Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പ്രകാശം പരത്തുന്ന മാളവിക
വെളിച്ചമേ നയിച്ചാലും എന്ന നാടകം അവതരിപ്പിച്ചുകൊണ്ട് അമ്പതാണ്ടു മുമ്പു തുടക്കം കുറിച്ച വൈക്കം മാളവിക എന്ന നാടകസമിതി ആദ്യനാടകത്തിന്റെ പേരുപോലെ കേരളക്കരയാകെ പ്രകാശം പരത്തുന്ന പെൺകുട്ടിയായി ഇന്നും പ്രയാണം തുടരുന്നു...
മലയാളസാഹിത്യത്തിലെ യുഗസ്രഷ്‌ടാക്കളായ തകഴി ശിവശങ്കരപ്പിള്ള, പി. കേശവദേവ്, പൊൻകുന്നം വർക്കി... ഇവരിൽ കോട്ടയത്തിന്റെ സ്വന്തം കഥാകാരൻ പൊൻകുന്നം വർക്കിയടക്കം നിരവധി മഹാരഥന്മാരെഴുതിയ കഥകൾക്ക് രംഗഭാഷ്യം ചമച്ച നാടകസമിതിയാണ് വൈക്കം മാളവിക.
പ്രശസ്ത നാടക നടനും സംവിധായകനുമായ ടി.കെ. ജോണിന്റെ നേതൃത്വത്തിലാണ് വൈക്കം മാളവിക എന്ന നാടകസമിതി രൂപം കൊണ്ടത്. മലയാളത്തിന്റെ സ്വന്തം കഥാകാരന്മാരായ പൊൻകുന്നം വർക്കിയുടെ തിരുവാതിര, പി.ജെ. ആന്റണിയുടെ പ്രളയം, വൈക്കം ചന്ദ്രശേഖരൻ നായരുടെ മാറ്റുവിൻ ചട്ടങ്ങളെ, സുന്ദരൻ കല്ലായിയുടെ അങ്കം, സിന്ധുഗംഗ കാദംബരി തുടങ്ങിയ കഥകൾ നാടകമാക്കി രംഗത്ത് അവതരിപ്പിച്ച് കേരളമാകെ വൈക്കം മാളവിക എന്ന നാടകസമിതി തരംഗമായി. ഇന്ന് അമ്പതാം വർഷത്തിലും ജൈത്രയാത്ര തുടരുകയാണ്...
ടി.കെ. ജോൺ എന്ന നാടകനടനെയും സംവിധായകനെയും പുതുതലമുറയ്ക്ക് ഒരു പക്ഷേ അറിയില്ലായിരിക്കാം. മലയാളസിനിമയിൽ പ്രേംനസീർ സൂപ്പർസ്റ്റാർ ആയിരുന്ന കാലത്ത് മലയാളനാടകരംഗത്തെ സൂപ്പർസ്റ്റാർ ആയിരുന്നു ടി.കെ. ജോൺ. പ്രമുഖ നാടകസമിതിയായ കാളിദാസ കലാകേന്ദ്രത്തിൽ നിന്നു പുറത്തുവന്ന ജോൺ 1965–ലാണ് വൈക്കം മാളവിക എന്ന നാടകസമിതിക്കു തുടക്കം കുറിച്ചത്. സാഹിത്യകാരനും നാടകകൃത്തുമായ വൈക്കം ചന്ദ്രശേഖരൻ നായർ എഴുതിയ വെളിച്ചമേ നയിച്ചാലും എന്ന നാടകമാണ് വൈക്കം മാളവിക ആദ്യം രംഗത്ത് അവതരിപ്പിച്ചത്. മികച്ച തുടക്കമാണ് ഈ നാടകം മാളവികയ്ക്കു നൽകിയത്. ആ വെളിച്ചം അണയാതെ ഇന്നും കാത്തുപോരുകയാണ് ഇതിന്റെ അണിയറക്കാർ.
