കുട്ടികള്‍ക്കായി ബാലാവകാശ കമ്മീഷന്‍റെ ‘റേഡിയോ നെല്ലിക്ക’
കുട്ടികള്‍ക്കായി ബാലാവകാശ കമ്മീഷന്‍റെ  ‘റേഡിയോ നെല്ലിക്ക’
Sunday, June 15, 2025 1:49 AM IST
സീമ മോഹന്‍ലാല്‍

കൊച്ചി: വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കി കുട്ടികള്‍ക്കായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍റെ ഇന്‍റര്‍നെറ്റ് റേഡിയോ ‘റേഡിയോ നെല്ലിക്ക’ ഒരുങ്ങുന്നു.

കുട്ടികളിലെ മാനസിക സംഘര്‍ഷങ്ങള്‍, ലഹരിയുപയോഗം, സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികള്‍, ആത്മഹത്യ, സോഷ്യല്‍ മീഡിയ അഡിക‌്ഷന്‍ എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ബാലസൗഹൃദം യാഥാര്‍ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റേഡിയോ നെല്ലിക്കയുടെ ഉദ്ഘാടനം 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്‍റെ ചേംബറില്‍ നിര്‍വഹിക്കും.

ലോകത്ത് എവിടെനിന്നും 24 മണിക്കൂറും പരിപാടികള്‍ കേള്‍ക്കാനാകും. തുടക്കത്തില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ നാലു മണിക്കൂറാണ് പ്രോഗ്രാം. ശനിയും ഞായറും പ്രോഗ്രാം ആവര്‍ത്തിക്കും. പരിപാടികള്‍ക്കിടയില്‍ പരസ്യങ്ങളുമില്ല. കുട്ടികളുടെ അവകാശനിയമങ്ങളെക്കുറിച്ചുള്ള റൈറ്റ് ടേണ്‍ എന്ന പരിപാടി രാവിലെ ഏഴു മുതല്‍ എട്ടുവരെയാണ്. ഈ പരിപാടി വൈകിട്ട് നാലു മുതല്‍ അഞ്ചു വരെ വീണ്ടും കേൾക്കാം.

രാവിലെ എട്ടു മുതല്‍ ഒമ്പതുവരെയുള്ള ‘ഇമ്മിണി ബല്യ കാര്യം’ എന്ന ഫോണ്‍ ഇന്‍ പരിപാടിയില്‍ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരുമിച്ചു ചേര്‍ത്ത് യഥാര്‍ഥ ജീവിതകഥകള്‍, ചിന്തിപ്പിക്കുന്ന സംഭാഷണങ്ങള്‍, പരസ്പര സംവാദങ്ങള്‍ എന്നിവ നടത്തും. വൈകിട്ട് അഞ്ചു മുതല്‍ ആറു വരെ ഇത് വീണ്ടും കേൾക്കാം.

ഉച്ചയ്ക്ക് 12 മുതല്‍ ഒന്നു വരെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സംശയങ്ങള്‍, പരിഭവങ്ങള്‍, പ്രയാസങ്ങള്‍, സന്തോഷങ്ങള്‍, അനുഭവങ്ങള്‍, കഥകള്‍ എന്നിവ കത്തുകളിലൂടെ പങ്കുവയ്ക്കുന്ന ആകാശദൂത് എന്ന പരിപാടി. ഇത് രാത്രി എട്ടു മുതല്‍ ഒമ്പതു വരെ വീണ്ടും കേൾക്കാം.


ഉച്ചയ്ക്ക് ഒന്നു മുതല്‍ രണ്ടു വരെയുള്ള റേഡിയോ ചാറ്റ് പ്രോഗ്രാമായ അങ്കിള്‍ ബോസില്‍ കുട്ടികള്‍ക്ക് അങ്കിള്‍ ബോസിനോട് ചോദ്യങ്ങള്‍ ചോദിക്കാം. പരിപാടി രാത്രി ഒന്പതു മുതല്‍ 10 വരെ വീണ്ടും കേള്‍ക്കാനുമാകും.

ആൻഡ്രോയ്ഡ് ഫോണില്‍ പ്ലേ സ്റ്റോറില്‍നിന്നും ഐഒഎസില്‍ ആപ് സ്റ്റോറില്‍നിന്നും റേഡിയോ നെല്ലിക്ക ഡൗണ്‍ലോഡ് ചെയ്യാം. കംപ്യൂട്ടറില്‍ radio nellikka.comലൂടെയും കാറില്‍ ഓക്‌സ് കേബിള്‍, ബ്ലൂടൂത്ത് എന്നിവയിലൂടെയും റേഡിയോ കേള്‍ക്കാം.

പരിപാടിയിലേക്ക് കുട്ടിക്കാല ഓര്‍മകള്‍, അനുഭവങ്ങള്‍, സ്‌കൂള്‍ ജീവിതം, സന്തോഷങ്ങള്‍, പ്രയാസങ്ങള്‍ തുടങ്ങിയവ ആകാശദൂത് പരിപാടിയിലേക്ക് radionelli kka@g mail.c om എന്ന ഇ-മെയിലിലേക്കും വാട്ട്സ്ആപ്പിലൂടെയും അറിയിക്കാം. ഇമ്മിണി ബല്യ കാര്യം, അങ്കിള്‍ ബോസ് എന്നീ പരിപാടികളിലേക്ക് +919993338602 എന്ന മൊബൈലിലും വിളിക്കാം.

ലക്ഷ്യമിടുന്നത് 25 ലക്ഷം കുടുംബങ്ങളെ

തുടക്കത്തില്‍ കേരളത്തിലെ 25 ലക്ഷം കുടുംബങ്ങളെ റേഡിയോ നെല്ലിക്കയുടെ ശ്രോതാക്കളാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് പറഞ്ഞു.

സംസ്ഥാനത്തെ 15, 397 സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പിടിഎ, എസ്പിസി, എന്‍എസ്എസ്, സ്‌കൂള്‍ ക്ലബ്ബുകള്‍ എന്നിവ വഴിയാകും റേഡിയോ കുട്ടികളില്‍ എത്തുക.

കുടുംബശ്രീയുടെ 29,202 ബാലസഭകളും വനിത-ശിശുവികസന വകുപ്പിനു കീഴിലുള്ള 33,120 അങ്കണവാടികളിലെ അധ്യാപകരും രക്ഷിതാക്കളും, ജില്ലകളിലെ 464 ശിശു സംരക്ഷണ സ്ഥാപനങ്ങളിലും ‘റേഡിയോ നെല്ലിക്ക’ എത്തും.

എന്‍ജിഒകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങി സമൂഹത്തില്‍ മുഴുവനായും ബാലാവകാശ സാക്ഷരത എത്തിക്കാന്‍ റേഡിയോയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.