Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അർജിത് സിംഗ് ടോട്ടനത്തിലേക്ക്!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ പ്രശസ്തമായ ടോട്ടനം ക്ലബിൽ ഇന്ത്യൻ ഗായകൻ അർജിത് സിംഗിന് എന്താണു കാര്യം! പാട്ടിനൊപ്പം പന്തുകളിക്കാനും പോകുകയാണോ അദ്ദേഹം?!... അല്ല, ഇതു കാര്യം വേറെ. അർജിത് ഒരു പുതിയ ചരിത്രമെഴുതുകയാണ്., അല്ല, പാടുകയാണ്...
ഇംഗ്ലണ്ടിലെ ഏറ്റവും വലിയ മൂന്നാമത്തെ ഫുട്ബോൾ സ്റ്റേഡിയമാണ് ടോട്ടനം ഹോട്സ്പർ സ്റ്റേഡിയം. 2019ൽ പണിപൂർത്തിയായ ഇവിടെ 62,850 പേർക്ക് ഇരുന്നു കളികാണാം.
പ്രീമിയർ ലീഗ് ക്ലബ് ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ട്. ഒരു മൾട്ടി പർപ്പസ് സ്റ്റേഡിയമായാണ് ഇതിന്റെ രൂപകല്പന. ഫുട്ബോളിനു പുറമേ ബോക്സിംഗും മറ്റു ഗെയിമുകളും നടത്താം. പാട്ടും ഫുട്ബോൾ ഗ്രൗണ്ടും തമ്മിൽ എന്തു ബന്ധമെന്നു ചിന്തിക്കുന്നുണ്ടാവാം, ചിലരെങ്കിലും.
എന്നാൽ കേട്ടോളൂ, ബന്ധമുണ്ട്. ഈ ഗ്രൗണ്ടിൽ വന്പൻ സംഗീതപരിപാടികളും നടത്താറുണ്ട്. ഇവിടെയിതാ, ആദ്യമായി ഒരു ഇന്ത്യൻ ഗായകന്റെ പരിപാടി നടക്കാൻ പോകുന്നു. ഗായകൻ മറ്റാരുമല്ല- അർജിത് സിംഗ്!
പുതുചരിത്രം
ഫുട്ബോൾ ഗ്രൗണ്ടുകളിൽ വന്പൻ മ്യൂസിക് ഇവന്റുകൾ നടക്കുന്നത് പുതിയ സംഭവമല്ല. എന്നാൽ, ഇംഗ്ലണ്ടിലെ ഒരു മേജർ സ്റ്റേഡിയത്തിൽ ഒരു ഇന്ത്യക്കാരൻ ആദ്യമായി പാടുന്നു എന്നത് ചെറുതല്ലാത്ത ചരിത്രമാണ്.
ആ ചരിത്രത്തിലേക്കാണ് അടുത്ത മൂന്നു മാസത്തിനു ശേഷം അർജിത് സിംഗ് കാലെടുത്തു വയ്ക്കുന്നത്. സെപ്റ്റംബർ അഞ്ചിനാണ് ടോട്ടനം ഹോട്സ്പർ സ്റ്റേഡിയത്തിൽ അർജിത് സിംഗിന്റെ ഷോ.
ഇക്കൊല്ലം യൂറോപ്പിൽ അദ്ദേഹം നടത്തുന്ന ഒരേയൊരു പരിപാടി ഇതായതിനാൽ അവിടങ്ങളിലെ ആരാധകർ ഇപ്പോഴേ കാത്തിരിപ്പു തുടങ്ങിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ വർഷം പ്രശസ്തമായ ഒ-2 അറീനയിൽ അർജിത് പാടിയിരുന്നു. ഇരുപതിനായിരം പേർക്ക് ഇരിക്കാവുന്ന അറീനയിൽ ആരാധകരുടെ പൂരമായിരുന്നു അന്ന്.
