Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ആത്മബലി പൂർത്തിയായി
കർശനമായ വ്രതാനുഷ്ഠാനങ്ങൾക്കും പരിശീലനങ്ങൾക്കും ഒടുവിൽ 1936 ഓഗസ്റ്റ് 12ന് അൽഫോൻസാമ്മ നൊവിഷ്യേറ്റ് പൂർത്തിയാക്കി ഭരണങ്ങാനത്തു തിരിച്ചെത്തി. ഏറെ വൈകിയില്ല, അതികഠിനമായ പനി തുടങ്ങി. ചില അവസരങ്ങളിൽ അത് 105 ഡിഗ്രി വരെയായി. അങ്ങനെ 65 ദിവസം. വിശുദ്ധ കൊച്ചുത്രേസ്യായുടെ മാധ്യസ്ഥ്യമായിരുന്നു കരുത്ത്. ക്രമേണ പനി കുറഞ്ഞു. ഏറെ നാൾ നീണ്ടുനിന്നില്ല. നെഞ്ചുവേദനയും ന്യുമോണിയായും പിടിപെട്ടു. അവഗണനകളും ആക്ഷേപങ്ങളും വേറെ.
1940 ഒക്ടോബർ 18നു രാത്രിയിൽ അൽഫോൻസാമ്മയുടെ മുറിയിൽ ഒരു കള്ളൻ കയറി. പേടിച്ചരണ്ടു ബോധം നഷ്ടമായി. വിവരമറിഞ്ഞ് ഓടിയെത്തിയ സ്വന്തം പിതാവിനെപ്പോലും അവൾക്കു തിരിച്ചറിയാനായില്ല. ഓർമക്കുറവും മാനസിക സംഘർഷവും മാസങ്ങളോളം നീണ്ടുനിന്നു. പിന്നീട് ഛർദിയും പാരവശ്യവും പതിവായി. ശരീരത്തിന്റെ പലഭാഗങ്ങളിൽ പരുക്കളും വന്നു തുടങ്ങി. ഉദരവും കാലും നീരുവച്ചു വീർത്തു. പലപ്പോഴും വേദനയാൽ പുളഞ്ഞു. വേദനയ്ക്കു ശമനമുണ്ടാകുന്ന ചുരുക്കം അവസരങ്ങളിൽ തുന്നൽ, ചിത്രരചന, കുഷൻ നിർമാണം തുടങ്ങിയ ജോലികളിൽ ഏർപ്പെട്ടു.
1945 ആയപ്പോഴേക്കും രോഗങ്ങളെല്ലാം അവയുടെ രാക്ഷസരൂപം പ്രകടിപ്പിച്ചുതുടങ്ങി. ദിവസം 60 തവണവരെ ഛർദിയുണ്ടായി. അതിനുശേഷം ശരീരം മഞ്ഞുപോലെ തണുക്കും. ദിവസം ഏഴു മണിക്കൂർ വരെ മരണവേദനയ്ക്കു തുല്യമായ അവസ്ഥയിൽ അൽഫോൻസാമ്മ കട്ടിലിൽ കിടന്നു പുളഞ്ഞിട്ടുണ്ട്. എന്നാൽ, വിശുദ്ധ കുർബാന സ്വീകരണത്തിൽ മാത്രം ഛർദി അവളെ ഉപദ്രവിച്ചില്ല. ഇതിനിടെ മാർ ജയിംസ് കാളാശേരി പിതാവിന് പിടിപെട്ട മലമ്പനി പ്രാർഥിച്ച് സ്വയം ഏറ്റെടുക്കുകയും ചെയ്തു.
