Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഡോ. സെബാസ്റ്റ്യൻ നരിവേലി വിസ്മയ പ്രതിഭ
പഠനത്തിലും പരീക്ഷകളിലും പഠിപ്പിക്കലിലും റിക്കാർഡുകൾ സ്വന്തമാക്കിയ പ്രതിഭയാണ് ഡോ. സെബാസ്റ്റ്യൻ നരിവേലി. ഒന്നാം ക്ലാസ് പരീക്ഷയെഴുതാതെ രണ്ടാം ക്ലാസിലേക്കു കയറുക, നാലും അഞ്ചും ക്ലാസുകൾ വീട്ടിലിരുന്ന് പഠിക്കുക, ആറാം വയസിൽ ആറാം ക്ലാസ് കടക്കുക, പതിമൂന്നാം വയസിൽ പ്രീഡിഗ്രിയിലെത്തുക, പതിനെട്ടാം വയസിൽ ഇംഗ്ളീഷ് സാഹിത്യത്തിൽ എംഎ നേടുക എന്നൊക്കെ കേട്ടാൽ ഒരാളും വിശ്വസിക്കണമെന്നില്ല. നരിവേലി സാറിന്റെ കരിയർ റിക്കാർഡിൽ ഇതൊക്കെ ചെറിയ കാര്യങ്ങൾ മാത്രം. പതിനെട്ടാം വയസിൽ ഇംഗ്ളീഷ് സാഹിത്യത്തിൽ എംഎ നേടിയതു മാത്രമല്ല പഠിച്ച കോളജിലെതന്നെ എംഎ ക്ലാസിൽ മാസങ്ങൾക്കുള്ളിൽ അധ്യാപകനായി കടന്നുവരികയും ചെയ്തു. അന്നു തുടങ്ങിയ അധ്യാപനം എഴുപത്തിമൂന്നാം വയസിലും ഡോ. സെബാസ്റ്റ്യൻ നരിവേലി ഇടവേളയില്ലാതെ തുടരുന്നുവെന്നതും മറ്റൊരു വിസ്മയം.
പാലാ സെന്റ് തോമസ് കോളജ് ഇംഗ്ളീഷ് വകുപ്പ് മേധാവിയായി വിരമിച്ചശേഷവും അധ്യാപനസുകൃതം പകർന്ന് വിദ്യാർഥികളുടെ പ്രിയ അധ്യാപകനായി തുടരുകയാണ് ഈ ഗുരുശ്രേഷ്ഠൻ. തുടർച്ചയായി 54 വർഷം മൂന്നു തലമുറകൾക്ക് ഇദ്ദേഹത്തിന് അറിവു പകരാനായി.
ഒന്നാം ക്ലാസിൽ ചേരാൻ ഇക്കാലത്ത് ആറു വയസ് പൂർത്തിയാകണമെന്നു നിയമമുണ്ടായിരിക്കെയാണ് ഹർഡിൽസ് കുതിപ്പുപോലെ ക്ലാസുകൾ ചാടിക്കടന്ന് പതിനെട്ടാം വയസിൽ എംഎക്കാരനായത്. പാലാ കൊഴുവനാൽ നരിവേലിൽ ഈറാനിമോസിന്റെയും മേരിക്കുട്ടിയുടെയും ഒന്‍പതു മക്കളിൽ രണ്ടാമനായ സെബാസ്റ്റ്യൻ ഒന്നാം ക്ലാസിൽ മൂന്നു മാസമേ പഠിച്ചുള്ളു.
