Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വല്യമ്മച്ചി പറഞ്ഞ വെള്ളപ്പൊക്ക കഥകൾ
വല്യമ്മച്ചി എന്റെ അപ്പന്റെ അമ്മയാണ്. ഞങ്ങൾ കുട്ടനാട്ടുകാർക്കു വെള്ളപ്പൊക്കം വർഷത്തിൽ സംഭവിക്കുന്ന ഒരു സാധാരണ സംഭവം. പ്രത്യേകിച്ചും ജൂൺ, ജൂലൈ (മിഥുനം, കർക്കടകം) മാസങ്ങളിൽ.
എങ്ങും എവിടെയും വയലുകൾ നിറഞ്ഞുകവിഞ്ഞു തോടിന്റെ, ആറിന്റെ ചിറപോലും മുങ്ങിത്താണുപോകും.മുണ്ടു മടക്കിക്കുത്തി വെള്ളത്തിൽ നീന്തിപ്പോകാൻ ഒരുകാലഘട്ടത്തിൽ വളരെ ഇഷ്ടംതന്നെയായിരുന്നു. ചെറിയ വള്ളം കൂട്ടിനുണ്ടെങ്കിൽ അതിൽ കയറി ഒഴുക്കിൽക്കൂടി ഒഴുകിപ്പോകാൻ വളരെ രസം.
ഇതിൽനിന്നും വ്യത്യസ്തമായ ഒരു കഥയാണ് വല്യമ്മച്ചി പറഞ്ഞത്. 99 ലെ (1924) മഹാപ്രളയത്തിന്റെ കഥ. എന്റെ അപ്പൻ ഈലോകത്തിൽ വന്നിട്ടില്ല. രണ്ടുമാസം വല്യമ്മച്ചിയുടെ വയറ്റിൽ.
മഴക്കാലം ആരംഭിച്ചു സാധാരണപോലെ. ആദ്യം പറന്പിൽ വെള്ളം കയറി, വീടിന്റെ മുറ്റത്തു വെള്ളം എത്താറില്ലായിരുന്നു. എന്നാൽ പതിവിനു വിപരീതമായി മുറ്റത്തു കയറും എന്നമട്ടിൽ ഒരു സന്ധ്യാസമയത്തു വെള്ളം എത്തിനോക്കി.
വീട്ടിൽ ആരും കാര്യമായി വെള്ളപ്പൊക്കം ഉണ്ടാകുമെന്നു ചിന്തിച്ചില്ല. സമയം രാത്രി എട്ടുമണി, അതിഭയങ്കരമായ ശബ്ദം, വീടിന്റെ വശത്തു കൂട്ടിയിട്ടിരുന്ന തേങ്ങാക്കൂന ഇടിഞ്ഞുതാണു. വല്ലയിൽ ഔസേപ്പ് മാപ്പിള എന്റെ അപ്പൂപ്പൻ ഞെട്ടിപ്പോയി, 1500 തേങ്ങകൾ. കൊപ്രാക്കച്ചവടക്കാരനായ വല്ലയിൽ എലിത്താനം ഔസേപ്പ് മാപ്പിളയുടെ സന്പാദ്യം പന്പാനദിയിലേക്ക് ഒഴുകിപ്പോയി, രാത്രിയായതുകൊണ്ട് രക്ഷാപ്രവർത്തനം നടത്താൻപറ്റിയില്ല.
വീട് അറയും പുരയും കുട്ടനാടൻ രീതിയിൽ. അറയുടെ മുകളിൽ തട്ട്. രാവിലെ വെള്ളം വീടിനുള്ളിൽ കയറി. വല്യമ്മച്ചിയും രണ്ടു മക്കളും തട്ടിൻപുറത്തേക്ക് അറയുടെ പടിചവിട്ടിക്കയറി വല്ലയിൽ കുടുംബത്തിലെ 16 പേർ സ്ത്രീകളും കുട്ടികളും തട്ടിൻപുറം വീടാക്കി വെള്ളം ഇറങ്ങുന്നതുവരെ ഏതാണ്ട് ഒരുമാസം ജീവിതം തള്ളിനീക്കി. ഓലമേഞ്ഞ വീടായിരുന്നു, ഔസേപ്പ് മാപ്പിള ഓല ഇന്നത്തെ വെന്റിലേഷന് മാതിരി ഉയർത്തി. തട്ടിൻപുറത്തു കാറ്റും വെളിച്ചവും കടത്തിവിട്ടു. അറയിൽ ഉണ്ടായിരുന്ന 1000 പറ നെല്ല് വെള്ളത്തിൽ നനഞ്ഞു കിളിർത്തുംപോയി.