വീണ്ടും രൂക്ഷമായ ഛർദിയും പാരവശ്യവും അവളെ കൂടുതൽ തളർത്തി. ദിവസം നൂറു തവണവരെ ഛർദിക്കുന്നതുവഴി ശരീരം നുറുങ്ങി അബോധാവസ്ഥയിലേക്ക് അൽഫോൻസാമ്മ തളർന്നു വീണു. ഇതിനുപിന്നാലെ അസഹനീയമായ പല്ലുവേദനയുമെത്തി. വെള്ളം കുടിക്കാൻ പോലും കഴിയാനാവാതെ വായ് പഴുത്തു. തീയിൽപ്പെട്ട കീടത്തിന്റെ അവസ്ഥയെന്നു വേദനകളെക്കുറിച്ച് അൽഫോൻസാമ്മ ഒരിക്കൽ പറഞ്ഞു. തന്റെ സ്വർഗീയയാത്രയ്ക്കുള്ള സമയമടുത്തതായി അൽഫോൻസാമ്മ അറിഞ്ഞിരുന്നു. 1946ന്റെ തുടക്കം മുതൽ അതിനുള്ള ഒരുക്കം അവൾ തുടങ്ങി. ജൂലൈ 28ന് ഉച്ചയോടെ അൽഫോൻസാമ്മ തന്റെ ആത്മബലി പൂർത്തിയാക്കി.
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വിശുദ്ധ അൽഫോൻസാ സമർപ്പിത മാതൃക: മാർ ആലഞ്ചേരി
ഭരണങ്ങാനം: ക്രൈസ്തവജീവിതത്തിന്റെ ആകെത്തുകയാണു വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിത ദർശനങ്ങളെന്നും ആ മാതൃക പി
ആത്മീയ ഉണർവ് നേടി പതിനായിരങ്ങൾ ഭരണങ്ങാനത്ത്
ഭരണങ്ങാനം: ഭാരതസഭയ്ക്കു ലഭിച്ച ആത്മീയപുണ്യം വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം വണങ്ങി ആത്മീയ ഉണർവും അനുഗ്
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്ന്
ഭരണങ്ങാനം: ഭാരതത്തിന്റെ ലിസ്യു എന്നറിയപ്പെടുന്ന ഭരണങ്ങാനത്ത് ഇന്നു വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ. സ
അൽഫോൻസാമ്മ വിശുദ്ധി കൊണ്ടു ലോകം കീഴടക്കി: മാർ പെരുന്തോട്ടം
ഭരണങ്ങാനം: ദൈവത്തിനു മുമ്പിൽ മനുഷ്യകുലത്തിനുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്ന വിശുദ്ധയാണ് അൽഫോൻസാമ്മയെന
ഭരണങ്ങാനം ആത്മീയ നിറവിൽ; പ്രധാന തിരുനാൾ നാളെ
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയാൽ അനുഗ്രഹീതമായ ഭരണങ്ങാനം ആത്മീയനീറവിൽ. തിരുനാളിനു കൊടിയേറിയതു മുതൽ തീ
സഹനങ്ങൾ ദൈവസ്നേഹത്തിന്റെ അടയാളം: മാർ ജോസ് പുത്തൻവീട്ടിൽ
ഭരണങ്ങാനം: നിങ്ങൾ ആത്മാർഥമായി ദൈവത്തെ സ്നേഹിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സഹന ത്തെ പുൽകണമെന്നാണ് വിശുദ
വിശുദ്ധ ചാവറയച്ചന്റെ സഹായവും
സഹനത്തെ സന്തോഷമായി സ്വീകരിച്ച അൽഫോൻസാമ്മയ്ക്കു വിശുദ്ധ ചാവറയച്ചന്റെ സഹായം എപ്പോഴുമുണ്ടായിരുന്നു. അൽഫ
