ജോഷിയുടെ വീട്ടിലെ കവര്‍ച്ച ;ഗൂഗിൾ വഴികാട്ടി, ‘റോബിന്‍ഹുഡ്’ കൊച്ചിയിലെത്തി
ജോഷിയുടെ വീട്ടിലെ കവര്‍ച്ച ;ഗൂഗിൾ വഴികാട്ടി, ‘റോബിന്‍ഹുഡ്’ കൊച്ചിയിലെത്തി
Tuesday, April 23, 2024 3:52 AM IST
കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്‌ടാവ് ബിഹാറിലെ സീതാമര്‍സി പോപ്പാടി സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ (35) ആറോളം സംസ്ഥാനങ്ങളിലായി 19 കേസുകളില്‍ പ്രതിയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ്.ശ്യാംസുന്ദര്‍.

കര്‍ണാടകയിലെ ഉഡുപ്പിയില്‍നിന്നു പിടിയിലായ ഇയാളെ ഇന്നലെ പുലര്‍ച്ചെ കൊച്ചിയിലെത്തിച്ചു. തുടര്‍ന്ന് ചോദ്യം ചെയ്യലിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. 2021ല്‍ തിരുവനന്തപുരം ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയതും ഇര്‍ഫാനാണെന്ന് കമ്മീഷണര്‍ പറഞ്ഞു.

ജോഷിയുടെ വീട്ടില്‍നിന്നു നഷ്‌ടപ്പെട്ട ആഭരണങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്. പോലീസ് കസ്റ്റഡിയില്‍ ലഭിച്ച പ്രതിയുമായി ജോഷിയുടെ വീട്ടില്‍ ഇന്നലെ തെളിവെടുപ്പ് നടത്തി. കേരളം, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബിഹാര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് സമാനരീതിയിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് പ്രതിക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളില്‍ അന്വേഷണം നടന്നുവരികയാണ്.

ശനിയാഴ്ച പുലര്‍ച്ചെയാണ് ഒരു കോടിയില്‍പ്പരം രൂപയുടെ വജ്ര, സ്വര്‍ണാഭരണങ്ങളും വാച്ചുകളും ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടില്‍നിന്നു മോഷണം പോയത്. ഈ മാസം 20ന് ബിഹാറില്‍നിന്നാണ് പ്രതി മോഷണത്തിനായി കൊച്ചിയിലെത്തിയത്. ഗൂഗിളില്‍ പോഷ് റസിഡന്‍ഷ്യല്‍ ഏരിയ സെര്‍ച്ച് ചെയ്താണ് ഇയാള്‍ കൊച്ചി പനമ്പിള്ളി നഗറില്‍ എത്തിയതെന്നാണു പ്രാഥമിക അന്വേഷണത്തില്‍ മനസിലായിട്ടുള്ളത്.

ഈ വീട്ടില്‍ ഇത്രയും സ്വര്‍ണം സൂക്ഷിച്ചിരുന്ന കാര്യം ഏതെങ്കിലും വിധത്തില്‍ പ്രതിയിലേക്ക് എത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതിലും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്.

നേരത്തേ മോഷണക്കേസില്‍ പിടിയിലായി ജയിലിലായിരുന്നു. ഒരുമാസം മുമ്പാണ് ജയില്‍മോചിതനായത്. ‘ബിഹാര്‍ റോബിന്‍ഹുഡ്’ എന്നാണോ ഇയാള്‍ അറിയപ്പെടുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പോലീസിനെ സംബന്ധിച്ചിടത്തോളം അയാള്‍ ക്രിമിനല്‍ തന്നെയാണെന്നായിരുന്നു കമ്മീഷണറുടെ പ്രതികരണം.

സ്റ്റോറികള്‍ നല്‍കുന്നത് മാധ്യമങ്ങളാണെന്നും പാവങ്ങളെ സഹായിക്കുന്നതിനായി മോഷണം നടത്തുന്നത് ശരിയായ രീതിയായിട്ട് തോന്നുന്നില്ലെന്നും കമ്മീഷണര്‍ പറഞ്ഞു. ഇന്‍സ്‌പെക്ടര്‍മാരായ പ്രേമാനന്ദ കൃഷ്ണന്‍, ജി.പി.സജുകുമാര്‍, റിച്ചാര്‍ഡ് വര്‍ഗീസ്, സി. രമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണു പ്രതിയെ പിടികൂടിയത്.


