ഒന്നര വർഷമായി ശന്പളമില്ല, വോട്ടു ചെയ്യില്ലെന്നു ഫാമിലി കൗൺസലിംഗ് ജീവനക്കാർ
Tuesday, April 23, 2024 2:35 AM IST
തൃശൂർ: ഒന്നര വർഷമായി ശന്പളമില്ലാതെ സംസ്ഥാനത്തെ ഫാമിലി കൗൺസലിംഗ് സെന്‍ററുകളിലെ 250ഒാളം കരാർജീവനക്കാർ. ശന്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് തങ്ങളും കുടുംബാംഗങ്ങളും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നു കരാർജീവനക്കാർ വ്യക്തമാക്കി.

സംസ്ഥാനത്തെ 36 കൗൺസലിംഗ് സെന്‍ററുകളിലായി വർഷങ്ങളോളം സേവനമനുഷ്ഠിക്കുന്ന വനിതാ കൗൺസലർമാരും ക്ലർക്ക്, പ്യൂൺ ജീവനക്കാരുമാണു ശന്പളം കിട്ടാതെ ബുദ്ധിമുട്ടുന്നത്. ഇതുസംബന്ധിച്ചു നവകേരളസദസിലും വനിതാ ശിശുക്ഷേമ വകുപ്പിനും കേന്ദ്ര, സംസ്ഥാന മന്ത്രാലയത്തിനും പരാതി നല്കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. എന്നിട്ടും ഒരുദിനംപോലും മുടക്കാതെ സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം പ്രായഭേദമന്യേ സേവനം തുടരുകയാണിവർ.

ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണു സ്ഥാപനത്തിൽ വനിതാ കൗൺസലർമാരടക്കമുള്ളവർ പ്രവർത്തിക്കുന്നത്. 18 മാസമായി ഇവരുടെ കരാർ പുതുക്കിയിട്ടില്ലെങ്കിലും സംസ്ഥാന ശിശുവികസന വകുപ്പിന്‍റെ നിർദേശാനുസരണം ഇപ്പോഴും കൗൺസലിംഗ് തുടരുകയാണ്. വകുപ്പിനു വികസനറിപ്പോർട്ട് സമർപ്പിക്കുന്നതിൽ ഇൻസ്പെക‌്ഷനും നടന്നുവരുന്നു. നിലവിലെ സ്ഥിതിയിൽ സ്ഥാപനങ്ങൾ തുടർന്നുകൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയാണ്.


സെൻട്രൽ സോഷ്യൽ വെൽഫെയർ ബോർഡിന്‍റെയും സംസ്ഥാന സോഷ്യൽ വെൽഫെയർ ബോർഡിന്‍റെയും കീഴിൽ 1983 മുതലാണു ഫാമിലി കൗൺസലിംഗ് സെന്‍ററുകൾ പ്രവർത്തനം ആരംഭിച്ചത്.

കഴിഞ്ഞവർഷം കേന്ദ്ര സാമൂഹികക്ഷേമ ബോർഡ് നിർത്തലാക്കുന്നതിന്‍റെ ഭാഗമായി 2022ൽ പദ്ധതി സംസ്ഥാന സർക്കാരിനെ ഏല്പിച്ചു. കേന്ദ്ര സർക്കാർ കൈവിടുകയും സംസ്ഥാന സർക്കാർ ഒൗദ്യോഗികമായി ഏറ്റെടുക്കാതിരിക്കുകയും ചെയ്തതോടെയാണു ശന്പളം മുടങ്ങിയത്. 2022 ഒക്ടോബർ മുതലാണു ശന്പളം കിട്ടാതായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.