Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കേൾക്കുന്നുവോ ആ പിൻവിളി?
""ഞാൻ മരിക്കുന്നതിനു തൊട്ടുമുന്‍പ്, അവസാനമായി കേൾക്കാൻ ആഗ്രഹിക്കുന്ന ഈണം... കണ്ണുകളടച്ച് ഇതു കേൾക്കുന്ന നിമിഷം ഞാനെന്റെ കുട്ടിക്കാലത്തേക്കു മടങ്ങിപ്പോകും''...
ഗൃഹാതുരത്വം പലർക്കും പലവിധമാണ്. ഇടങ്ങൾ, ഈണങ്ങൾ, ഗന്ധങ്ങൾ.. അതങ്ങനെ നീളും. 80കളിലെ കുട്ടികൾ എന്നറിയപ്പെടുന്ന തലമുറയ്ക്ക് വലിയ ഗൃഹാതുരത സമ്മാനിക്കുന്ന ഒരീണത്തെക്കുറിച്ചാണ് മുകളിൽ വായിച്ച കമന്റ്. ഏതാണാ ഈണമെന്നു തലപുകയ്ക്കേണ്ടതില്ല. അത് ദൂരദർശന്റെ സിഗ്നേച്ചർ ട്യൂണ്‍ ആണ്.
അറുപത്തിമൂന്നു വർഷങ്ങൾക്കു മുന്‍പ്, 1959 സെപ്റ്റംബർ 15നാണ് ഇന്ത്യയിൽ ടെലിവിഷൻ യുഗത്തിനു തുടക്കമായത്. ആകാശവാണിയുടെ ചെറിയ പിന്തുണയോടെ, പരീക്ഷണാടിസ്ഥാനത്തിൽ ദൂരദർശന്റെ എളിയ തുടക്കം. ദൂരദർശൻ എന്നു കേട്ടാൽ ഒട്ടുമിക്കവർക്കും ഓർമയിൽ വരുന്നത് അല്പം ശോകച്ഛായയുള്ള മുദ്രാ ഈണമായിരിക്കും. ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പരിപാടികൾ തുടങ്ങുന്നതിനു മുന്‍പ് സ്ക്രീനിൽ ദൂരദർശന്റെ അനിമേറ്റഡ് ലോഗോ തെളിയുന്പോൾ ഒപ്പം കേൾക്കുന്ന സംഗീതം. ഒരേയൊരു ദൂരദർശനും പരിമിതമായ പരിപാടികളും മാത്രമുള്ളകാലത്ത് സമയത്തിനു മുന്‍പേ ടിവി ഓണ്‍ചെയ്തു കാത്തിരിക്കുന്പോൾ ഇതു കാണാതെയും കേൾക്കാതെയും പോവുക സാധ്യമല്ലല്ലോ. ആകാശവാണിയുടെ സിഗ്നേച്ചർ ട്യൂണ്‍ എന്നപോലെ തലമുറകളുടെ ഹൃദയങ്ങളിൽ കൊത്തിവയ്ക്കപ്പെട്ടു ആ ഈണം.
പിറവി 1974ൽ
ദൂരദർശന്റെ സംപ്രേഷണം മുന്‍പു തുടങ്ങിയെങ്കിലും സിഗ്നേച്ചർ ട്യൂണ്‍ പിറവിയെടുത്തത് 1974ൽ ആണ്. സാരേ ജഹാം സേ അച്ഛാ എന്ന ദേശഭക്തിഗാനത്തിന്റെ ചുവടുപിടിച്ച് ഉസ്താദ് അലി അഹ്മദ് ഹുസൈൻ, പണ്ഡിറ്റ് രവിശങ്കർ എന്നിവർ ചേർന്ന് ആവിഷ്കരിച്ച ഈണത്തിൽ ഷെഹനായി ആണ് മുഖ്യ ഉപകരണം. ഷെഹനായി മാന്ത്രികനായ ഉസ്താദ് അഹ്മദ് ഹുസൈൻ തന്നെയാണ് അതു വായിച്ചതും.