പരിപാടിക്കിടെ വിഖ്യാത ഗായകനും അർജിതിന്റെ സുഹൃത്തുമായ എഡ് ഷീരൻ ഒപ്പം പാടാനെത്തിയതു കാണികൾക്കു വന്പൻ വിസ്മയമാണ് സമ്മാനിച്ചത്. ഇത്തവണയും ഷീരൻ അർജിതിനൊപ്പം വേദിയിലെത്തുമെന്നു വാർത്തകളുണ്ട്. സഫയർ എന്നു പേരിട്ട ഷീരന്റെ അടുത്ത ട്രാക്ക് അപ്പോഴായിരിക്കും അവതരിപ്പിക്കുക.
ഞാൻ സാധാരണക്കാരൻ
പാട്ടുപാടുക കൂടി ചെയ്യുന്ന ഒരു സാധാരണക്കാരനാണ് ഞാൻ. ലണ്ടനിൽ വീണ്ടും പാടാൻ അവസരം ലഭിക്കുന്നതിൽ വിനയാന്വിതനാകുന്നു. ഇതൊരു ചരിത്രമാണെങ്കിൽ ഞാൻ ഏറെ അനുഗൃഹീതനാണ്- അർജിത് സിംഗ് പറയുന്നു.
എന്നാൽ, അത്ര സാധാരണമായല്ല അർജിത് സിംഗിന്റെ പാട്ടുജീവിതം മുന്നോട്ടുപോകുന്നത്. ആഗോള ജനപ്രിയ ഗായകൻ എന്ന നിലയിൽ ഏറ്റവും മുന്നിൽ നടക്കുന്നവരിൽ ഒരാളാണ് അർജിത്.
സ്പോട്ടിഫൈ മ്യൂസിക് സ്ട്രീമിംഗ് ആപ്പിൽ ഏറ്റവുമധികം പേർ ഫോളോ ചെയ്യുന്ന ആർട്ടിസ്റ്റ്. 14 കോടി പേരാണ് അർജിതിനെ ഫോളോ ചെയ്യുന്നത്. സൂപ്പർതാരങ്ങളായ ടെയ്ലർ സ്വിഫ്റ്റ്, എഡ് ഷീരൻ, അരിയാന ഗ്രാൻഡ് തുടങ്ങിയവരെ പിന്തള്ളിയാണ് അർജിത് ഒന്നാമതെത്തിയത്.
അതിനേക്കാൾ കൗതുകമൊന്നുണ്ട്- ഒരൊറ്റ ഇംഗ്ലീഷ് ഗാനംപോലും പാടിയിട്ടല്ല അർജിത് ഈ സ്ഥാനത്തെത്തിയത്!
ടെയ്ലർ സ്വിഫ്റ്റായിരുന്നു ഏറെക്കാലം ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷമാണ് അർജിത് മുന്നിലെത്തിയത്. ഇതിന്റെ പേരിൽ ആരാധകർ സോഷ്യൽ മീഡിയയിൽ വൻ ആഘോഷവും നടത്തിയിരുന്നു.
ക്ലാസിക്കലിനു ഭാവിയില്ല!
ബംഗാളിലെ മുർഷിദാബാദിനടുത്ത ജിയാഗഞ്ചിൽ ജനിച്ച അർജിത് സിംഗ് ചെറുപ്രായത്തിൽത്തന്നെ പാട്ടു പഠിച്ചുതുടങ്ങി. അമ്മയുടെയും അച്ഛന്റെയും കുടുംബങ്ങളുടെ സംഗീതപാരന്പര്യം അർജിതിനു പകർന്നുകിട്ടിയിരുന്നു. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിനു വലിയ ഭാവിയില്ലെന്ന ഗുരു രാജേന്ദ്ര പ്രസാദ് ഹസാരിയുടെ വിലയിരുത്തലാണ് അർജിതിനെ റിയാലിറ്റി ഷോയിൽ എത്തിച്ചത്.
പതിനെട്ടാം വയസിൽ പങ്കെടുത്ത ഫെയിം ഗുരുകുൽ എന്ന റിയാലിറ്റി ഷോയിൽനിന്ന് ആറാം സ്ഥാനം മാത്രം നേടി പുറത്തായെങ്കിലും നിർമാതാവ് സഞ്ജയ് ലീലാ ബൻസാലിയുടെ ശ്രദ്ധയിൽ അർജിതിന്റെ സ്വരം ഇടംനേടിയിരുന്നു. സാവരിയാ എന്ന ചിത്രത്തിൽ അദ്ദേഹം അവസരം നൽകി.
