Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മൂലമറ്റം പവർ ഹൗസ് കേരളത്തിന്റെ കെടാവിളക്ക്
കുതിരലാടത്തിന്റെ ആകൃതിയിൽ കരിങ്കല്ലിൽ തീർത്ത വിസ്മയ ക്കൂടാരമാണ് മൂലമറ്റം പവർ ഹൗസ്. സംസ്ഥാനത്തെ ആകെ വൈദ്യുതിയുടെ മൂന്നിലൊന്ന് ഉത്പാദിപ്പിക്കുന്ന ഈ വൈദ്യുതി നിലയം കേരളത്തിന്റെ കെടാവിളക്കാണ്. ഏറെ വൈകാതെ രണ്ടാമതൊരു വൈദ്യുതി ഭൂഗർഭനിലയം കൂടി ഇടുക്കി പദ്ധതിയോടു ചേർന്നു നിർമിക്കുന്നതോടെ കേരളത്തിന്റെ വെളിച്ചവിപ്ലവത്തിൽ ഇടുക്കി വൻ സാധ്യതയായി മാറുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയം എന്ന ഖ്യാതിയും ഇതിനു സ്വന്തം. 1976 ഫെബ്രുവരി 12ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വിച്ച് ഓണ്‍ ചെയ്തതോടെയാണ് ഇടുക്കി പദ്ധതിയുടെ ഒന്നാം ഘട്ടം യാഥാർഥ്യമായത്. 1986 നവംബർ 28ന് രണ്ടാം ഘട്ടം കമ്മീഷൻ ചെയ്തു. കനേഡിയൻ കന്പനിയായ എസ്എൻസി ലാവ്ലിനാണ് പവർ ഹൗസിന്റെ രൂപകൽപ്പനയും ജനറേറ്റർ ഉൾപ്പെടെ യന്ത്രോപകരങ്ങളുടെ വിതരണവും നടത്തിയത്.
ഇടുക്കി പദ്ധതിയുടെ ഭാഗമായുള്ള ആർച്ച് ഡാം , ചെറുതോണി, കുളമാവ് ഡാമുകൾ , വൈദ്യുതി നിലയം എന്നിവയുടെ ഒന്നാം ഘട്ടം നിർമാണത്തിന് 115 കോടിയും രണ്ടാം ഘട്ടത്തിന് 72 കോടിയുമാണ് ചെലവായത്. അഞ്ചു വർഷത്തിനുള്ളിൽ വൈദ്യുതി ബോർഡിന് ഈ മുടക്കുമുതൽ തിരികെ ലഭിച്ചുവെന്നത് നേട്ടമായി. പവർ ഹൗസിൽനിന്നും വൈദ്യുതി ഉത്പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളം മലങ്കര ജലാശയത്തിൽ തടഞ്ഞുനിർത്തി ഇവിടെ വൈദ്യുതി നിലയം സ്ഥാപിച്ച് 10.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. കോട്ടയം, എറണാകുളം ജില്ലകളിലെ ആയിരക്കണക്കിന് ഹെക്ടറിൽ കൃഷിക്കും ജലസേചനത്തിനുമായി വെള്ളം ഇടതുകര, വലതുകര കനാലുകളിലൂടെ എത്തിക്കുന്ന എംവിഐപി പദ്ധതിയും ഇടുക്കി പദ്ധതിയുടെ മറ്റു നേട്ടങ്ങളാണ്.
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ അനന്ത സാധ്യതകൾ കണ്ടെത്തിയത് 1922-ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു. ജെ. ജോണ്‍ ഇടുക്കി വനത്തിൽ നായാട്ടിനു പോയപ്പോഴാണ്. അന്ന് അദ്ദേഹത്തിനു വഴികാട്ടിയായത് കരുവെള്ളയാൻ കൊലുന്പൻ എന്ന ആദിവാസിമൂപ്പനായിരുന്നു. കുറവൻ-കുറത്തി മലകൾക്കിടയിലൂടെ കുതിച്ചൊഴുകുന്ന പെരിയാറിന്റെ ദൃശ്യം ജോണിന് കാട്ടിക്കൊടുത്തത് കൊലുന്പനാണ്. ഇടുക്കിയിലെ പദ്ധതി സാധ്യതകളെപ്പറ്റി പഠിക്കാൻ തിരുവിതാംകൂർ സർക്കാർ ഇറ്റലിക്കാരായ ആഞ്ചലോ ഒമോദെയോ, ക്ലാസിയോ മാർസലെ എന്നിവരെ നിയോഗിച്ചു. 1937-ൽ ഇവർ തയാറാക്കിയ റിപ്പോർട്ടും 1947-ൽ തിരുവിതാംകൂർ ചീഫ് ഇലക്ട്രിക്കൽ എൻജിനിയറായിരുന്ന പി.ജോസഫ് ജോണും സമർപ്പിച്ച റിപ്പോർട്ടും അനുസരിച്ച് 1957-ൽ കേന്ദ്രസർക്കാർ സർവെ നടത്താൻ തീരുമാനിച്ചു. കേന്ദ്ര ആസൂത്രണ കമ്മീഷൻ 1963-ൽ റിപ്പോർട്ട് അംഗീകരിച്ചതോടെയാണ് ഇടുക്കി പദ്ധതിയ്ക്കു വഴിതുറന്നത്.
