വാഹന പരിശോധന; രാഷ്‌ട്രീയ വിവേചനമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
വാഹന പരിശോധന; രാഷ്‌ട്രീയ വിവേചനമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
Sunday, June 15, 2025 1:49 AM IST
തിരുവനന്തപുരം: രാഷ്‌ട്രീയ വിവേചനത്തോടെയല്ല തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വാഹന പരിശോധന അടക്കമുള്ളവ നടത്തുന്നതെന്നു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു.കേല്‍ക്കര്‍.

എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളും ജില്ലാ പ്രസിഡന്‍റുമാരും സെക്രട്ടറിമാരും അടക്കമുള്ളവരുടെയും വാഹനങ്ങള്‍ പരിശോധിക്കാറുണ്ടെന്നും ഇനിയും അതു ശക്തമായി തുടരുമെന്നും രത്തന്‍ യു. കേല്‍ക്കര്‍ ദീപികയോടു പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസിന്‍റെ ജനപ്രതിനിധികളായ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം തടഞ്ഞു ഇതിലെ പെട്ടികള്‍ അടക്കം പരിശോധിച്ച സംഭവം വിവാദമായ സാഹചര്യത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രതികരണം.

രാഷ്‌ട്രീയ കക്ഷികള്‍ ഏതെന്നു നോക്കാതെയാണു പരിശോധനകള്‍ നടത്തുന്നത്. കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തുമ്പോള്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട പ്രകാരം ഔദ്യോഗിക വാഹനങ്ങള്‍ ഒഴിവാക്കി സ്വകാര്യ വാഹനങ്ങളിലാണ് സഞ്ചരിക്കുന്നത്. ഈ വാഹനങ്ങളും തെരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പരിശോധിക്കാറുണ്ട്.


കോണ്‍ഗ്രസിന്‍റെ എംപിയും എംഎല്‍എയും സഞ്ചരിച്ച വാഹനം തടഞ്ഞു ഉദ്യോഗസ്ഥര്‍ പരിശോധിച്ചതുമായി ബന്ധപ്പെട്ടു ജനപ്രതിനിധികളെ ബോധപൂര്‍വം അപമാനിക്കാനാണെന്നുള്ള പരാതികളൊന്നും നിലവില്‍ തെരഞ്ഞെടുപ്പു കമ്മീഷനു ലഭിച്ചിട്ടില്ല. പരിശോധിച്ച ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ലഭിച്ചിട്ടില്ല. പരാതികള്‍ ലഭിച്ചാല്‍ ഇക്കാര്യം കമ്മീഷന്‍ പരിശോധിക്കും.

പരാതി ലഭിച്ചാല്‍ പരിശോധിക്കണമെന്നു ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ യുഡിഎഫ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിച്ച പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെയും യുഡിഎഫുകാര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പണം ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചതും ഒന്നും കണ്ടെത്താന്‍ ആകാതിരുന്നതും ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

പാലക്കാടിന്‍റെ ചുമതലയുള്ള ഒരു മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് ഉദ്യോഗസ്ഥര്‍ അന്നു പരിശോധന നടത്തിയതെന്നു യുഡിഎഫ് നേതാക്കള്‍ വ്യാപക പരാതി ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെ അതേ കോണ്‍ഗ്രസ് നേതാവ് സഞ്ചരിച്ച വാഹനം തടഞ്ഞു പരിശോധിച്ചതും ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.