Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ...
ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ അവസരം. ആ യുദ്ധത്തിലെ ഹീറോ അമേരിക്കൻ പ്രസിഡന്റ് വുഡ്റോ വിൽസണ്‍ (1856-1924) ആയിരുന്നു. 1914-ൽ യൂറോപ്പിൽ യുദ്ധം ആരംഭിച്ചെങ്കിലും ആ യുദ്ധത്തിൽ ഉൾപ്പെടാൻ ആദ്യം അമേരിക്ക തയാറായില്ല. എന്നാൽ, 1917 ആയപ്പോഴേക്കും അമേരിക്കയ്ക്കു യുദ്ധത്തിൽ പങ്കെടുക്കേണ്ടിവന്നു. ആ വർഷം ജനുവരി 19-ന് അമേരിക്ക ജർമനിയുമായി യുദ്ധം പ്രഖ്യാപിച്ചു.
അമേരിക്കയുടെ ഇടപെടലും പ്രസിഡന്റ് വിൽസന്റെ സമർഥമായ നേതൃത്വവുമാണു യുദ്ധം ജയിക്കുവാൻ സഖ്യകക്ഷികളെ സഹായിച്ചത്. 1918 നവംബർ 11-ന് ഒൗദ്യോഗികമായി യുദ്ധം അവസാനിക്കുന്പോൾ അമേരിക്കയിലും യൂറോപ്പിലും സൂപ്പർ താരമായിരുന്നു പ്രസിഡന്റ് വിൽസണ്‍. യുദ്ധത്തിനു ശേഷം അദ്ദേഹം പാരീസ് സന്ദർശിച്ചപ്പോൾ പോപ്പുലാരിറ്റിയിൽ അദ്ദേഹത്തെ മറികടക്കുവാൻ അന്ന് ഒരു ഫ്രഞ്ചുനേതാവും ഉണ്ടായിരുന്നില്ല.
ഇംഗ്ലണ്ടിലും ഇറ്റലിയിലും ഇതുതന്നെയായിരുന്നു സ്ഥിതി. അമേരിക്കക്കാർക്കും അദ്ദേഹം ഏറെ ആദരണീയനായിരുന്നു. അന്ന് പോപ്പുലാരിറ്റിയിൽ അദ്ദേഹത്തെ മറികടക്കുവാൻ അമേരിക്കയിലും ആരും ഉണ്ടായിരുന്നില്ല.
രാഷ്ട്രമീമാംസയിൽ ഡോക്ടർ ബിരുദം ഉണ്ടായിരുന്ന അദ്ദേഹം പ്രസിദ്ധമായ പ്രിൻസ്ടണ്‍ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നായിരുന്നു രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. ആദ്യം ന്യൂജേഴ്സി സംസ്ഥാനത്തിന്റെ ഗവർണറായി പ്രശോഭിച്ച ശേഷം അദ്ദേഹം 1912-ലെ പ്രസിഡന്റ് ഇലക്്ഷനിൽ വിജയിച്ചു. അതിനു പിന്നാലെ 1916-ലെ ഇലക്്ഷനിലും അദ്ദേഹം വിജയിച്ചു.
അദ്ദേഹം രണ്ടാംതവണ പ്രസിഡന്റായിരിക്കുന്പോഴാണ് ഒന്നാം ലോകമഹായുദ്ധത്തിലെ തകർപ്പൻ വിജയത്തിന് അദ്ദേഹം നേതൃത്വം നൽകിയത്. അതിനു പിന്നാലെ ലോകസമാധാനം ഉറപ്പുവരുത്തുവാനായി ലീഗ് ഓഫ് നേഷൻസിന് അദ്ദേഹം രൂപംകൊടുത്തു. ഈ കാലഘട്ടത്തിൽ അദ്ദേഹം പോപ്പുലാരിറ്റിയുടെ കൊടുമുടിയിലായിരുന്നു.
എന്നാൽ, പെട്ടെന്നു സ്ഥിതിഗതികൾ മാറിമറിഞ്ഞു. അദ്ദേഹം മുൻകൈയെടുത്തു രൂപംനൽകിയ വേഴ്സയിൽസ് ഉടന്പടി അംഗീകരിക്കുവാൻ അമേരിക്കൻ സെനറ്റ് തയാറായില്ല. അതിനു പിന്നാലെ മൂന്നാംതവണ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുവാൻ അദ്ദേഹം തയാറെടുക്കുന്പോൾ ഡെമോക്രാറ്റിക് പാർട്ട് അദ്ദേഹത്തെ നോമിനേറ്റു ചെയ്യുവാൻ ലിസമ്മതിച്ചു. അക്കാലത്തു പ്രസിഡന്റ് സ്ഥാനത്തേക്കു രണ്ടുതവണയിൽ കൂടുതൽ മത്സരിക്കുന്നതിനു നിയമതടസമില്ലായിരുന്നെങ്കിലും പാർട്ടി അദ്ദേഹത്തിന്റെ പിന്നിൽ നിന്നില്ല.