വൈക്കം മാളവികയ്ക്കു വേണ്ടി പിന്നീട് കെ.ടി. മുഹമ്മദ് രചിച്ച മുത്തുച്ചിപ്പി എന്ന നാടകം കേരളക്കരയാകെ തരംഗമായി മാറി. ടി.കെ. ജോൺ തന്നെയാണ് ഈ നാടകത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. നാടകത്തിന്റെ ജനപ്രീതിയറിഞ്ഞ സംവിധായകൻ ഹരിഹരൻ നാടകം കാണുകയും അതു സിനിമയാക്കൻ തീരുമാനിക്കുകയും ചെയ്തു. പിന്നീട് മുത്തുച്ചിപ്പി എന്ന ആ നാടകം ഹരിഹരൻ രാജഹംസം എന്ന പേരിൽ സിനിമയാക്കി. ടി.കെ. ജോൺ നാടകത്തിൽ ചെയ്ത നായക കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിച്ചത് മലയാളത്തിന്റെ നിത്യവസന്തം പ്രേംനസീറായിരുന്നു. രാജഹംസത്തിലെ ‘സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാ പുഷ്പവുമായി നിന്നു...’ എന്ന ഗാനം മലയാളത്തിലെ നിത്യഹരിതഗാനമായി ഇന്നും നിലനിൽക്കുന്നു. മാളവികയുടെ തേരോട്ടം വീണ്ടും തുടർന്നു...
വൈക്കം മാളവികയുടെ ഇടുങ്ങിയ ഓഫീസിലിരുന്ന് താടിവച്ച ഒരു കഥാകാരൻ ജീവിതഗന്ധിയായ മുഹൂർത്തങ്ങളും മലയാളികൾ കേൾക്കാൻ കൊതിച്ച സംഭാഷണങ്ങളും ഏറെക്കാലം കുറിച്ചിട്ട കാലമുണ്ടായിരുന്നു. അതു മറ്റാരുമല്ല, പിന്നീട് മലയാളസിനിമയിൽ എഴുത്തിന്റെയും സംവിധാനത്തിന്റെയും പുതിയ വാതായനങ്ങൾ തുറന്നിട്ട സാക്ഷാൽ ലോഹിതദാസ്. മാളവികയുടെ ഓഫീസ് മുറിയിലിരുന്ന് കട്ടൻചായ മാത്രം കുടിച്ച് നാടകമെഴുതിയ ലോഹിയെന്ന ചെറുപ്പക്കാരൻ പിന്നീട് മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറി. അമരവും ഭരതവും കിരീടവുമെഴുതി മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും എക്കാലത്തെയും നല്ല സിനിമകളുടെ എഴുത്തുകാരനായി ലോഹി. സ്വപ്നം വിതച്ചവർ, സിന്ധു ശാന്തമായൊഴുകുന്നു, അതിഥി എന്നീ മൂന്നു നാടകങ്ങളാണ് വൈക്കം മാളവികയ്ക്കു വേണ്ടി ലോഹിതദാസ് രചിച്ചത്. ടി.കെ. ജോൺ തന്നെയായിരുന്നു ഈ മൂന്നു നാടകങ്ങളും സംവിധാനം ചെയ്തത്. ഈ നാടകങ്ങളുടെ സാമ്പത്തികവിജയവും നിരൂപകശ്രദ്ധയുമാണ് ലോഹിയെ ചലച്ചിത്രലോകത്തേക്കു നയിച്ചത്. ഇവർക്കു പുറമേ ഈ അമ്പതു വർഷത്തിനുള്ളിൽ സി.കെ. ശശി, ജയൻ തിരുമന തുടങ്ങി മുപ്പതോളം പ്രതിഭകൾ വൈക്കം മാളവികയ്ക്കു വേണ്ടി നാടകങ്ങളെഴുതി.