കൊഴുവനാൽ പ്രൈമറി സ്കൂളിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ തമ്മിൽ മറയുടെയോ ഭിത്തിയുടെയോ വേർതിരിവുകളില്ലാതിരുന്ന അക്കാലത്ത് രണ്ടാം ക്ലാസിൽ പഠിപ്പിച്ചുകൊണ്ടുനിന്ന അധ്യാപകൻ ആ ക്ലാസിലെ കുട്ടികളോടു ചോദിച്ച ചോദ്യത്തിന് ഒന്നാം ക്ലാസിലിരുന്ന സെബാസ്റ്റ്യൻ ഉച്ചത്തിൽ ഉത്തരം പറഞ്ഞു. ഒന്നാം ക്ലാസുകാരന്റെ അറിവിൽ വിസ്മയം തോന്നിയ അധ്യാപകൻ അപ്പോൾതന്നെ സെബാസ്റ്റ്യനെ രണ്ടാം ക്ലാസിൽ വിളിച്ചിരുത്തി. ഒന്നാം ക്ലാസിൽ നിന്നു രണ്ടാം ക്ലാസിലേക്ക് ചാടിക്കയറുന്പോൾ പ്രായം മൂന്നു വയസ്. അന്നു തുടങ്ങി പ്രായത്തെ തോൽപ്പിച്ച സെബാസ്റ്റ്യന്റെ ക്ലാസ് കയറ്റം.
നാല്, അഞ്ച് ക്ലാസുകൾ വീട്ടിലിരുന്നു പഠിച്ച് കൊഴുവനാൽ സെന്റ് ജോണ്‍ നെപുംസ്യാനോസ് യുപി സ്കൂളിൽ ആറാം ക്ലാസിൽ പ്രവേശനം നേടുന്പോൾ സെബാസ്റ്റ്യന്‍ ആറ് വയസ്. ഇന്നത്തെ എട്ടാം ക്ലാസിനു തത്തുല്യമായ തേർഡ് ഫോറം പരീക്ഷ ജയിക്കുന്പോൾ എട്ടു വയസ്. പബ്ലിക് പരീക്ഷയെഴുതാൻ മിനിമം പ്രായം തികഞ്ഞിരുന്നില്ലെങ്കിലും അധ്യാപകർ അറിഞ്ഞ് ഇളവു നൽകുകയായിരുന്നു.
മുത്തോലി സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പഠിച്ചിറങ്ങി പാലാ സെന്റ് തോമസ് കോളജിൽ പ്രീ യൂണിവേഴ്സിറ്റിക്കു ചേർന്നു. തുടർന്ന് ഇതേ കോളജിൽ ബിഎ ഇംഗ്ലീഷിനു ചേരുന്പോൾ സഹപാഠികൾ ആറും ഏഴും വയസിനു മുതിർന്നവരായിരുന്നു. 1965ൽ സെന്റ് തോമസ് കോളജിൽ പ്രഥമ ഇംഗ്ലീഷ് എംഎ ബാച്ച് വിദ്യാർഥിയായി. ഫൈനൽ പരീക്ഷയെഴുതി റിസൾട്ട് എന്നു വരുമെന്നറിയാൻ സെബാസ്റ്റ്യൻ അന്നത്തെ പ്രിൻസിപ്പൽ ഫാ. ജോസഫ് കുരീത്തടത്തിനു മുന്നിലെത്തി. സെബാസ്റ്റ്യൻ അടുത്തദിവസം മുതൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ അധ്യാപകനായി ചേരണമെന്നും സ്റ്റാഫ്റൂമിൽ ഇരിപ്പിടം ക്രമീകരിച്ചിട്ടുണ്ടെന്നുമായിരുന്നു കേരള യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗം കൂടിയായിരുന്ന ഫാ. കുരീത്തടത്തിന്റെ മറുപടി.
പ്രിൻസിപ്പലിന്റെ നിര്‍ദേശമനുസരിച്ച് പതിനെട്ടാം വയസിൽ സെബാസ്റ്റ്യൻ നരിവേലി പഠിച്ച കോളജിൽ, ഇംഗ്ലീഷ് അധ്യാപകനായി പഠിച്ചിറങ്ങിയ അതേ ക്ലാസ് മുറിയിലെത്തി. 1967 ജൂലൈ 11നായിരുന്നു ഇത്.