അർജിതിന്റെ പാട്ട് സിനിമയിൽ വന്നില്ലെന്നു മാത്രം. പിന്നീട് ഏതാനും ആൽബങ്ങളിൽ പാടി. മറ്റൊരു റിയാലിറ്റി ഷോയിൽ പങ്കെടുത്ത് ഒന്നാം സമ്മാനമായി നേടിയ തുകകൊണ്ട് സ്വന്തമായി റിക്കാർഡിംഗ് സ്റ്റുഡിയോ സ്ഥാപിച്ചു പാട്ടുകളുണ്ടാക്കി. പ്രശസ്തരായ സംഗീതസംവിധായകർക്കു വേണ്ടി പ്രോഗ്രാമറായും പ്രൊഡ്യൂസറായും പ്രവർത്തിച്ചു.
മർഡർ 2 എന്ന ചിത്രത്തിലെ ഫിർ മൊഹബ്ബത് ആയിരുന്നു ആദ്യം ബോളിവുഡിൽ പാടിയ പാട്ട്. ആഷിഖി 2 എന്ന ചിത്രത്തിനു വേണ്ടി പാടിയ തും ഹി ഹോ എന്ന പാട്ട് പുറത്തിറങ്ങിയതോടെ അർജിതിന്റെ കരിയർ ഗ്രാഫ് മാറിമറിഞ്ഞു. പുരസ്കാരങ്ങളും തുടർന്ന് കൈനിറയെ പാട്ടുകളും തേടിയെത്തി. വിവിധ ഭാഷകളിലേക്ക് ആ സ്വരം ഒഴുകി. തുടർന്നുള്ളത് ചരിത്രമാണ്.
ഹിന്ദിയിൽനിന്നു ഹൃദയംതൊടുന്ന പാട്ടുകളുണ്ടാകുന്നത് കുറഞ്ഞ കാലത്തും അർജിത് പാടിയാൽ പാട്ടു ഹിറ്റാകുമെന്ന സ്ഥിതിവന്നു. ഭൂഖണ്ഡങ്ങൾ കടന്ന് ആരാധകരുണ്ടായി.
ശബ്ദം സംരക്ഷിക്കാൻ പ്രത്യേകിച്ചൊന്നും ചെയ്യാറില്ല എന്നതാണ് അർജിതിന്റെ ഒരു സവിശേഷത.
എന്നിട്ടും എല്ലാ നായകന്മാർക്കും ആ സ്വരം ഇണങ്ങി. എല്ലാത്തരം സംഗീതവും അയാൾക്കു വഴങ്ങി. ക്രിക്കറ്റും ബാഡ്മിന്റണും അത്യാവശ്യം എഴുത്തും ഇഷ്ടമാണ് അർജിത്തിന്. ഫുട്ബോളിന്റെ കാര്യമാണല്ലോ തുടക്കത്തിൽ പറഞ്ഞത്. ഒരു ഫുട്ബോൾ ഭ്രാന്തൻകൂടിയാണ് അർജിത്. ഇഷ്ട ക്ലബ് ഏതാണെന്നുകൂടി കേൾക്കാം- മാഞ്ചസ്റ്റർ യുണൈറ്റഡ്.
കൊടികുത്തിയ OOTY
ജില്ല: മലപ്പുറം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത: പുൽമേടുകൾ, തണുപ്പ്
മലപ്പുറം ജില്ലയ്ക്കും ച
കലിഫോർണിയയിൽനിന്നു കൈലാസം വരെ!
രാജകുമാരിയെന്നു പേരുള്ള, ഇന്ത്യൻ റാപ് റാണിയെന്നു വിശേഷണമുള്ള ഒരു ഗായികയുണ്ട്., അമേരിക്കയിൽ. ജനിച്ചത് ഇന്ത്യയിലല
മേഘം തൊട്ടുവിളിക്കും, ദേ അസ്തമയം
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, വ്യൂ പോയിന്റ്
പ്രത്യേകത: ഉദയാസ്തമയ കാഴ്ച
സാധാരണ അസ്തമയത്തിന്റെ ഭംഗി
ടണല്‍ നമ്പര്‍ 33 ശാന്തം, പക്ഷേ...