കുരിശുവഹിക്കാനുള്ള ശക്തി പകരണം: ആർച്ച്ബിഷപ് മാർ താഴത്ത്
ഭരണങ്ങാനം: കരുണയുടെ വർഷത്തിലെ ഏറ്റവും വലിയ സന്ദേശം കുരിശുവഹിക്കലാണെന്നും ഗോതമ്പുമണിപോലെ അഴുകി മറ്റുള
കുഞ്ഞുങ്ങൾക്ക് എന്നും സ്വന്തം
അൽഫോൻസാമ്മയ്ക്കു കുഞ്ഞുകുട്ടികളെ ഒത്തിരി ഇഷ്ടമായിരുന്നു. അതുപോലെ തിരിച്ചു കുട്ടികൾക്കും. മിക്കവാറും
സഹനങ്ങളൊന്നും വെറുതെയാവില്ല: മാർ ക്ലീമിസ് ബാവ
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ നൽകുന്ന സന്ദേശം സഹനങ്ങൾ ഒന്നും വെറുതെയാകുന്നില്ല എന്നാണെന്
വിശ്വാസനിറവിൽ തലസ്ഥാനത്ത് അൽഫോൻസാ തീർഥാടനം
തിരുവനന്തപുരം: സ്നേഹമാണ് ഏറ്റവും വലിയ നന്മയെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. എട്
ഉമിത്തീയിൽ ദഹിച്ച്
ആർപ്പൂക്കര തൊണ്ണംകുഴി സ്കൂളിൽ പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം മുട്ടുചിറയിൽ മുരിക്കൻ തറവാട്ടിൽ പേരമ്മയു
കഷ്ടപ്പാടുകളിൽ ദൈവമുഖം കാണണം: മാർ എഫ്രേം നരികുളം
ഭരണങ്ങാനം: കഷ്ടപ്പാടുകളിൽ വിരിയുന്ന പുഷ്പങ്ങളാകണം നമ്മുടെ ജീവിതത്തിലുണ്ടാകേണ്ടതെന്നും അൽഫോൻസാമ്മയുടെ
പ്രവചനമായി മാറിയ ചരമപ്രസംഗം
ചരിത്രമാണ് ആ പ്രസംഗം. അൽഫോൻസാമ്മയുടെ ആത്മീയ ഉപദേശകനും കുമ്പസാരക്കാരനുമായ ഫാ. റോമുളൂസ് സിഎംഐ, അൽഫോൻസാ
വിശുദ്ധ അൽഫോൻസാ സന്നിധിയിൽ ആദ്യാക്ഷരം കുറിക്കുന്നത് അനുഗ്രഹപ്രദം
കോട്ടയം: കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു വിശുദ്ധ അൽഫോൻസാമ്മ. അൽഫോൻസാമ്മ മരിച്ചതിനുശ
അൽഫോൻസാമ്മ ആധുനിക ലോകത്തിനു മാർഗദീപം: മാർ ഇഞ്ചനാനിയിൽ
ഭരണങ്ങാനം: ക്രിസ്തുവെന്ന പെസഹാരഹസ്യത്തിലൂടെ കടന്നു ഹൃദയത്തിൽ ദൈവത്തിന്റെ സ്നേഹം നിറച്ചു മറ്റുള്ളവർക്
തിരുവനന്തപുരത്തു വിശുദ്ധ അൽഫോൻസാ തീർഥാടനം നാളെ
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ എട്ടാമത് വിശുദ്ധ അൽഫോൻസാ തീർഥാടനം നാളെ നടക്കും. തീർഥാടനത്തിനുള്ള ഒരു
ആളും ബഹളവുമില്ലാത്ത സംസ്കാരം
പിറ്റേദിവസമായിരുന്നു അൽഫോൻസാമ്മയുടെ സംസ്കാരം. ശുശ്രൂഷകളിൽ സംബന്ധിക്കാൻ അധികമാരുമുണ്ടായിരുന്നില്ല. കു
വേദനയിൽ ആശ്വാസം പകരാനാകണം: ഡോ. ക്രിസ്തുദാസ്
ഭരണങ്ങാനം: കരുണയുടെ വർഷത്തിൽ സഹോദരങ്ങളുടെ വേദനയിൽ ആശ്വാസം പകരുന്ന ഉപകരണങ്ങളായി മാറണമെന്ന് തിരുവനന്തപ