ഒരിക്കൽ പ്രസിഡന്റ് വിൽസനെ ഹീറോ ആയി പാടിപ്പുകഴ്ത്തിയ ജനങ്ങൾ അദ്ദേഹത്തെ അതിവേഗം കൈവിട്ട കഥ വായിക്കുന്പോൾ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന മറ്റൊരു കഥയുണ്ട്. അതു ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റണ്‍ ചർച്ചിലിന്റെ കഥയാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ നടുവൊടിഞ്ഞുകിടന്ന ബ്രിട്ടന് അതിപ്രഗത്ഭമായ നേതൃത്വം നൽകി വിജയത്തിലേക്കു നയിച്ചതു ചർച്ചിലായിരുന്നു. എന്നാൽ, അദ്ദേഹത്തിനു സ്തുതിപാടിയ ആളുകൾതന്നെ അടുത്ത തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ അന്പേ പരാജയപ്പെടുത്തി.
എന്നാൽ, ഈ കഥകളേക്കാറുമേറെ നമ്മെ അന്പരിപ്പിക്കുന്ന മറ്റൊരുകഥയുണ്ട്. അതു ദൈവപുത്രനായ യേശുവിന്റെ കഥയാണ്. അവിടുന്നു പരസ്യജീവിതം ആരംഭിച്ചതുമുതൽ ജനങ്ങൾ അദ്ഭുതാദരവുകളോടെയാണ് അവിടുത്തെ സ്വീകരിച്ചത്. അക്കാലത്തെ മത നേതാക്കൾ അവിടുത്തേക്ക് എതിരായിരുന്നെങ്കിലും ചുരുക്കം സ്ഥലങ്ങളിലൊഴികെ ജനം അവിടുത്തോടൊപ്പമായിരുന്നു. അതിന്റെ ഏറ്റവും വലിയ പ്രകടമായിരുന്നു ഓശാന ഞായറാഴ്ച നടന്നത്.
അന്ന് യേശു ജറുസലേമിൽ പ്രവേശിച്ചപ്പോൾ ജനങ്ങൾ ഈന്തപ്പനയുടെ കൈകൾ എടുത്തുകൊണ്ട് അവിടുത്തെ എതിരേറ്റു. അവിടുന്നു കടന്നുപോകുന്പോൾ അവർ വഴിയിൽ തങ്ങളുടെ വസ്ത്രങ്ങൾ വിരിച്ചു. അവർ വിളിച്ചുപറഞ്ഞു: "ഓശാന! കർത്താവിന്റെ നാമത്തിൽ വരുന്നവനും ഇസ്രായേലിന്റെ രാജാവുമായ വാഴ്ത്തപ്പെട്ടവൻ!'
അന്ന് ഓശാനപാടി ജനങ്ങൾ യേശുവിനെ സ്വീകരിച്ചാനയിച്ച ആ മഹദ്സംഭവമാണു ലോകം മുഴുവൻ ക്രൈസ്തവജനത ഇന്ന് ആചരിക്കുന്നത്. അവരെല്ലാവരും ഇന്ന് ഒന്നുചേർന്നു ദൈവപുത്രനായ യേശുവിന് ഓശാന പാടുകയാണ്; യേശുവിനെ തങ്ങളുടെ രാജാവും രക്ഷകനുമായി ഇസ്രായേൽ ജനം സ്വീകരിച്ച ആ ചരിത്രസംഭവം ഇന്ന് അനുസ്മരിക്കുകയാണ്.
രാഷ്ട്രീയത്തിൽ സൂപ്പർ താരങ്ങളായിരുന്ന പ്രസിഡന്റ് വിൽസനെയും പ്രധാനമന്ത്രി ചർച്ചിലിനെയും അവരവരുടെ ജനങ്ങൾ തിരസ്കരിച്ചെങ്കിൽ അതിലും ക്രൂരമായ വിധത്തിലായിരുന്നു ഇസ്രായേൽ ജനം യേശുവിനെ തിരസ്കരിച്ചത്. അവർ അവിടുത്തെ തിരസ്കരിക്കുക മാത്രമല്ല, അതിക്രൂരമായ പീഡകൾക്ക് അവിടുത്തെ ഇരയാക്കി കുരിശിൽ തറച്ചു കൊല്ലുകയും ചെയ്തു.