മലനിരകളും വിജനപ്രദേശങ്ങളുമൊക്കെ ദുരൂഹകഥകൾക്ക് ഇടമായി മാറുന്നത് സാധാരണമാണ്. കാര്‍പ്പാത്തിയന്‍ മലനിരകളും ഡ്രാ
കക്കയം കണ്ടാൽ മതിവരില്ല
ജില്ല: കോഴിക്കോട്
കാഴ്ച: ഡാം, പ്രകൃതിഭംഗി
പ്രത്യേകത: കുടുംബത്തോടൊപ്പം ചെലവഴിക്കാം
കണ്ടാൽ മതിവരാത്ത പ്രകൃ
ഉപേക്ഷിക്കപ്പെട്ട ജിപി ബ്ലോക്ക്
ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സ്ഥലമായതുകൊണ്ട് മീററ്റിന് ഇന്ത്യയുടെ ചരിത്രത്തില്‍ അതുല്യമായ സ്ഥാനമാണുള
വീടുകൾ കയറിയ പാട്ട് സിനിമയ്ക്കു പോയ കഥ
1974 കാലഘട്ടം. നമുക്കു പാട്ടുകൾ പാടി കുഷ്ഠരോഗികളുടെ ക്ഷേമത്തിനു വേണ്ടി കുറച്ചു ഫണ്ട് സംഘടിപ്പിച്ചാലോ? ചോദ്യം തൃശൂർ നെല്‍
വരുന്നൂ, രൂപമില്ലാത്ത ബാറ്ററി!ടൂത്ത് പേസ്റ്റ് പോലെ!
ടൂത്ത് പേസ്റ്റിനു സമാനമായ, ഏത് ആകൃതിയിലേക്കും മാറ്റാൻ കഴിയുന്ന ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞർ. കടലാസ് നിർമാണത്തി
വെള്ളച്ചാട്ടങ്ങളുടെ സംസ്ഥാന സമ്മേളനം
ജില്ല: തൃശൂർ
കാഴ്ച: കാട്, വെള്ളച്ചാട്ടം
പ്രത്യേകത: നിരവധി വെള്ളച്ചാട്ടങ്ങൾ
ഒറ്റ പോക്കിൽ ഒരു ലോഡ് വെള്ളച്ചാ
തിരക്കിനിടയിലും ബാന്ദ്ര ഭക്തിസാന്ദ്രം
ക്രിസ്തുമതം ഇന്ത്യയില്‍ അതിന്റെ ആത്മീയയാത്ര തുടങ്ങിയത് ദക്ഷിണേന്ത്യയിലൂടെയായതിനാല് ആദ്യകാല ക്രിസ്ത്യന്‍ പള്ളികളി
എഐ മനുഷ്യന്റെ പണിതീർക്കും
മനുഷ്യതലത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) എന്നറിയപ്പെടുന്ന ആർട്ടിഫിഷൽ ജനറൽ ഇന്റലിജൻസ് (എജിഐ) 2030ഓടെ മനുഷ്യ
മലകൾ കോട്ട കെട്ടിയ കോട്ടത്താവളം
ജില്ല: കോട്ടയം
കാഴ്ച: വെള്ളച്ചാട്ടം, പ്രകൃതിദൃശ്യം
പ്രത്യേകത: വ്യൂ പോയിന്റ്
വാഗമൺ എല്ലാവരും പോകുന്ന സ്ഥലമ
ഡേയ്, അണ്ണനെ പാത്തിയാഡാ?!
തമിൾ പീപ്പിൾസ് യാരാവത് ഇരുക്കാങ്കളാ നു പാക്ക വന്തേൻ.. ഇങ്ക പാത്താ തമിൾ പീപ്പിൾസ് താ അതികമാ ഇരുക്കാങ്ക... ലവ് ഫ്രം ത
കണ്ടലിൽ കണ്ടത്...
