Letters
ആനക്കൊലകൾ ഒരു തുടർക്കഥയാകുന്പോൾ
Friday, August 11, 2017 11:14 AM IST
മൂന്നാറിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഒരു കാട്ടാനയെ അതിക്രൂരമായി മർദിക്കുന്ന ദൃശ്യം ടെലിവിഷനിൽ കാണാനിടയായി. ഒരു മിണ്ടാപ്രാണിയെ ഇടിച്ചും ചതച്ചും കൊല്ലുന്ന കാഴ്ച അല്പമെങ്കിലും മനുഷ്യത്വമുള്ളവർക്കു സഹിക്കാനാവുന്നതല്ല. തൃശൂർ കുന്നംകുളത്താവട്ടെ ഇടഞ്ഞോടിയ ഒരു ആന പൊട്ടക്കിണറ്റിൽ വീണ് ഇഞ്ചിഞ്ചായി ചരിയുന്ന വാർത്തയും കണ്ടു.

കാട്ടാനകളുടേയും നാട്ടാനകളുടേയും ദുർമരണം ഒരു തുടർക്കഥയായി മാറിയിരിക്കുന്നു. കേരളത്തിൽ ഈ വർഷം ചരിഞ്ഞത് 15 നാട്ടാനകളാണെന്ന് ഒരു വാർത്ത കണ്ടു. കഴിഞ്ഞ കൊല്ലം 26 നാട്ടാനകൾ ചരിഞ്ഞു. പുതിയ പാപ്പാന്മാർ ചുമതലയേൽക്കുന്പോൾ ആനയെ മെരുക്കുന്നതിനു വേണ്ടി ‘കെട്ടഴിക്കൽ’ എന്ന കൊടിയ പീഡനം നടത്താറുണ്ടത്രെ. പാപ്പാന്മാരുടെ പീഡനമാണ് ആന ചരിയലിന്‍റെ മുഖ്യകാരണമാണെന്ന് അറിയുന്നു.

ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ടാണ് ആനപീഡനം ഏറ്റവും കൂടുതൽ നടക്കുന്നത്. ഉത്സവകാലം നഷ്‌ടമാകാതിരിക്കാൻ ആനകളുടെ മദപ്പാടുകാലം ഇല്ലാതാക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്യുന്നതിനു പ്രത്യേക മരുന്നു നൽകുന്നവരുമുണ്ടത്രെ. ആനയെ ഉറങ്ങാൻ അനുവദിക്കാതെയും വെള്ളം നൽകാതെയും കൊണ്ടുനടക്കുന്നതു പതിവാണ്.
വർധിച്ചുവരുന്ന ആനക്കന്പം മുതലെടുത്തു പരമാവധി വരുമാനം ഉണ്ടാക്കാനാണ് ഉടമകൾ ശ്രമിക്കുന്നത്. ഉത്സവകാലത്ത് യാതൊരു വിശ്രമവും ആനകൾക്കു ലഭിക്കുന്നില്ല. കത്തിച്ചുപിടിച്ച തീവെട്ടികൾക്കും നിലയ്ക്കാത്ത ചെണ്ടമേളങ്ങൾക്കും മുന്നിൽ മണിക്കൂറുകൾ ഒരേ നിലയിൽ ആനയ്ക്കു നിൽക്കേണ്ടിവരുന്നു. എന്തെല്ലാം നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയാലും അതിനെയെല്ലാം മറികടക്കാനുള്ള വൈഭവം ആന ഉടമകൾക്കുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്.

വി.എസ്. ബാലകൃഷ്ണപിള്ള മണക്കാട്, തൊടുപുഴ