് ബൊറോമിയോ ദൈവാലയമാണ് ഷിക്കാഗോയിലെ ക്‌നാനായകത്തോലിക്കാ സമൂഹം തങ്ങളുടെ പൂതിയ ദൈവാലയമായി വാങ്ങിയത്.

കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ്.
ന്യൂഡൽഹി: വിദ്യാർഥികൾക്കു വീസ അനുവദിക്കുന്നതിൽ മുന്തിയ പരിഗണനയാണു നൽകുന്നതെന്നു യുഎസ്.
പലസ്തീൻ അനുകൂല പ്രതിഷേധം; യുഎസിൽ ഇന്ത്യൻ വംശജയായ വിദ്യാർഥി അറസ്റ്റിൽ.
ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ ഇന്ത്യൻ വംശജയായ വിദ്യാർഥിനി യുഎസിൽ അറസ്റ്റിൽ.
അമേരിക്ക‌യിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു.
ന്യൂയോർക്ക്: അമേരിക്ക‌യിൽ ഇന്ത്യൻ വംശജനായ യുവാവിനെ പോലീസ് വെടിവ
എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.