ആദ്യബാച്ചുകളിൽ ഏറെ ക്ലാസുകളിലും തന്നേക്കാൾ പ്രായം കൂടിയ വിദ്യാർഥികളെയാണ് പഠിപ്പിച്ചത്. 1999ൽ ഇംഗ്ലീഷ് വിഭാഗം തലവനായി. 2004ൽ 37 വർഷത്തെ സേവനത്തിനുശേഷം സെന്റ് തോമസിൽനിന്ന് വിരമിച്ചു.
പഠിപ്പിച്ച എല്ലാ വിദ്യാർഥികളുമായി ആത്മബന്ധം പുലർത്തുന്ന ഇദ്ദേഹം നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസറായി ദീർഘകാലം പ്രവർത്തിച്ചു. സഹപാഠികൾ മാത്രമല്ല ആദ്യകാല വിദ്യാർഥികളും സർവീസിൽ നിന്ന് വിരമിച്ചശേഷവും ഡോ. സെബാസ്റ്റ്യൻ നരിവേലി സർവീസിൽ തുടർന്നത് വിസ്മയവും കൗതുകവുമായി. ശിഷ്യഗണങ്ങളിൽ മാർ ജോസഫ് സ്രാന്പിക്കൽ, മന്ത്രി റോഷി അഗസ്റ്റിൻ, ജോസഫ് വാഴയ്ക്കൻ, മുൻ ചീഫ് സെക്രട്ടറി കെ.ജെ. മാത്യു തുടങ്ങി ഒട്ടേറെ പ്രമുഖരുണ്ട്.
ഏറ്റവും കുറഞ്ഞ പ്രായത്തിൽ കോളജ് അധ്യാപകനായതിൽ ലിംകാ ബുക്ക് ഓഫ് റിക്കാർഡിസിൽ ഇടം നേടി. കുറഞ്ഞ പ്രായത്തിൽ ബിരുദം നേടിയതിൽ 1965 മുതൽ 99 വരെ ദേശീയ റിക്കാർഡും ഡോ.സെബാസ്റ്റ്യനായിരുന്നു. ബിഹാർ സ്വദേശി തഥാഗദ് അവതാർ തുളസിയുടെ പേരിലാണ് നിലവിൽ ഈ ക്രെഡിറ്റ്.
സെന്റ് തോമസ് കോളജിൽനിന്നു വിരമിച്ചശേഷം മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പ്രിൻസിപ്പലായും 2006ൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജ് ഹ്യുമാനിറ്റിസ് വിഭാഗം തലവനായും അധ്യാപനം തുടർന്നു. നിലവിൽ അമൽ ജ്യോതി കോളജിൽ ഇംഗ്ലീഷ് അധ്യാപകനായി തുടരുന്ന നരിവേലി സാർ 75 വയസ് വരെ പഠിപ്പിക്കണമെന്ന നിശ്ചയത്തിലാണ്.പാലാ അൽഫോൻസ കോളജ് കെമിസ്ട്രി വിഭാഗം പ്രഫസറായിരുന്ന ത്രേസ്യാമ്മ ജേക്കബ് മാടപ്പള്ളിമറ്റമാണ് ഭാര്യ. ബിപിൻ (ഇംഗ്ലണ്ട് ), ബോബി (ഓസ്ട്രേലിയ). എന്നിവരാണ് മക്കൾ.
ജിബിൻ കുര്യൻ
ഫോട്ടോ: അനൂപ് ടോം
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
Latest News
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി
ഡോ.കെ.പി.യോഹന്നാന്റെ സംസ്കാരം 21ന്
ചട്ടം ലംഘനം; പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കി
മേയർ കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്; യദുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു
Latest News
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി
ഡോ.കെ.പി.യോഹന്നാന്റെ സംസ്കാരം 21ന്
ചട്ടം ലംഘനം; പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കി
മേയർ കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്; യദുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top