“തനിക്കുവേണ്ടിയല്ലാതെ തന്നെ നദി മഴവെള്ളം വഹിച്ചു കൊണ്ടൊഴുകുന്നു വൃക്ഷങ്ങളാകട്ടെ സ്വാദുള്ള ഫലങ്ങള്‍ സ്വയം ഭുജിക്കാതെ
ഉഗ്രനാണ് ഉരക്കൻപാറ!
ജില്ല: പത്തനംതിട്ട
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: വനഭംഗി, ട്രെക്കിംഗ്
സഞ്ചാരികളുടെ ശ്രദ്ധയിലേക്ക് ഇനിയും
പ്രകൃതിയുടെ ബാറ്റിംഗ് ധോണി ഹിൽസ്
പേരു കേൾക്കുന്പോൾ ക്രിക്കറ്റ് താരം ധോണിയെ ഒാർമ വന്നേക്കാം. ധോണിയുടെ ബാറ്റിംഗ് കാണുന്നതുപോലെ ത്രില്ലിംഗ് ആണ് ധോണിയിലേക്ക
വിജിഷ വിജയം
പുരുഷാധിപത്യം ഒരു യാഥാർഥ്യമാകാം. പക്ഷേ, പെണ്ണായി പിറന്നതുകൊണ്ടു സർഗവീഥിയിൽ തഴയപ്പെട്ടതായി ഒരിക്കലും അനുഭവപ്പ
കേൾക്കാം, ഗ്രീഷ്മഋതുരാഗങ്ങൾ
സമയം, ഋതുക്കൾ, മനസുകൾ... ഇവ മൂന്നിനുമൊപ്പം ചേർത്തുവയ്ക്കണം സംഗീതത്തെ. ചില പാട്ടുകൾ ചില പ്രത്യേക നേരങ്ങളിൽ, പ്രത്യേ
നടക്കാം, തോട്ടപ്പള്ളി ബീച്ചിൽ
ജില്ല: ആലപ്പുഴ
കാഴ്ച: ബീച്ച്, കടൽ, സ്പിൽവേ
പ്രത്യേകത: കറുപ്പും വെളുപ്പും കലർന്ന മണൽ
ഏഴഴകാണ് തോട്ടപ്പള്ളി
ഇതാ കടൽ കരയുന്നു!
മെഡിറ്ററേനിയൻ കടൽ (മധ്യധരണ്യാഴി) യൂറോപ്പിലെ ഏറ്റവും ആഴമേറിയ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു! അയോണിയൻ കടല
കൊടികുത്തിയ OOTY
ജില്ല: മലപ്പുറം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത: പുൽമേടുകൾ, തണുപ്പ്
മലപ്പുറം ജില്ലയ്ക്കും ച
കലിഫോർണിയയിൽനിന്നു കൈലാസം വരെ!
രാജകുമാരിയെന്നു പേരുള്ള, ഇന്ത്യൻ റാപ് റാണിയെന്നു വിശേഷണമുള്ള ഒരു ഗായികയുണ്ട്., അമേരിക്കയിൽ. ജനിച്ചത് ഇന്ത്യയിലല
മേഘം തൊട്ടുവിളിക്കും, ദേ അസ്തമയം
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, വ്യൂ പോയിന്റ്
പ്രത്യേകത: ഉദയാസ്തമയ കാഴ്ച
സാധാരണ അസ്തമയത്തിന്റെ ഭംഗി
ടണല്‍ നമ്പര്‍ 33 ശാന്തം, പക്ഷേ...
