മാഡ്രിഡ്: സ്പാനിഷ് ഫുട്ബോൾ ക്ലബ് റയൽ മാഡ്രിഡിന്‍റെ കോച്ച് കാർലോ ആൻസിലോട്ടി ബ്രസീൽ ഫുട്ബോളിന്‍റെ പരിശീലകനാകാൻ സന്നദ്ധത അറിയിച്ചെന്നു റിപ്പോർട്ട്. റയലിനൊപ്പം ഈ ലാ ലിഗ സീസണ്‍ പൂർത്തിക്കാന്നതിനു പിന്നാലെ ഇറ്റലിക്കാരനായ ആൻസിലോട്ടി ബ്രസീൽ ടീമിന്‍റെ പരിശീലകനാകുമെന്നാണു പുറത്തുവരുന്ന വാർത്തകൾ.

രണ്ടു തവണ റയലിന്‍റെ പരിശീലകനായ ആൻസിലോട്ടി ക്ലബ്ബിനൊപ്പം മൂന്നു ചാന്പ്യൻസ് ലീഗ് ഉൾപ്പെടെ നിരവധി കിരീടങ്ങൾ നേടി. കഴിഞ്ഞ സീസണിൽ ക്ലബ്ബിനെ ചാന്പ്യൻസ് ലീഗ്, ലാ ലിഗ ജേതാക്കളാക്കി. എന്നാൽ ഈ സീസണിൽ ടീമിനെ മികച്ച രീതിയിലെത്തിക്കാനായില്ല.


ചാന്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആഴ്സണലിനോടു തോറ്റ് പുറത്തായി. കോപ്പ ഡെൽ റേ ഫൈനലിൽ ബാഴ്സലോണയ്ക്കു മുന്നിൽ കീഴടങ്ങി. ഈ ലാ ലിഗ സീസണിൽ ബാഴ്സലോണയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ്.

ആൻസിലോട്ടി ബ്രസീലിയൻ ഫുട്ബോൾ കോണ്‍ഫെഡറേഷനുമായി (സിബിഎഫ്) കരാറിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. ജൂണ്‍ ആദ്യ വാരത്തിൽ അദ്ദേഹം ഔദ്യോഗികമായി ബ്രസീലിന്‍റെ പുതിയ മാനേജരാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

2026 ഫിഫ ലോകകപ്പ് വരെയാകും അദ്ദേഹത്തിന്‍റെ കരാർ. ബ്രസീലിൽ കാര്യങ്ങൾ നന്നായി പോയാൽ കൂടുതൽ കാലം തുടരാനുള്ള സ്വാതന്ത്ര്യവുമുണ്ട്.