മലയാളത്തിന്റെ സ്വന്തം മെഗാതാരം സാക്ഷാൽ മമ്മൂട്ടി അഭിനയിക്കാൻ കൊതിച്ചിരുന്ന നാടകസമിതി കൂടിയായിരുന്നു വൈക്കം മാളവിക. വൈക്കത്തിനടുത്ത് ചെമ്പിൽ ജനിച്ച മമ്മൂട്ടി, മാളവികയുടെ നാടകങ്ങളെല്ലാം അക്കാലത്ത് കണ്ടിരുന്നു. മാളവികയിൽ അഭിനയിക്കാനുള്ള മോഹം സമിതിക്കാരെ അറിയിച്ച കാലത്താണ് അദ്ദേഹത്തിന് ലോ കോളജിൽ പ്രവേശനം ലഭിച്ചത്. സീസൺ കാലത്ത് എല്ലാദിവസവും തന്നെ നാടകമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പഠനവും അഭിനയവും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയാതെ വന്നതോടെ മമ്മൂട്ടിയുടെ ആ മോഹം സഫലമാകാതെ പോവുകയായിരുന്നു. പിന്നീടു മലയാളസിനിമയിലെ അതികായനായി വളർന്നപ്പോഴും വൈക്കം മാളവികയോടുള്ള ആദ്ദേഹത്തിന്റെ സ്നേഹം അവസാനിച്ചില്ല. മാളവികയുടെ അമ്പതാമത് നാടകം ‘മിന്നുന്നതെല്ലാം പൊന്നല്ല’ ഉദ്ഘാടനം ചെയ്യാനെത്തിയത് സാക്ഷാൽ ഭരത് മമ്മൂട്ടിയായിരുന്നു.
മലയാള നാടകവേദിയിലെ ഹിറ്റ്മേക്കറും സംസ്‌ഥാന സർക്കാർ അവാർഡ് ജേതാവുമായ ഫ്രാൻസിസ് ടി. മാവേലിക്കര എഴുതിയ മിന്നുന്നതെല്ലാം പൊന്നല്ല എന്ന നാടകമാണ് സുവർണജൂബില വർഷത്തിൽ വൈക്കം മാളവിക വിജയകരമായി രണ്ടാം വർഷവും മുന്നോട്ടു കൊണ്ടുപോകുന്നത്. വൽസൻ നിസരിയാണ് സംവിധാനം. കഴിഞ്ഞ വർഷം 150 വേദികളിൽ അവതരിപ്പിച്ച ഈ നാടകം ഈ വർഷം ഇതുവരെ 185 വേദികളിൽ അവതരിപ്പിച്ചുകഴിഞ്ഞു. 30 അവാർഡുകളും ഈ നാടകത്തിന് ലഭിച്ചു.
അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്താനായി കഷ്‌ടപ്പെടുന്ന ഒരു ബാർബർ തൊഴിലാളിയാണ് കേന്ദ്രകഥാപാത്രം. കുറ്റവാളിയാണെന്നറിയാതെ ഒരാളുടെ താടിയും മുടിയും വെട്ടേണ്ടി വന്നതിന്റെ പേരിൽ ഇയാളും കുടുംബവും അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങളാണ് ഉദ്വേഗജനകമായി... ഹൃദയസ്പർശിയായി... ഈ നാടകം പറയുന്നത്.
മിന്നുന്നതെല്ലാം പൊന്നല്ല എന്ന നാടകത്തിൽ ബാർബർ കുമാരനായി എത്തുന്നത് ഇപ്പോൾ വൈക്കം മാളവികയുടെ സാരഥി പ്രദീപ് മാളവികയാണ്. സംസ്‌ഥാന സർക്കാരിന്റേതടക്കം നിരവധി അവാർഡുകൾ കരസ്‌ഥമാക്കിയ പ്രദീപ്, വൈക്കം മാളവികയുടെ സാരഥ്യം ഏറ്റെടുക്കുന്നത് 1999–ലാണ്. സമിതിയുടെ സ്‌ഥാപകൻ ടി.കെ. ജോൺ തന്നെയാണ് 40 വർഷത്തെ നാടക പാരമ്പര്യമുള്ള വൈക്കം മാളവികയുടെ കടിഞ്ഞാൺ പ്രദീപിനെ ഏൽപ്പിക്കുന്നത്. സ്കുൾതലം മുതൽ അമച്വർ നാടകരംഗത്തുള്ള പ്രദീപ് മാളവിക പ്രഫഷണൽ നാടകരംഗത്ത് എത്തിയിട്ട് 17 വർഷം പിന്നിട്ടു. ഇതിനിടെ നിരവധി നാടകങ്ങളിൽ പ്രധാന വേഷത്തിലെത്തി കേരളക്കരയാകെ നിറഞ്ഞുനിന്നു. ഒപ്പം നാലു ടെലിഫിലിമുകളിലും ഒരു മെഗാസീരിയലിലും പത്തു സിനിമകളിലും അഭിനയിച്ചു. ഓൾ ഇന്ത്യാ റേഡിയോയുടെ അമ്പതോളം നാടകങ്ങൾക്ക് ശബ്ദവും നൽകി. ഇതിനിടെ തോപ്പിൽ ഭാസി, മദർ തെരേസ മെമ്മോറിയൽ തുടങ്ങി മുപ്പത് നാടക അവാർഡുകൾ ലഭിച്ചു.