മേഘങ്ങൾക്കിടയിൽനിന്നുദിക്കുന്ന ചന്ദ്രനെപ്പോലെയാണ് ദൂരദർശന്റെ ലോഗോ. കണ്ണിന്റെ രൂപത്തിലും ഇതിനെ വിലയിരുത്തുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽനിന്നു പഠിച്ചിറങ്ങിയ ദേവാശിഷ് ഭട്ടാചാര്യയാണ് ഈ ലോഗോ രൂപകല്പന ചെയ്തത്. ലോഗോയുടെ വീഡിയോ രൂപത്തോടൊപ്പം പതിഞ്ഞ താളത്തിൽ, സിഗ്നേച്ചർ ട്യൂണ്‍ കേൾക്കുന്പോൾ ഹൃദയങ്ങൾ ഇന്നും കോരിത്തരിക്കും. കേബിൾ ടിവി യുഗം മാത്രം കണ്ടും കേട്ടും പരിചയിച്ചവർക്ക് ആ സുഖം കിട്ടണമെന്നില്ലെന്നു മാത്രം.
പുതിയ ആരാധകർ
യുട്യൂബിൽ ഒരൊറ്റ ചാനലിൽ മാത്രമായി നാലു ദശലക്ഷത്തിലേറെ തവണ പ്ലേ ചെയ്തിട്ടുണ്ട് ഈ സിഗ്നേച്ചർ ട്യൂണ്‍. മനസുനിറയ്ക്കുന്ന ഓർമകളാണ് കമന്റുകളിൽ നിറയുന്നതെങ്കിലും ഒരിക്കൽപ്പോലും ഇതു ടിവിയിൽ കേട്ടിട്ടില്ലാത്തവരും ഇന്ന് ഈ സുന്ദരസംഗീതത്തിന്റെ ആരാധകരാണ്. ഒരാൾ എഴുതുന്നു: ഞാനൊരു 90കളിലെ കുട്ടിയല്ല. എന്നിട്ടും ഈ സംഗീതം എന്റെയുള്ളിൽ സന്തോഷം നിറയ്ക്കുന്നു!
അതേസമയം കുട്ടിക്കാലത്തെ ഓർമകളുമായി ഇഴപിരിക്കാനാവാതെ ആ ഈണത്തെ ചേർത്തുവച്ചവരാണ് അധികവും. അവരിലൊരാൾ യുട്യൂബിൽ എഴുതിയ കമന്റ് ഇങ്ങനെ: ജീവിതത്തിൽ ഏറ്റവും മനോഹരമായത് കുട്ടിക്കാലത്തെ ഓർമകളാണ്.. ഈ സംഗീതം എന്റെ കണ്ണുകൾ നിറയ്ക്കുന്നു... വൈകീട്ട് ആറുമണിക്കുള്ള സിനിമ തുടങ്ങാൻ അക്ഷമയോടെ കാത്തിരിക്കുന്പോൾ ഈ സംഗീതം കേൾക്കുന്നത് ഞങ്ങൾ കുട്ടികൾക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. എന്നാലിപ്പോൾ ഇതൊക്കെയാണ് ഏറ്റവും വലിയ നഷ്ടബോധമായി തോന്നുന്നത്..
ജീവിതം സുന്ദരവും ശാന്തവുമായിരുന്നു കുട്ടിക്കാലത്ത്... പോയ്മറഞ്ഞ ആ ദിനങ്ങൾ ആരെങ്കിലും തിരികെക്കൊണ്ടു തന്നിരുന്നെങ്കിൽ... 2011ൽ പുറത്തിറങ്ങിയ സിന്ദഗി നാ മിലേഗി ദുബാരാ എന്ന ചിത്രത്തിലെ ഒരു രംഗത്തിൽ നായകൻ ഹൃത്വിക് റോഷൻ ഈ ദൂരദർശൻ ഓർമ പങ്കുവയ്ക്കുന്നുണ്ട്. മടുപ്പിക്കുന്നത് എന്ന വിശേഷണത്തോടെയാണ് സുഹൃദ്സംഘം ആ ഈണം അനുകരിക്കുന്നത്. മുന്‍പ് ഇഷ്ടപ്പെടാത്തവരും ഇപ്പോൾ അതിനെ ഹൃദയത്തോടു ചേർക്കുന്നുവെന്ന് യുട്യൂബ് കമന്റുകൾ സാക്ഷ്യപ്പെടുത്തുന്നു.
