Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ക്ലാരിനെറ്റ് ഹിമവാൻ!
കർണാടക സംഗീതത്തിലേക്ക് ക്ലാരിനെറ്റിനെ കൈപിടിച്ചുകൊണ്ടുവന്ന മഹാനാണ് സംഗീതകലാനിധി കലൈമാമണി എ.കെ.സി. നടരാജൻ. മുക്കാൽ നൂറ്റാണ്ടിലേറെയായി തുടരുന്നതാണ് അദ്ദേഹത്തിന്റെ സംഗീതസപര്യ. 92-ാം വയസിൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിക്കുന്നു...
എഴുപതുവർഷം മുന്‍പാണ്. നാഗപട്ടണത്തിലെ നീലയദാക്ഷി അമ്മൻ കോവിലിൽ ക്ലാരിനെറ്റ് കച്ചേരി നടത്തുകയാണ് എ.കെ.സി. നടരാജൻ എന്ന യുവാവ്. ഒട്ടേറെ സംഗീതപ്രതിഭകൾ ആ കച്ചേരി കേട്ടിരിക്കുന്നു. അതിൽ നാദസ്വര ഇതിഹാസം ടി.എൻ. രാജരത്തിനം പിള്ളയുമുണ്ട്. കച്ചേരി കഴിഞ്ഞതും അദ്ദേഹം നടരാജനെ ഒരു പേരിട്ടു വിളിച്ചു- ക്ലാരിനെറ്റ് എവറസ്റ്റ്! ഇന്നും, ഈ 92-ാം വയസിലും ആ കൊടുമുടി തലയുയർത്തി നിൽക്കുന്നു.
നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്ലാരിനെറ്റാണ് അദ്ദേഹം വായിക്കുന്നത്. ബംഗളൂരുവിലെ ഒരു ആംഗ്ലോ-ഇന്ത്യൻ ബാൻഡ് അംഗത്തിൽനിന്ന് ഇരുനൂറു രൂപയ്ക്ക് അച്ഛൻ വാങ്ങിയതാണ് ഇത്. ഇന്നത്തെ മൂല്യം വച്ചുനോക്കിയാൽ രണ്ടു ലക്ഷത്തിലേറെ രൂപ വിലവരും- നടരാജൻ ഒരിക്കൽ ഓർമിച്ചു. അദ്ദേഹത്തിന്റെ സംഗീത്തിന് എത്ര കോടി വിലയിട്ടാലാണ് തികയുക!!
വൈകിവന്ന അംഗീകാരം
എത്രയോ പതിറ്റാണ്ടുകളായി രാഷ്ട്രത്തിന്റെ ബഹുമതി അദ്ദേഹം അർഹിച്ചിരുന്നു എന്നു പറയും സംഗീതപ്രേമികൾ. അയ്ഞ്ചാല കുപ്പുസ്വാമി ചിന്നികൃഷ്ണ നടരാജൻ എന്ന എ.കെ.സി. നടരാജന് അതൊന്നും അത്രവലിയ കാര്യമല്ല. പത്മശ്രീ പ്രഖ്യാപനത്തിന്റെ പിറ്റേന്നു രാവിലെ ആകാശവാണിക്കുവേണ്ടി ഒരു റെക്കോർഡിംഗിനു പോകാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം!. കോവിഡ് പടർന്നതോടെ മാറ്റിവച്ച റെക്കോർഡിംഗ് പൂർത്തിയാക്കുന്ന ആഹ്ലാദത്തോടെ..
തിരുച്ചിറപ്പിള്ളിയിൽ സംഗീതകുടുംബത്തിൽ ജനിച്ച നടരാജൻ ആറാം വയസിൽ നാദസ്വരം അഭ്യസിച്ചു തുടങ്ങി. ഒപ്പം വായ്പ്പാട്ടും പഠിച്ചു. അച്ഛൻ ആ ക്ലാരിനെറ്റ് വാങ്ങിനൽകിയതോടെ അതിലൂടെയായി സ്വരസഞ്ചാരം. നാദസ്വരവുമായി മുന്നോട്ടുപോകാൻ പലരും ഉപദേശിച്ചെങ്കിലും ക്ലാരിനെറ്റിനോടു തോന്നിയ പ്രണയം നടരാജൻ ഉപേക്ഷിച്ചില്ല. ഈ വിദേശ സംഗീതോപകരണത്തിൽ കർണാടക സംഗീതം എങ്ങനെ വഴങ്ങുമെന്നു നെറ്റിചുളിച്ചവരും കുറവല്ല. നടരാജൻ അതിനൊരു വഴി കണ്ടെത്തി.
