ബിൽ ഗേറ്റ്സിന്‍റെ വിജയമന്ത്രം
മൈക്രോസോഫ്റ്റിന്‍റെ സ്ഥാപകരിലൊരാളും നിലവിലെ ചെയർമാനുമായ ബിൽ ഗേറ്റ്സിനെക്കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ ധനികനായ അദ്ദേഹം ഒരു പുസ്തകപ്രേമിയും രചയിതാവുമാണ്. സാങ്കേതിക വിദ്യ ഇത്രയൊക്കെ വളർന്നിട്ടും ഇന്നും ഇ-ബുക്കിനേക്കാൾ അദ്ദേഹം ഇഷ്‌ടപ്പെടുന്നത് അച്ചടിച്ച പുസ്തകങ്ങളെയാണ്.

സിറോക്സ്, സിറോക്സ്, സിറോക്സ്,സിറോക്സ് (“Xerox Xerox Xerox Xerox”) എന്ന തലക്കെട്ടോടെ വന്ന ഒരു ലേഖനമാണ് മൈക്രോസോഫ്റ്റ് എന്ന കന്പനി ആരംഭിക്കാൻ തന്നെ പ്രചോദിപ്പിച്ചതെന്നും ബിൽഗേറ്റ്സ് പറയുന്നു. യാത്രകൾ പോകുന്പോൾ വലിയ ഒരു ബാഗ് നിറയെ പുസ്തകവുമായാണ് അദ്ദേഹത്തിന്‍റെ സഞ്ചാരം.

തന്നെ സ്വാധീനിച്ച അഞ്ച് പുസ്കങ്ങൾ ഏതൊക്കെയാണെന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ബിൽഗേറ്റ്സ് പറയുകയുണ്ടായി. ജീവിത വിജയത്തിന് പുസ്കവായന അത്യാവശ്യമാണെന്നാണ് ബിൽഗേറ്റ്സ് പറയുന്നത്. ""സയൻസ് ഫിക‌്ഷൻ വായിക്കാനായിരുന്നു ചെറുപ്പത്തിൽ താത്പര്യം. പുസ്തകങ്ങൾ വായിക്കാൻ മാതാപിതാക്കൾ എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ലോകപ്രശസ്തരായവരുടെ ജീവചരിത്രം സ്കൂളിൽ പഠിക്കുന്പോൾ വായിച്ചിരുന്നു. എല്ലാ പുസ്തകങ്ങളും എന്തെങ്കിലും പുതിയ അറിവ് നൽകും. എപ്പോൾ വായന അവസാനിപ്പിക്കുന്നുവോ അപ്പോൾ മുതൽ നമുക്ക് പ്രായമായിത്തുടങ്ങും''- ബിൽ ഗേറ്റ്സ് പറയുന്നു.

ബിൽ ഗേറ്റ്സിനെ സ്വാധീനിച്ച പുസ്തകങ്ങളാണ് ഇവ:-