സമുദ്രനിരപ്പിൽ നിന്ന് 2500 അടി ഉയരമുള്ള നാടുകാണി മല തുരന്നാണ് കുളമാവ് ഡാമിൽ നിന്നുള്ള വെള്ളം പവർ ഹൗസിൽ എത്തിക്കുന്നത്. ഇതിനായി ഡാമിനോട് ചേർന്ന് കോളാന്പി പൂവിന്റെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന പ്രവേശന ഗോപുരമുണ്ട്. അരിച്ചെത്തുന്ന വെള്ളം പവർ ടണലിൽ എത്തും. പവർ ടണൽ നാടുകാണി ബട്ടർഫ്ളൈ വാൽവ് ചേന്പറിലാണ് അവസാനിക്കുന്നത്. പവർ ഹൗസിലെ അറ്റകുറ്റപ്പണിക്കായി ജല പ്രവാഹം നിയന്ത്രിക്കുന്നത് ഇവിടെയാണ്. ഇവിടെനിന്നും രണ്ട് പ്രബലിത ഉരുക്കു കുഴലിലൂടെയാണ് വെള്ളം പവർ ഹൗസിൽ എത്തിക്കുന്നത്. ഉരുക്കുകുഴലിലൂടെ ആറു ജലധാരകളായി ടർബൈന്റെ കോപ്പകളിലേക്ക് 600 അടി ഉയരത്തിൽ നിന്ന് വെള്ളം പതിക്കുന്പോൾ കൂറ്റൻ ടർബൈൻ കറങ്ങുകയും ജനറേറ്ററുകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ട്രാൻസ്ഫോർമറുകളിൽ ശേഖരിച്ചശേഷം കേബിൾ ടണൽ വഴി 1400 മീറ്റർ അകലെ സ്വിച്ച് യാർഡിലെത്തിക്കും. ഇവിടെനിന്നാണ് കേരളത്തിനകത്തേക്കും പുറത്തേക്കുമുള്ള വിതരണം. 130 മെഗാവാട്ട് വീതമുള്ള ആറ് ജനറേറ്ററുകളിൽ നിന്ന് 780 മെഗാവാട്ട് വൈദ്യുതിയാണ് നിലവിൽ ഉത്പാദിപ്പിക്കുന്നത്.
പവർ ഹൗസിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന 2028-ൽ ഭൂഗർഭത്തിലെ മറ്റൊരു ഉൗർജവിസ്മയമാകുമെന്നു കരുതുന്ന രണ്ടാം വൈദ്യുതി നിലയം സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇടുക്കി സുവർണ ജൂബിലി പ്രോജക്ട് എന്നാണ് ഈ നിലയത്തിന് പേരു നൽകിയിരിക്കുന്നത്. അടുത്ത വർഷം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് അഞ്ചു വർഷം കൊണ്ട് പൂർത്തീകരിക്കുന്നതാണ് പദ്ധതി. കേന്ദ്ര പൊതുമേഖല സ്ഥാപനമായ വാപ്കോസ് (വാട്ടർ ആൻഡ് പവർ കണ്‍സൾട്ടൻസി സർവീസസ്) ആണ് നിലയത്തിന്റെ സാധ്യത പഠനം നടത്തിയത്. ഈ റിപ്പോർട്ടിന് വൈദ്യുതി ബോർഡിന്റെ ഫുൾ ബോർഡ് ചേർന്ന് അംഗീകാരം നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭ്യമാകുന്നതോടെ പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കും. 200 മെഗാവാട്ടിന്റെ നാലു ജനറേറ്ററുകൾ സ്ഥാപിച്ച് 800 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി പവർ ഹൗസിനു സമീപം മറ്റൊരു നിലയം സ്ഥാപിക്കും. നിലവിലുള്ള നിലയത്തിന് സമാനമായ ഭൂഗർഭ നിലയമാണ് സ്ഥാപിക്കുന്നത്.
കുളമാവ് ഡാമിൽ നിന്ന് നിലവിലുള്ള ടണലിനോട് ചേർന്ന് പുതിയ ടണൽ നിർമിച്ച് വെള്ളമെത്തിയ്ക്കും. വൈദ്യുതി ഉത്പാദനത്തിനു ശേഷമുള്ള വെള്ളം ഭൂഗർഭ ടണൽ വഴി അറക്കുളത്തെത്തിച്ച് മലങ്കര ജലാശയത്തിലേക്ക് ഒഴുക്കും. പീക്ക് ലോഡ് സമയത്ത് രണ്ടു വൈദ്യുതി നിലയവും ഒരുമിച്ച് പ്രവർത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ അത് കേരളത്തിന്റെ ഉൗർജോത്പാദന മേഖലയിൽ പുതു ചരിത്രമാകും.
ജോയി കിഴക്കേൽ
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
Latest News
തെരഞ്ഞെടുപ്പ് പ്രചാരണം മൗലികാവകാശമല്ല; കേജരിവാളിന് ജാമ്യം നൽകരുതെന്ന് ഇഡി
600 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു; രണ്ടു പേര് മരിച്ചു
ഹയർസെക്കൻഡറി ഫലം; സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ
പടക്ക നിര്‍മാണശാലയിൽ പൊട്ടിത്തെറി; എട്ട് മരണം
നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകൾ ഏഴ് എണ്ണം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി
Latest News
തെരഞ്ഞെടുപ്പ് പ്രചാരണം മൗലികാവകാശമല്ല; കേജരിവാളിന് ജാമ്യം നൽകരുതെന്ന് ഇഡി
600 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു; രണ്ടു പേര് മരിച്ചു
ഹയർസെക്കൻഡറി ഫലം; സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ
പടക്ക നിര്‍മാണശാലയിൽ പൊട്ടിത്തെറി; എട്ട് മരണം
നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകൾ ഏഴ് എണ്ണം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top