കേജരിവാളിനെതിരേ ഡൽഹി ഹൈക്കോടതി; മുഖ്യമന്ത്രിയായി തുടരുന്നത് ഖേദകരം
കേജരിവാളിനെതിരേ ഡൽഹി ഹൈക്കോടതി; മുഖ്യമന്ത്രിയായി തുടരുന്നത് ഖേദകരം
Saturday, April 27, 2024 3:31 AM IST
ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായശേഷവും മുഖ്യമന്ത്രിസ്ഥാനത്തു തുടരുന്ന അരവിന്ദ് കേജരിവാളിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി.

ഡൽഹി മുനിസിപ്പൽ കോർപറേഷന്‍റെ കീഴിലുള്ള സ്കൂളുകളിലെ പാഠപുസ്തക വിതരണം മുടങ്ങിയതിനെതിരേ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ വാദം കേൾക്കവേ ദേശീയതാത്പര്യത്തിനും മുകളിൽ രാഷ്‌ട്രീയതാത്പര്യങ്ങളെ പ്രതിഷ്ഠിക്കുന്നതു ഖേദകരമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

പാഠപുസ്തകങ്ങൾ നൽകുന്നതിന് മുഖ്യമന്ത്രിയുടെ ഏതാനും അനുമതി ആവശ്യമുണ്ടെന്ന് ഡൽഹി സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ച ഘട്ടത്തിലാണ് കോടതിയുടെ രൂക്ഷപ്രതികരണം.

അധികാരങ്ങൾ മുഴുവൻ കൈപ്പിടിയിലൊതുക്കാനാണ് സംസ്ഥാനസർക്കാരിന്‍റെ ശ്രമമെന്നും ആക്‌ടിംഗ് ചീഫ് ജസ്റ്റീസ് മൻമോഹനും ജസ്റ്റീസ് മൻമീത് പി.എസ്. അറോറയും അടങ്ങുന്ന ബെഞ്ച്‌ കുറ്റപ്പെടുത്തി.


ഇതിനു പിന്നാലെ മുഖ്യമന്ത്രിക്കുവേണ്ടിയല്ല കോടതിയിൽ ഹാജരായതെന്ന് അഭിഭാഷകൻ പറഞ്ഞു. സാന്പത്തിക അംഗീകാരത്തിന് കോർപറേഷൻ കമ്മീഷണർ ഔദ്യോഗിക കത്ത് നൽകിയാൽ പഠനോപകരണ വിതരണം മുടങ്ങിയ പ്രശ്നം പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ അധ്യയനവർഷം തുടങ്ങിയിട്ടും വിദ്യാർഥികൾക്കു പാഠപുസ്തകങ്ങൾ ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി സന്നദ്ധസംഘടനയായ സോഷ്യൽ ജൂറിസ്റ്റാണു പൊതുതാത്പര്യ ഹർജി നൽകിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.