അന്ത്യനിമിഷങ്ങളിലെ സ്വർഗീയാനന്ദം
1946 ജൂലൈ 28, ഞായറാഴ്ച. മരണം സമീപത്തെത്തിയതായി അൽഫോൻസാമ്മ അറിഞ്ഞു. വരാന്തയിലെ വാതിലിനു സമീപം ഇരുന്നു
തീർഥാടകർ വിശ്വാസതീക്ഷ്ണതയുടെ അടയാളങ്ങൾ: ഡോ. കല്ലറയ്ക്കൽ
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിൽ പ്രാർഥനാപൂർവം എത്തുന്നവർ കത്തിജ്വലിക്കുന്ന വിശ്വാസതീക്ഷ
വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ തിരുനാളിനു കൊടിയേറി
ഭരണങ്ങാനം: വിശുദ്ധിയുടെ ആത്മീയപ്രഭ സമ്മാനിച്ചു ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു കൊടിയേ
ഹോമബലിയായി ജീവിതം
അന്ന് പന്തക്കുസ്തായായിരുന്നു. സന്യാസത്തിലേക്കുള്ള തീക്ഷ്ണമായ ദൈവവിളിയിൽ അന്നക്കുട്ടി പിതാവ് ജോസഫിനെയ
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറും
കോട്ടയം: ഭരണങ്ങാനത്തു വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്നു തുടക്കമാകും. വിശുദ്ധ അൽഫോൻസാ തീർഥാടന ക
സഹിക്കാനായി ഒരു ജന്മം
അന്നക്കുട്ടി എന്നായിരുന്നു അവളുടെ പേര്. 1910 ഓഗസ്റ്റ് 19നു കുടമാളൂരിൽ മുട്ടത്തുപാടത്ത് കുടുംബത്തിൽ മ
അൽഫോൻസാമ്മ – സഹന പുത്രി
സഹനത്തിന്റെ പുത്രിയാണു വിശുദ്ധ അൽഫോൻസാമ്മ. ജനനം മുതൽ മരണം വരെ അത് അവളെ പിന്തുടരുകയും ചെയ്തു. ജനിച്ച്
Latest News
കരസേനാ ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി
ഡ്യൂട്ടിക്കിടെ മയക്കം;സിഗ്നല്‍ കിട്ടാതെ ട്രെയിന്‍ നിര്‍ത്തിയിട്ടത് അരമണിക്കൂര്‍
സുഗന്ധഗിരി വനംകൊള്ള; ഡിഎഫ്ഒയെ സ്ഥലം മാറ്റി
ഹൈക്കമാന്‍ഡ് നിര്ദേശമെത്തിയില്ല; അധ്യക്ഷ പദവിയിലേക്ക് കെ.സുധാകരൻ തിരിച്ചെത്തിയില്ല
ഡുപ്ലെസിക്ക് അർധസെഞ്ചുറി; ആർസിബി വിജയവഴിയിൽ
Latest News
കരസേനാ ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി
ഡ്യൂട്ടിക്കിടെ മയക്കം;സിഗ്നല്‍ കിട്ടാതെ ട്രെയിന്‍ നിര്‍ത്തിയിട്ടത് അരമണിക്കൂര്‍
സുഗന്ധഗിരി വനംകൊള്ള; ഡിഎഫ്ഒയെ സ്ഥലം മാറ്റി
ഹൈക്കമാന്‍ഡ് നിര്ദേശമെത്തിയില്ല; അധ്യക്ഷ പദവിയിലേക്ക് കെ.സുധാകരൻ തിരിച്ചെത്തിയില്ല
ഡുപ്ലെസിക്ക് അർധസെഞ്ചുറി; ആർസിബി വിജയവഴിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top