സിബിഎസ്ഇ ബോർഡ് പരീക്ഷ വർഷത്തിൽ രണ്ടുതവണ
സിബിഎസ്ഇ ബോർഡ് പരീക്ഷ വർഷത്തിൽ രണ്ടുതവണ
Friday, April 26, 2024 11:39 PM IST
ന്യൂഡൽഹി: സിബിഎസ്ഇ ബോർഡ് പരീക്ഷകൾ 2025-26 മുതൽ വർഷത്തിൽ രണ്ടുതവണയാക്കാൻ ആലോചന. പരീക്ഷാനടത്തിപ്പു സംബന്ധിച്ച രൂപരേഖ തയാറാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇക്ക് നിർദേശം നൽ‌കി.

അതേസമയം, സെമസ്റ്റർ സംവിധാനം കൊണ്ടുവരാൻ ഒരുതരത്തിലുള്ള ആലോചനയും ഇല്ല. രണ്ടുതവണ വീതം പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങൾ സ്കൂൾ പ്രിൻ‌സിപ്പൽമാരുമായി സിബിഎസ്ഇ അധികൃതർ ചർച്ച ചെയ്യും. അടുത്തമാസംതന്നെ ആശയവിനിമയം തുടങ്ങുമെന്നും വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.


നിലവിലുള്ള അക്കാദമിക് കലണ്ടറിന്‍റെ താളം തെറ്റാതെ ഒരു തവണകൂടി എങ്ങനെ പരീക്ഷ നടത്താനാകും എന്നതാണു പ്രധാന വെല്ലുവിളി. വിദ്യാഭ്യാസമന്ത്രാലയം കഴിഞ്ഞവർഷം പ്രഖ്യാപിച്ച പുതിയ പാഠ്യപദ്ധതിയിൽ വർഷത്തിൽ രണ്ടുതവണ പരീക്ഷ നടത്തുന്നതിനുള്ള നിർദേശമുണ്ട്. പരീക്ഷയ്ക്കായി ഒരുങ്ങുന്നതിന് കുട്ടികൾക്ക് കൂടുതൽ സമയം ഉറപ്പാക്കാൻ ഇതുവഴി ക‍ഴിയുമെന്നാണു വിലയിരുത്തപ്പെടുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.