വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ
വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ
Friday, January 20, 2017 3:20 PM IST
ശ്രീകണ്ഠപുരം: പ്ലസ്ടു വിദ്യാർഥിനിയായ 17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. കാഞ്ഞിരങ്ങാട്ടെ എ.കെ. ശ്രീകാന്തിനെ (32)യാണു സിഐ വി.വി. ലതീഷും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 12 നു രാവിലെ സ്കൂളിലേക്കു പോയ പെൺകുട്ടിയെ പിന്നീടു കാണാതാകുകയായിരുന്നു. ബസ് യാത്രയ്ക്കിടെ സൗഹൃദത്തിലായ പെൺകുട്ടിയെ പയ്യാമ്പലം ബീച്ച് കാണിക്കാമെന്നു പറഞ്ഞ് ശ്രീകാന്ത് സുഹൃത്തിന്‍റെ കാറിൽ കയറ്റി.

തുടർന്നു തലശേരി, മംഗളൂരു എന്നിവിടങ്ങളിലെത്തിച്ചു പീഡിപ്പിച്ചു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും വിവരം പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.

വ്യാഴാഴ്ച ഉച്ചയോടെ വീടിനു സമീപമുള്ള റോഡിൽ പെൺകുട്ടിയെ ഉപേക്ഷിച്ചശേഷം ശ്രീകാന്ത് മുങ്ങുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.വീട്ടുകാർക്കൊപ്പമെത്തി പെൺകുട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

പോലീസ് കേസെടുത്തിട്ടുണ്ടെന്നറിഞ്ഞു ബംഗളൂരുവിലേക്കു കടക്കാൻ ശ്രമിച്ച ശ്രീകാന്തിനെ ഇന്നലെ രാവിലെ തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ബൈക്കിലെത്തി സ്ത്രീകളുടെ മാല കവർന്ന സംഭവത്തിൽ കണ്ണൂർ, കണ്ണപുരം പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ കേസുള്ളതായി പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.