ന്യൂഡൽഹി: ഐപിഎല്ലിലെ എഐ റോബോട്ട് നായയ്ക്ക് ‘ചന്പക്’ എന്ന പേര് നൽകിയതിൽ ബിസിസിഐക്ക് നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി. തങ്ങളുടെ പേര് റോബോട്ടിനു നൽകിയതിലൂടെ ട്രേഡ് മാർക്ക് ലംഘനം നടക്കുന്നുവെന്നാരോപിച്ച് ‘ചന്പക്’ എന്ന പ്രശസ്ത കുട്ടികളുടെ മാസികയുടെ അധികൃതരാണു കോടതിയിൽ പരാതിയുമായെത്തിയത്.

ഹർജിയിൽ നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് കോടതി ബിസിസിഐയോട് നിർദേശിച്ചു. ഈ വർഷത്തെ ഐപിഎൽ സീസണിൽ അവതരിപ്പിച്ച ‘ചന്പക്’ എന്ന റോബോട്ട് നായ സമൂഹമാധ്യമങ്ങളിലടക്കം തരംഗമാകുന്പോഴാണ് പേരിനെച്ചൊല്ലി തർക്കമുണ്ടാകുന്നത്.


1969 മുതൽ ചന്പക് മാസിക പ്രസിദ്ധീകരിക്കുന്ന ഡൽഹി പ്രസ് പത്രപ്രകാശൻ പ്രൈവറ്റ് ലിമിറ്റഡാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ചന്പക് എന്നതു ദീർഘകാലമായി നിലനിൽക്കുന്ന ബ്രാൻഡ് നാമമാണെന്നു കോടതി നിരീക്ഷിച്ചു.

എന്നാൽ ‘ചന്പക്’ എന്നത് ഒരു പൂവിന്‍റെ പേരാണെന്നും ആളുകൾ റോബോട്ടിക് നായയെ ഇതേ പേരുള്ള ഒരു പ്രശസ്ത ടെലിവിഷൻ കഥാപാത്രവുമായാണു ബന്ധപ്പെടുത്തിയതെന്നും മാസികയുമായല്ലെന്നും ബിസിസിഐ വാദിച്ചു.