ഭരണം വിലയിരുത്താൻ പ്രത്യേക യോഗം വിളിക്കണമെന്ന് ആവശ്യം
Monday, February 20, 2017 4:31 PM IST
തിരുവനന്തപുരം: ഇടതുമുന്നണി ഭരണം വിലയിരുത്താൻ പ്രത്യേക യോഗം വിളിക്കണമെന്ന് ഇന്നലെ ചേർന്ന എൽഡിഎഫ് യോഗത്തിൽ സിപിഎം ഒഴികെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടു.

മന്ത്രിമാർ കൈകാര്യം ചെയ്യുന്ന ഓരോ വകുപ്പിനെ സംബന്ധിച്ചും വ്യക്തമായ പരിശോധന നടത്തണം. ഇതിന്‍റെ കുറവു ഭരണതലത്തിൽ ഉണ്ടായിട്ടുണ്ട്. അഭിപ്രായ വ്യത്യാസം സ്വാഭാവികമാണെന്നും എന്നാൽ, അതു ഭരണത്തെ ദോഷകരമായി ബാധിക്കാതിരിക്കാൻ നേതാക്കൾ ശ്രദ്ധിക്കണമെന്നും ഇടതുമുന്നണി യോഗത്തിൽ സിപിഐ പറഞ്ഞു.
എന്നാൽ, കഴിഞ്ഞ കുറേനാളുകളായി ഉടലെടുത്തിരിക്കുന്ന സിപിഎം- സിപിഐ അഭിപ്രായ ഭിന്നത സംബന്ധിച്ചു യോഗത്തിൽ മറ്റു പാർട്ടികളൊന്നും ഒരക്ഷരവും മിണ്ടിയില്ല. ഗതാഗതമന്ത്രിയുടെ വസതിയിലേക്കു സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി നടത്തിയ മാർച്ചിനെതിരേ എൻസിപി നേതാക്കൾ യോഗത്തിൽ നീരസം പ്രകടിപ്പിച്ചതല്ലാതെ കാര്യമായ വിമർശനങ്ങളുണ്ടായില്ല.

മന്ത്രിമാരുടെ സാന്നിധ്യത്തിൽ വകുപ്പു തിരിച്ചുള്ള ചർച്ചയും പരിശോധനയും ഇടതുമുന്നണിയെന്ന രീതിയിൽ നടത്തുന്നതിനോടു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിയോജിപ്പു പ്രകടിപ്പിച്ചു. എന്നാൽ, പൊതുഅഭിപ്രായം അങ്ങനെയെങ്കിൽ ചർച്ച നടത്താമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അടുത്ത ഇടതുമുന്നണി യോഗത്തിൽ തീയതിയും സമയവുമൊക്കെ ചർച്ച ചെയ്യാനും തീരുമാനിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) നടപ്പാക്കുന്ന കാര്യം ഇടതുമുന്നണിയുടെ പ്രഖ്യാപിത നിലപാടാണെന്നും പിന്നോട്ടുപോകേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. പുറത്തു കെഎഎസ് നടപ്പാക്കുന്നതിനെ സംബന്ധിച്ചു വ്യത്യസ്ത അഭിപ്രായം പറഞ്ഞ നേതാക്കളൊന്നും ഇന്നലത്തെ ഇടതുമുന്നണി യോഗത്തിൽ ഒരക്ഷരവും മിണ്ടിയില്ല.

റേഷൻ, വരൾച്ച തുടങ്ങിയ പ്രശ്നങ്ങൾ സംബന്ധിച്ചു ചർച്ച ചെയാൻ സർവകക്ഷി യോഗം വിളിക്കും. നാളെ യോഗം ചേരാനാണു സാധ്യത. സംസ്ഥാനത്തിന്‍റെ വെട്ടിക്കുറച്ച റേഷനരി വിഹിതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര സർക്കാരിൽ സമർദം ചെലുത്തണമെന്ന് ഇടതുമുന്നണി യോഗം സർക്കാരിനോടു നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.