സാമൂഹിക തിന്മകളും അനീതികളും തുറന്നുകാട്ടുന്ന ശക്‌തമായ പ്രമേയങ്ങളിലൂടെ നന്മയുടെ വെളിച്ചം വിതറിയ നാടകങ്ങളായിരുന്നു വൈക്കം മാളവിക അര നൂറ്റാണ്ടായി വേദിയിൽ അവതരിപ്പിച്ചു പോരുന്നത്. സുവർണജൂബിലി വർഷത്തിലും ആ മൺചെരാത് കെടാതെ സൂക്ഷിക്കുകയാണ് തങ്ങളെന്നു പ്രദീപ് മാളവിക പറയുന്നു.
സിനിമയും സീരിയലും എത്തിയെങ്കിലും നാടകത്തിന് ഇന്നും പ്രേക്ഷകരുണ്ടെന്നു പ്രദീപ് മാളവിക പറയുന്നു. നാടകങ്ങൾ ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളി അത് അവതരിപ്പിക്കപ്പെടുന്ന സമയമാണ്. അർധരാത്രിക്കു ശേഷം തുടങ്ങി പുലർച്ചെ വരെ നീളുന്ന നാടകം കാണുന്നവർ ഇന്നില്ല. സാഹചര്യം അതിന് അനുകൂലമല്ല. നാടകത്തെ പ്രൈം ടൈമിലേക്കു കൊണ്ടുവരണം. അത്തരത്തിൽ രാത്രി ഏഴിനു മുമ്പ് തുടങ്ങുന്ന നാടകവേദികളിൽ ഇപ്പോഴും ആസ്വാദകർ ഏറെയാണ്. നാടകം ബുക്ക് ചെയ്യാൻ എത്തുന്നവരോട് ഇക്കാര്യം പറഞ്ഞു ബോധ്യപ്പെടുത്താറുണ്ട്. ഈ കലാരൂപത്തിന്റെ നിലനിൽപ്പിന് ഇത് അത്യാവശ്യമാണ്– പ്രദീപ് മാളവിക പറയുന്നു.
പ്രദീപ് ഗോപി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്‌ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
Latest News
ജെസ്ന തിരോധനാക്കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
മുഖ്യമന്ത്രി പോയത് വിശ്രമിക്കാന്‍, ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചില്ലേ: എ.കെ.ബാലന്
പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച
കേജരിവാളിന്റെ ഇടക്കാല ജാമ്യഹർജി ഇന്നു പരിഗണിക്കും
പാക്കിസ്ഥാനെ ബഹുമാനിക്കൂ, അല്ലെങ്കില്‍ അണ്വായുധം പ്രയോഗിക്കുമെന്ന് മണിശങ്കര്‍ അയ്യര്‍; വെട്ടിലായി കോണ്‍ഗ്രസ്
Latest News
ജെസ്ന തിരോധനാക്കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
മുഖ്യമന്ത്രി പോയത് വിശ്രമിക്കാന്‍, ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചില്ലേ: എ.കെ.ബാലന്
പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച
കേജരിവാളിന്റെ ഇടക്കാല ജാമ്യഹർജി ഇന്നു പരിഗണിക്കും
പാക്കിസ്ഥാനെ ബഹുമാനിക്കൂ, അല്ലെങ്കില്‍ അണ്വായുധം പ്രയോഗിക്കുമെന്ന് മണിശങ്കര്‍ അയ്യര്‍; വെട്ടിലായി കോണ്‍ഗ്രസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top