ഇര്‍ഫാന്‍റെ ഭാര്യ ബിഹാറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്



കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി മുഹമ്മദ് ഇര്‍ഫാന്‍റെ ഭാര്യ ബിഹാറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്.

ബിഹാറിലെ സീതാമഢില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഗുല്‍ഷന്‍ ആണ് ഇര്‍ഫാന്‍റെ ഭാര്യയെന്ന് പോലീസ് പറഞ്ഞു. നാട്ടില്‍ ഇത്രയും പ്രധാന സ്ഥാനം വഹിക്കുന്ന ഒരാളുടെ പങ്കാളി എങ്ങനെ കവര്‍ച്ചക്കാരനായി എന്ന ചോദ്യമാണ് ഉയരുന്നത്.

ബിഹാറിലെ സീതാമര്‍സി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ബോര്‍ഡ് വച്ച കാറുമായാണ് ഇര്‍ഫാനെ പോലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യ അവിടുത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായതിനാല്‍ ഈ ബോര്‍ഡ് വ്യാജമെന്നു പറയാന്‍ കഴിയില്ലെന്നും എന്നാല്‍ ഇത് ഔദ്യോഗിക വാഹനമല്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ്.ശ്യാം സുന്ദര്‍ പറഞ്ഞു.

മൂന്നു മോഷണശ്രമം പരാജയപ്പെട്ടു; ഒടുവിൽ ജോഷിയുടെ വീട്ടില്‍

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി മുഹമ്മദ് ഇര്‍ഫാന്‍ പനമ്പിള്ളിനഗര്‍ ഭാഗത്ത് മൂന്നു വീടുകളില്‍ മോഷണത്തിനു ശ്രമിച്ചശേഷമാണ് ജോഷിയുടെ വീട്ടില്‍ കയറിയത്.

സ്‌ക്രൂ ഡ്രൈവര്‍ മാത്രമാണ് മുഹമ്മദ് ഇര്‍ഫാന്‍ മോഷണത്തിന് ഉപയോഗിച്ചത്. ജോഷിയുടെ വീട്ടില്‍ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കര്‍ പൂട്ടാതിരുന്നത് ഇര്‍ഫാന് മോഷണം എളുപ്പമാക്കാന്‍ സഹായിച്ചുവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

ഈ പ്രദേശത്തുതന്നെ മൂന്നു വീടുകളില്‍ കൂടി മോഷണത്തിനായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവര്‍ താമസിക്കുന്ന മേഖല എന്നതുകൊണ്ടാകാം പനമ്പിള്ളി നഗര്‍ തെരഞ്ഞെടുത്തതെന്നും കമ്മീഷണര്‍ പറഞ്ഞു. മോഷ്‌ടിച്ച സ്വര്‍ണം കാറില്‍ സൂക്ഷിച്ചിരുന്നു. പരിശോധനകള്‍ ഒഴിവാക്കാന്‍വേണ്ടിയാകാം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ബോര്‍ഡ് കാറില്‍ വച്ചിരുന്നത്.

മോഷണത്തിനുശേഷം സമയം പാഴാക്കാതെ കൊച്ചി സിറ്റി പോലീസിന്‍റെ മുഴുവന്‍ സംവിധാനവും ഉപയോഗപ്പെടുത്തി ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ രംഗത്തിറങ്ങി നടത്തിയ ഊര്‍ജിത അന്വേഷണത്തിലാണു ഹൈടെക് കള്ളന്‍ കുടുങ്ങിയത്. ആളുകളുള്ള വീടുകളില്‍ കയറി ആരുമറിയാതെ മോഷണം നടത്തുന്നതില്‍ അതിവിദഗ്ധനാണു മുഹമ്മദ് ഇര്‍ഫാന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.