അവിടുത്തെ ഈ പീഢാനുഭവത്തിന്റെയും മരണത്തിന്റെയും അതിനു മുന്‍പായി നടന്ന അവിടുത്തെ അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുർബാനയുടെ സ്ഥാപനത്തിന്റെയും ഓർമകളാണ് ഈ വിശുദ്ധ വാരത്തിൽ നാം അനുസ്മരിക്കുന്നത്.
മനുഷ്യരക്ഷയ്ക്കായി ലോകത്തിലേക്കു വന്ന യേശു എല്ലാം മുൻകൂട്ടി കണ്ടുകൊണ്ടുതന്നെയാണു പീഢാനുഭവത്തിലേക്കു പ്രവേശിച്ചത്. "പിതാവേ, കഴിയുമെങ്കിൽ ഈ കാസ എന്നിൽനിന്നു മാറ്റിത്തരണമേ' എന്നു ഗദ്സമേൻ തോട്ടത്തിൽവച്ച് അവിടുന്നു പ്രാർഥിച്ചുവെങ്കിലും അടുത്ത നിമിഷം അവിടുന്നു പറഞ്ഞു: "എങ്കിലും എന്റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടം നിറവേറട്ടെ'. അതിനു കാരണം, ന്ധതനിക്കു സ്വന്തമായുള്ളവരെ അവിടുന്നു സ്നേഹിച്ചു; അവസാനംവരെ സ്നേഹിച്ചുന്ധ എന്നതായിരുന്നു.
മനുഷ്യവംശത്തിലെ ഓരോ അംഗത്തോടുമുള്ള അവിടുത്തെ അനന്തമായ ഈ സ്നേഹമായിരുന്നു അതികഠിനമായ പീഡകൾ സഹിച്ചു കുരിശിൽ മരിക്കുവാൻ അവിടുത്തെ സന്നദ്ധനാക്കിയത്. അതായത്, അവിടുന്നു കുരിശിൽ മരിച്ചതു നമ്മുടെ ഓരോരുത്തരുടെയും പാപമോചനത്തിനും രക്ഷയ്ക്കുംവേണ്ടിയായിരുന്നു. ഇക്കാര്യം അവിടുന്നുതന്നെ പലതവണ മുൻകൂട്ടി വ്യക്തമാക്കിയിട്ടുമുണ്ടായിരുന്നു.
യേശു പീഡകൾ സഹിച്ചതും കുരിശിൽ മരിച്ചതും നമ്മുടെ രക്ഷയ്ക്കുവേണ്ടിയായിരുന്നതുകൊണ്ടു നമ്മെ സംബന്ധിച്ചിടത്തോളം ഇത് ഒരു ചരിത്രസംഭവം മാത്രമല്ല, പ്രത്യുത നമ്മുടെ അനുദിന ജീവിതത്തെ സ്വാധീനിക്കുകയും നയിക്കുകയും ചെയ്യേണ്ട വലിയൊരു മാതൃകയുമാണ്.
ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം എന്ന പുതിയ ഒരു കല്പന അവിടുന്നു നമുക്കു തന്നിട്ടുണ്ട്. യേശു ശിഷ്യരുടെ പാദം കഴുകിക്കൊണ്ടും എല്ലാവർക്കുമായി കുരിശിൽ മരിച്ചുകൊണ്ടുമാണു നമ്മെ സ്നേഹിച്ചതെങ്കിൽ നാം പരസ്പരം പാദം കഴുകുവാനും, അതായത് പരസ്പരം സേവനം ചെയ്യുവാനും മറ്റുള്ളവരുടെ നന്മയ്ക്കായി എന്തു ത്യാഗവും സഹിക്കാനും തയാറാകണം.
അപ്പോൾ മാത്രമേ യഥാർഥ ക്രിസ്തുശിഷ്യരായി മാറുകയുള്ളു. അതിനുള്ള കൃപയ്ക്കായി ഈ വിശുദ്ധവാരത്തിൽ നമുക്കു പ്രാർഥിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
ഭയന്നുമാറിയ രാജാവും ഭയമില്ലാത്ത മന്ത്രിയും
ഒരു രാജാവിന്റെ കഥ. യുദ്ധംചെയ്ത് ഈ രാജാവ് തന്റെ രാജ്യം വിസ്തൃതമാക്കി. പ്രജകളെ കൊള്ളയടിച്ച് ഈ രാജാവ് അതിസന്പന്നനായി.
മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന കണ്ണീർ
ഒരു സംഭവകഥയെ ആസ്പദമാക്കി ജയിംസ് ഫാർഗോ സംവിധാനം ചെയ്തു പുറത്തിറക്കിയ സിനിമയാണ് ‘സെക്കൻഡ് ചാൻസസ് ’. 1998 - ൽ റിലീസ്
"കാഴ്ചക്കുറവും’ "കേൾവിക്കുറവും’ അവർക്കു മാത്രമോ?