ക്ലാരിനെറ്റിനെ ആവശ്യാനുസരണം ഒന്നു മോഡിഫൈ ചെയ്യുകയായിരുന്നു ആ വഴി. ക്ലാരിനെറ്റിലെ ഫിംഗർ ഹോളുകളുടെ എണ്ണമങ്ങു ചുരുക്കി. എട്ടെണ്ണം മെഴുകുവച്ച് അടച്ചു. നാദസ്വരത്തോളം നീളം തോന്നുന്നവിധം അറ്റത്ത് ലോഹത്തിന്റെ ഭംഗിയുള്ള ഒരു ചുറ്റ് ഉറപ്പിച്ചു. എന്നിട്ടു വെറുതിയിരുന്നില്ല., ദിവസേന എട്ടുമണിക്കൂർവരെ പരിശീലനവും തുടങ്ങി. പതിയെ സംഗീതത്തിന്റെ കുന്നും മലകളും ചവിട്ടി ക്ലാരിനെറ്റ് ഹിമവാനായി.
ഉറച്ച തീരുമാനം
നടരാജന് ഒരു മലയാള ബന്ധമുണ്ട്. പതിനഞ്ചാം വയസിൽ ആദ്യ കച്ചേരി നടത്തി ശ്രദ്ധേയനായ അദ്ദേഹം പിന്നീട് ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റ് ആയി കോഴിക്കോട് നിലയത്തിലും പ്രവർത്തിച്ചു. സിത്താർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കറും ടി.കെ. ജയരാമ അയ്യരും നയിച്ച വാദ്യ വൃന്ദ ഓർക്കസ്ട്രയുടെ ഭാഗമായി ഡൽഹിയിൽ തുടർന്നു പ്രവർത്തിക്കാനുള്ള അവസരം വേണ്ടെന്നുവച്ച് അദ്ദേഹം 1952ൽ നാട്ടിലേക്കു മടങ്ങി. അതേവർഷം പിതാവ് മരിച്ചതോടെ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും നടരാജനിലായി. ക്ലാരിനെറ്റുമായി മുന്നോട്ട് എന്ന ഉറച്ചതീരുമാനത്തിൽനിന്ന് നടരാജൻ തെല്ലിടപോലും മാറിയില്ല.
രാജരത്തിനം പിള്ളയുടെ പിന്തുണ അക്കാലത്ത് വളരെ വലുതായിരുന്നു. കല്ലടക്കുറിച്ചിയിൽ ഒരു വന്പൻ വിവാഹവേദിയിൽ കച്ചേരിനടത്താൻ തനിക്കു ലഭിച്ച അവസരം അദ്ദേഹം നടരാജനു കൈമാറി. എനിക്കു നല്ല ഭയമുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ നിർദേശം അനുസരിക്കാതെവയ്യ. രാജരത്തിനം പിള്ളയുടെ നാദസ്വരം കേൾക്കാൻ എത്തിയ വന്പൻ ജനക്കൂട്ടം എന്റെ കച്ചേരി സൂക്ഷ്മതയോടെ കേട്ടിരിക്കുന്നത് ആദ്യമായാണ് ഞാനന്നു കണ്ടത്- നടരാജൻ പിന്നീടു പറഞ്ഞു.