രണ്ടു പ്രതിഭകൾ
ഉസ്താദ് അലി അഹ്മദ് ഹുസൈൻ ഖാൻ, പണ്ഡിറ്റ് രവിശങ്കർ- രാജ്യം ലോകത്തിനു സമ്മാനിച്ച അതുല്യ പ്രതിഭകൾ. രവിശങ്കറുമായി താരതമ്യപ്പെടുത്തുന്പോൾ ഉസ്താദിനെ അറിയുന്നവർ ചുരുക്കമാകും. എന്നാൽ അദ്ദേഹത്തിന്റെ സംഗീതം സ്വയം സംസാരിക്കും. മഹത്തായ പാരന്പര്യമുള്ള ഷെഹനായി കുടുംബത്തിൽനിന്നാണ് അലി അഹ്മദ് ഹുസൈൻ ഖാന്റെ വരവ്. അദ്ദേഹത്തിന്റെ മുത്തച്ഛൻ വാസിർ അലി ഖാൻ ആണ് ബക്കിംഗ്ഹാം കൊട്ടാരത്തിൽ ഇന്ത്യൻ ശാസ്ത്രീയ സംഗീതം ഷെഹനായിയിൽ അവതരിപ്പിച്ചത്. പിതാവ് അലി ജാൻ ഖാനും അമ്മാവൻ നാസിർ ഹുസൈൻ ഖാനും വിഖ്യാതരായി ഷെഹനായി വാദകരായിരുന്നു.
കൊൽക്കത്തയിലെ സംഗീത് റിസർച്ച് അക്കാദമിയുമായി ചേർന്നായിരുന്നു അലി അഹ്മദ് ഹുസൈൻ ഖാന്റെ സംഗീതജീവിതം. ആകാശവാണിയിലും പിൽക്കാലത്ത് ദൂരദർശനിലും ഒട്ടേറെ പരിപാടികൾ അവതരിപ്പിച്ചു. സിത്താർ മാന്ത്രികരായ ഉസ്താദ് വിലായത് ഖാൻ, പണ്ഡിറ്റ് മണിലാൽ നാഗ്, വയലിനിസ്റ്റ് വി.ജി. ജോഗ്, ശാസ്ത്രീയ സംഗീതജ്ഞൻ മുനാവർ അലി ഖാൻ എന്നിവർക്കൊപ്പമുള്ള ജുഗൽബന്ദികളും കച്ചേരികളും ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. നീണ്ട രണ്ടു പതിറ്റാണ്ടുകാലം രാജ്യത്തും വിദേശങ്ങളിലും സംഗീതപരിപാടികൾ അവതരിപ്പിച്ചു. ഒട്ടേറെ പുരസ്കാരങ്ങളും നേടി. 2016ൽ കൊൽക്കത്തയിലായിരുന്നു അന്ത്യം.
ഹരിപ്രസാദ്
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
Latest News
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കാലടിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; അഞ്ചു പേര്‍ക്ക് പരിക്ക്
കാട്ടുപന്നി ആക്രമണം; കുട്ടികളടക്കം അഞ്ചു പേർക്ക് പരിക്ക്
വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍
കോടതിക്ക് നന്ദിയെന്ന് എഎപി; ജനം വോട്ടിലൂടെ മറുപടി നൽകണമെന്നും നേതാക്കൾ
Latest News
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കാലടിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; അഞ്ചു പേര്‍ക്ക് പരിക്ക്
കാട്ടുപന്നി ആക്രമണം; കുട്ടികളടക്കം അഞ്ചു പേർക്ക് പരിക്ക്
വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍
കോടതിക്ക് നന്ദിയെന്ന് എഎപി; ജനം വോട്ടിലൂടെ മറുപടി നൽകണമെന്നും നേതാക്കൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top