വല്യമ്മച്ചി ഓർമകൾ പങ്കുവച്ചത് ഇങ്ങനെയാണ്, 28 കോഴികൾ വീടിന്റെ മുകളിൽ ഉണ്ടായിരുന്നു. ദിവസവും ഓരോ കോഴി, ഉണക്കമുളക് ഇടിച്ചിട്ട് കറിയാക്കുമായിരുന്നു. കോഴിയെ വെട്ടി ""റാ'' പോലെയായ ഒരു ചിരവ ഇന്നും ഓർമയ്ക്കുവേണ്ടി ഉണ്ട്. പാട്ട വെട്ടി അടുപ്പാക്കി അതിലാണ് പാചകം നടത്തിയത്. വല്യമ്മച്ചി പറയുമായിരുന്നു നിന്റെ അപ്പനെ വയറ്റിൽ ഇട്ടുകൊണ്ട് എത്രപ്രാവശ്യം അറയുടെ പടിചവിട്ടി തട്ടിന്റെ മുകളിൽ കയറിയിട്ടുണ്ട്.
ആ അറപ്പടിയുടെ ഓർമ ഇന്നും മനസിൽനിന്നും മായാതെ നിൽക്കുന്നു. ഒരുകൂട്ടം ആളുകൾ എന്റെ പ്രിയപ്പെട്ടവർ 99-ലെ മഹാപ്രളയത്തിൽനിന്നും രക്ഷനേടിയ പടിയല്ലേ. ഞങ്ങൾ കുട്ടികൾ അതിൽ ചവിട്ടി തട്ടിന്റെ മുകളിൽ ഒളിച്ചിരിക്കുമായിരുന്നു. പൊക്ക സ്ഥലത്തേക്ക് മാറിപ്പോകാൻ അധികാരികൾ നിർബന്ധിച്ചെങ്കിലും അവർ പോയില്ല. പ്രളയം അവസാനിച്ചപ്പോൾ കൊപ്രാക്കച്ചവടക്കാരനായിരുന്ന ഞങ്ങളുടെ അപ്പൂപ്പൻ ഔസേപ്പ് മാപ്പിള എല്ലാം നഷ്ടപ്പെട്ടവനായിത്തീർന്നു.
വല്യമ്മച്ചി തുടർന്നു... വെള്ളപ്പൊക്കത്തിൽ മരങ്ങളും മനുഷ്യരും വീടുകളും കന്നുകാലികളും ഒക്കെ ഒഴുകിവന്നു. ഒരു പത്തായത്തിൽ ഭാര്യയും ഭർത്താവും കയറി അടച്ചിരുന്നു, അവരെ ശക്തമായ ഒഴുക്കു കൊണ്ടുവന്നു. ഏതോ നിമിഷത്തിൽ അവർ പത്തായത്തിന്റെ കതകു തുറന്നു. വെള്ളം ഉള്ളിലേക്ക് ഇരച്ചുകയറി അവർ താഴ്ന്നുപോയി.
ഒരു വീട് നദിയിൽക്കൂടി ഒഴുകിവന്നു. അതിന്റെ ഉച്ചിയിൽ ഒരു ആട് പരിസരം വീക്ഷിക്കുന്നപോലെ രണ്ടുകരയിലേക്കും നോക്കുന്നു. കോഴി, കുരങ്ങൻ, പട്ടി മുതലായ ജീവികളും തങ്ങളുടെ പ്രാണരക്ഷാർഥം ഓരോന്നിലും അള്ളിപ്പിടിച്ചു നദിയിൽക്കൂടി ഒഴുകിപ്പോയി. ഒരു കൊച്ചുവള്ളം ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങളുടെ അപ്പൂപ്പൻ ഔസേപ്പ് മാപ്പിള എല്ലാ വിവരങ്ങളും തട്ടിന്റെ പുറത്ത് എത്തിക്കുമായിരുന്നു. ഔസേപ്പ് മാപ്പിള കൊപ്രാക്കച്ചവടക്കാരനായിരുന്നു, പാലാ തേങ്ങ കൊണ്ടുവന്ന് വെട്ടി കൊപ്രാ എടുക്കുന്ന ഏർപ്പാട്. കൊപ്രാ ഉണങ്ങാനോ, തേങ്ങാ വെട്ടാനോ സാധിച്ചില്ല. ഇന്നും അട്ടിവെച്ച സ്ഥലത്തിന് അട്ടിച്ചിറ എന്നാണു വീട്ടുപേര്.
വീണ്ടും ഒരു മഴക്കാലം വരുന്പോൾ കുട്ടനാട്ടുകാർ ചിന്തിക്കണം, ഇതുപോലെ 99 ലെ പോലെ ആകുമോ, കാറിന്റെ കൂടെ ഒരു ചെറുവള്ളംകൂടി കരുതിവയ്ക്കണം. വെള്ളം എത്ര ഉയർന്നാലും അതിന്മേലേ തോണി എന്നാണു പ്രമാണം. പറയാൻ കഥകൾ ബാക്കിവച്ചു വല്യമ്മച്ചിയും കടന്നുപോയി. ഇന്നും '99-ലെ മഹാപ്രളയത്തിന്റെ ബാക്കിപത്രമായി ആ വീട് കുട്ടനാട്ടിലെ ചന്പക്കുളം പറപ്പള്ളിജെട്ടിക്കു പുറകുവശത്തായി നിലനിൽക്കുന്നു.
ടോമി ജോസഫ്
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
മത്തങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും.
Latest News
മത്തങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും.
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top