ഏതാനും വർഷങ്ങൾ കഴിഞ്ഞ് രാജരത്തിനം പിള്ളയ്ക്ക് പകരക്കാരനായി ഒരിക്കൽക്കൂടി നടരാജനു വേദിയിൽ കയറേണ്ടിവന്നു. 1956 ഡിസംബറിലായിരുന്നു അത്. ചെന്നൈ മ്യൂസിക് അക്കാദമിയുടെ സംഗീതോത്സവത്തിൽ ആ ഇരുപത്തഞ്ചാം തീയതി കച്ചേരി അവതരിപ്പിക്കേണ്ടിയിരുന്നത് രാജരത്തിനം പിള്ളയായിരുന്നു. പക്ഷേ അതിനു രണ്ടാഴ്ച മുന്‍പ് അദ്ദേഹം വിടപറഞ്ഞു. സംഘാടകർക്ക് ആ വിടവുനികത്താൻ എ.കെ.സി. നടരാജൻ എന്ന പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മാൻഡലിനിൽ വിദ്വാൻ യു. ശ്രീനിവാസും, സാക്സഫോണിൽ കദ്രി ഗോപാൽനാഥും ചെയ്തതിനു തുല്യമോ അതിലൊരുപടി മുകളിലോ ആണ് ക്ലാരിനെറ്റിൽ എ.കെ.സി. നടരാജൻ ചെയ്തത്. എന്നിട്ടും അദ്ദേഹം ഒരൊറ്റയാളെപ്പോലും ക്ലാരിനെറ്റ് പഠിപ്പിക്കാൻ മുതിർന്നില്ല. ഇന്നത്തെ കുട്ടികൾക്ക് സമ്മർദ്ദങ്ങളെ അതിജീവിച്ച് ഒരു കലാകാരനായി ഉയർന്നുവരാൻ കഴിയുമോ എന്ന് എനിക്കുറപ്പില്ല. അതിനാൽ ആരെയും ക്ലാരിനെറ്റ് പഠിപ്പിക്കുന്നില്ല- അദ്ദേഹം പറയുന്നു. എന്നാൽ നാദസ്വര വാദനത്തിൽ അദ്ദേഹത്തിന് ഒട്ടേറെ പ്രഗത്ഭ ശിഷ്യരുണ്ട്.
ക്ലാരിനെറ്റ്
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജർമനിയിലെ പ്രശസ്ത സുഷിരവാദ്യ നിർമാതാവായ ജോവാൻ ക്രിസ്ടോഫ് ഡെനറും മകൻ ജേക്കബും ചേർന്നാണ് ക്ലരിനെറ്റ് കണ്ടുപിടിച്ചത്. റീഡ് ഉപയോഗിച്ച് ഉൗതിയാണ് ക്ലാരിനെറ്റ് നാദം സൃഷ്ടിക്കുന്നത്. അതിനൊപ്പം വായുവിനെ നിയന്ത്രിച്ച് ശബ്ദ വ്യതിയാനം സൃഷ്ടിക്കാനുള്ള "കീ’കളുമുണ്ട്. നമ്മുടെ നാട്ടിൽ ബാൻഡ് വാദ്യ സംഘങ്ങളുടെ പ്രധാന ഉപകരണങ്ങളിലൊന്നാണ്.
ഹരിപ്രസാദ്
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
Latest News
എം.കെ.രാഘവനെതിരായി പ്രവര്‍ത്തിച്ചിട്ടില്ല, തനിക്കെതിരായ നടപടി ഗൂഢാലോചന: കെ.വി.സുബ്രഹ്മണ്യന്
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒന്നരകോടി രൂപയുടെ സ്വർണം പിടികൂടി
മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് അറിഞ്ഞിരുന്നില്ല: ഗവര്‍ണര്‍
കിടപ്പുരോഗിയായ പിതാവിനെ മകൻ ഉപേക്ഷിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
യുപിയിൽ അമ്മയെയും ഭാര്യയെയും മൂന്നു മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
Latest News
എം.കെ.രാഘവനെതിരായി പ്രവര്‍ത്തിച്ചിട്ടില്ല, തനിക്കെതിരായ നടപടി ഗൂഢാലോചന: കെ.വി.സുബ്രഹ്മണ്യന്
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒന്നരകോടി രൂപയുടെ സ്വർണം പിടികൂടി
മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് അറിഞ്ഞിരുന്നില്ല: ഗവര്‍ണര്‍
കിടപ്പുരോഗിയായ പിതാവിനെ മകൻ ഉപേക്ഷിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
യുപിയിൽ അമ്മയെയും ഭാര്യയെയും മൂന്നു മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top