ഒമാനിലെ കൊലപാതകം: ആരോ കതകിൽ മുട്ടുന്നതായി ഷെബിൻ വിളിച്ചറിയിച്ചെന്ന് ജീവന്‍റെ മൊഴി
ഒമാനിലെ കൊലപാതകം: ആരോ കതകിൽ മുട്ടുന്നതായി ഷെബിൻ വിളിച്ചറിയിച്ചെന്ന് ജീവന്‍റെ മൊഴി
Friday, February 17, 2017 4:18 PM IST
ചെറുതോണി: ഒമാനിലെ സലാലയിൽ മലയാളി നഴ്സിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് ഊർജിത അന്വേഷണം തുടങ്ങി. മുരിക്കാശേരി-പാറസിറ്റി മുഞ്ഞനാനി ജീവന്‍റെ ഭാര്യ ഷെബിൻ(28) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. പെരുന്പാവൂർ സ്വദേശി പൂവത്തുംകുഴിയിൽ തന്പി -ഏലിക്കുട്ടി ദന്പതികളുടെ മൂത്തമകളാണു ഷെബിൻ. ഷെബിൻ സലാലയിൽ സ്വകാര്യ ക്ലിനിക്കിൽ ജോലിയിൽ പ്രവേശിച്ചിട്ട് ഒരു വർഷമേ ആയുള്ളൂ. ഭർത്താവിനൊപ്പം ഫ്ളാറ്റെടുത്തു താമസിക്കുകയായിരുന്നു.

ജീവൻ ഹോട്ടൽ മാനേജ്മെന്‍റ് കോഴ്സ് പാസായി കഴിഞ്ഞ ആറു വർഷമായി സലാലയിൽ ജോലി ചെയ്തു വരികയാണ്. സംഭവത്തെക്കുറിച്ച് ജീവന്‍റെ സുഹൃത്തുക്കൾ വീട്ടുകാർക്ക് നൽകിയ വിവരം ഇങ്ങനെ: വ്യാഴാഴ്ച രാവിലെ എട്ടോടെ ജീവൻ ജോലിക്കായി ഹോട്ടലിലേക്കു പോയി. ഷെബിന് ഉച്ചകഴിഞ്ഞായിരുന്നു ഡ്യൂട്ടി. ജീവൻ ജോലി സ്ഥലത്തെത്തി കുറച്ചുകഴിഞ്ഞപ്പോൾ ഷെബിൻ ഫോണിൽ വിളിച്ച് കതകിൽ ആരോ മുട്ടി വിളിക്കുന്നതായി പറഞ്ഞു. കതക് തുറക്കേണ്ടെന്നും താൻ ഉടനെത്താമെന്നും ജീവൻ മറുപടി നൽകി. ഏതാനും മണിക്കൂർ കഴിഞ്ഞു ജീവൻ വീട്ടിലെത്തുന്പോൾ ദേഹമാസകലം കുത്തേറ്റു രക്തത്തിൽ കുളിച്ചു മരിച്ചു കിടക്കുന്ന ഭാര്യയെയാണു കണ്ടത്. ജീവന്‍റെ നിലവിളി കേട്ടാണു സമീപ ഫ്ളാറ്റുകളിലുള്ളവർ പോലും സംഭവം അറിയുന്നത്. ജീവനും സുഹൃത്തുക്കളുമാണു വിവരം പോലീസിനെ അറിയിച്ചത്. ജീവനെ പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. ജീവനെയും ഫ്ളാറ്റിൽ താമസിക്കുന്നവരെയും പോലീസ് ചോദ്യംചെയ്ത് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ഇദ്ദേഹം ജോലിചെയ്യുന്ന ഹോട്ടലിന്‍റെ ഉടമയെ മാത്രമെ ജീവനുമായി സംസാരിക്കാൻ പോലീസ് അനുവദിക്കുന്നുള്ളൂ.

സലാലയിലുള്ള ജീവന്‍റെ സുഹൃത്തുക്കളാണ് വീട്ടുകാരെ വിവരം അറിയിച്ചത്. അവർ വഴി ലഭിക്കുന്ന വിവരങ്ങൾ മാത്രമേ ഷെബിന്‍റെയും ജീവന്‍റെയും വീട്ടുകാർക്ക് അറിയൂ. ഇവർ ജീവനുമായി ഫോണിലൂടെ ബന്ധപ്പെടാൻ പലവട്ടം ശ്രമിച്ചെങ്കിലും ഫോണ്‍ റിംഗ് ചെയ്യുന്നതല്ലാതെ ആരും എടുത്തില്ല.

ജിവൻ പോലീസ് കസ്റ്റഡിയിലായതിനാലാവാം ഫോണ്‍ എടുക്കാത്തതെന്നു ബന്ധുക്കൾ കരുതുന്നു. നെടുങ്കണ്ടം സ്വദേശിയായ ഷെബിന്‍റെ മാതാപിതാക്കൾ വർഷങ്ങൾക്കു മുന്പ് മക്കളുടെ പഠനസൗകര്യത്തിനായിട്ടാണു പെരുന്പാവൂരിലേക്കു താമസം മാറിയത്. ഷെബിന് രണ്ട് അനിയത്തിമാരാണ് ഉള്ളത്. സ്നേഹമോളും ആതിരമോളും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.