വാർധക്യത്തിലെത്തി നിൽക്കുന്ന ദന്പതികൾ. രണ്ടുപേർക്കും സാമാന്യം നല്ല ആരോഗ്യം. അസുഖം എന്നു പറയാൻ കാര്യമായിട്ടൊന്നുമി
‘99 ക്ലബ്ബിലെ’ അംഗത്വം സ്വീകരിക്കുന്നവർ
ആഡംബരജീവിതം നയിച്ചിരുന്ന ഒരു രാജാവ്. അദ്ദേഹത്തിന് ആകെ കുറവുണ്ടായിരുന്നതു സന്തോഷം മാത്രം. തന്മൂലം, അദ്ദേഹം എപ്പോഴും
കണ്ണുതുറന്നു കാണേണ്ട കാര്യങ്ങൾ
അന്ധനാണ് ജിം സ്റ്റോവൽ. എങ്കിലും മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. അതുപോലെ പ്രസിദ്ധനായ പ്രചോദനാത്മക പ്രസ
സ്വയം കണ്ടെത്തുന്ന മനുഷ്യർ
1963-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു നോവലാണ് ‘ഐ ആം ഡേവിഡ്’. ആൻ ഹോം എന്ന നോവലിസ്റ്റ് ഡേനിഷ് ഭാഷയിൽ രചിച്ച ഈ നോവൽ 1963-ൽ
മറ്റുള്ളവർക്കു സുഗന്ധമായി മാറുവാൻ
രാധയ്ക്ക് പത്തു വയസിൽ താഴെ പ്രായം. അവൾക്ക് ഒരു ഇളയ സഹോദരനുമുണ്ട്. അവരുടെ അമ്മ രോഗബാധിതയായി പെട്ടെന്നു മരിച്ചപ്പോ
വാശിയല്ല, വിട്ടുവീഴ്ചയാണ് വിജയത്തിലേക്കുള്ള വഴി
എപ്പോഴാണു നാം വിജയിക്കുന്നത്?
അയാൾ കടുംപിടിത്തത്തിന്റെ രാജാവ്. അവൾ പിടിവാശിക്കാരിയുടെ റാണിയും. അവർ ഇരുവരും ക
കലത്തിലില്ലാത്തവർക്ക് ഉള്ളതിൽനിന്ന്
ഉള്ളതിൽനിന്നു പങ്കുവയ്ക്കാം. മിച്ചമുണ്ടാകാൻ വേണ്ടി കാത്തിരിക്കേണ്ട. അപ്പോൾ മാത്രമേ വിശപ്പറിയാത്ത നമുക്കു വിശപ്പുള്ള
നമ്മുടെ ലോകം സുന്ദരമാക്കാൻ
ഉള്ളതൊക്കെ ലോകത്തിനു വിതംവച്ചു കടന്നുപോകുന്ന ചില മനുഷ്യരുണ്ട്. പത്രങ്ങളിലും സോഷ്യൽ മീഡിയയിലും ഒന്നും അവരെ കാണി
Latest News
ആന്ധ്രയിലെ ഗോദാവരിയിൽ അജ്ഞാത രോഗം; നിരവധി പേർ ആശുപത്രിയിൽ
പന്തീരാങ്കാവ് കേസ്: വിജിതിനെ റിമാന്‍ഡ് ചെയ്തു
സിയാൽ 33.49 കോടി ലാഭവിഹിതം സര്‍ക്കാരിന് നല്കി
ഒരു ബഞ്ചിൽ രണ്ട് കുട്ടികൾ; സ്കൂളുകളുടെ പ്രവർത്തനത്തിൽ ഇളവ്
അർണാബിന്റെ വാട്സ് ആപ്പ് ചാറ്റ്: ജെപിസി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്
Latest News
ആന്ധ്രയിലെ ഗോദാവരിയിൽ അജ്ഞാത രോഗം; നിരവധി പേർ ആശുപത്രിയിൽ
പന്തീരാങ്കാവ് കേസ്: വിജിതിനെ റിമാന്‍ഡ് ചെയ്തു
സിയാൽ 33.49 കോടി ലാഭവിഹിതം സര്‍ക്കാരിന് നല്കി
ഒരു ബഞ്ചിൽ രണ്ട് കുട്ടികൾ; സ്കൂളുകളുടെ പ്രവർത്തനത്തിൽ ഇളവ്
അർണാബിന്റെ വാട്സ് ആപ്പ് ചാറ്റ്: ജെപിസി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top