മലനിരകളും വിജനപ്രദേശങ്ങളുമൊക്കെ ദുരൂഹകഥകൾക്ക് ഇടമായി മാറുന്നത് സാധാരണമാണ്. കാര്‍പ്പാത്തിയന്‍ മലനിരകളും ഡ്രാ
കക്കയം കണ്ടാൽ മതിവരില്ല
ജില്ല: കോഴിക്കോട്
കാഴ്ച: ഡാം, പ്രകൃതിഭംഗി
പ്രത്യേകത: കുടുംബത്തോടൊപ്പം ചെലവഴിക്കാം
കണ്ടാൽ മതിവരാത്ത പ്രകൃ
ഉപേക്ഷിക്കപ്പെട്ട ജിപി ബ്ലോക്ക്
ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സ്ഥലമായതുകൊണ്ട് മീററ്റിന് ഇന്ത്യയുടെ ചരിത്രത്തില്‍ അതുല്യമായ സ്ഥാനമാണുള
വീടുകൾ കയറിയ പാട്ട് സിനിമയ്ക്കു പോയ കഥ
1974 കാലഘട്ടം. നമുക്കു പാട്ടുകൾ പാടി കുഷ്ഠരോഗികളുടെ ക്ഷേമത്തിനു വേണ്ടി കുറച്ചു ഫണ്ട് സംഘടിപ്പിച്ചാലോ? ചോദ്യം തൃശൂർ നെല്‍
വരുന്നൂ, രൂപമില്ലാത്ത ബാറ്ററി!ടൂത്ത് പേസ്റ്റ് പോലെ!
ടൂത്ത് പേസ്റ്റിനു സമാനമായ, ഏത് ആകൃതിയിലേക്കും മാറ്റാൻ കഴിയുന്ന ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞർ. കടലാസ് നിർമാണത്തി
വെള്ളച്ചാട്ടങ്ങളുടെ സംസ്ഥാന സമ്മേളനം
ജില്ല: തൃശൂർ
കാഴ്ച: കാട്, വെള്ളച്ചാട്ടം
പ്രത്യേകത: നിരവധി വെള്ളച്ചാട്ടങ്ങൾ
ഒറ്റ പോക്കിൽ ഒരു ലോഡ് വെള്ളച്ചാ
തിരക്കിനിടയിലും ബാന്ദ്ര ഭക്തിസാന്ദ്രം
ക്രിസ്തുമതം ഇന്ത്യയില്‍ അതിന്റെ ആത്മീയയാത്ര തുടങ്ങിയത് ദക്ഷിണേന്ത്യയിലൂടെയായതിനാല് ആദ്യകാല ക്രിസ്ത്യന്‍ പള്ളികളി
എഐ മനുഷ്യന്റെ പണിതീർക്കും
മനുഷ്യതലത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) എന്നറിയപ്പെടുന്ന ആർട്ടിഫിഷൽ ജനറൽ ഇന്റലിജൻസ് (എജിഐ) 2030ഓടെ മനുഷ്യ
മലകൾ കോട്ട കെട്ടിയ കോട്ടത്താവളം
ജില്ല: കോട്ടയം
കാഴ്ച: വെള്ളച്ചാട്ടം, പ്രകൃതിദൃശ്യം
പ്രത്യേകത: വ്യൂ പോയിന്റ്
വാഗമൺ എല്ലാവരും പോകുന്ന സ്ഥലമ
ഡേയ്, അണ്ണനെ പാത്തിയാഡാ?!
തമിൾ പീപ്പിൾസ് യാരാവത് ഇരുക്കാങ്കളാ നു പാക്ക വന്തേൻ.. ഇങ്ക പാത്താ തമിൾ പീപ്പിൾസ് താ അതികമാ ഇരുക്കാങ്ക... ലവ് ഫ്രം ത
കണ്ടലിൽ കണ്ടത്...
“തനിക്കുവേണ്ടിയല്ലാതെ തന്നെ നദി മഴവെള്ളം വഹിച്ചു കൊണ്ടൊഴുകുന്നു വൃക്ഷങ്ങളാകട്ടെ സ്വാദുള്ള ഫലങ്ങള്‍ സ്വയം ഭുജിക്കാതെ
ഉഗ്രനാണ് ഉരക്കൻപാറ!
ജില്ല: പത്തനംതിട്ട
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: വനഭംഗി, ട്രെക്കിംഗ്
സഞ്ചാരികളുടെ ശ്രദ്ധയിലേക്ക് ഇനിയും
പ്രകൃതിയുടെ ബാറ്റിംഗ് ധോണി ഹിൽസ്
പേരു കേൾക്കുന്പോൾ ക്രിക്കറ്റ് താരം ധോണിയെ ഒാർമ വന്നേക്കാം. ധോണിയുടെ ബാറ്റിംഗ് കാണുന്നതുപോലെ ത്രില്ലിംഗ് ആണ് ധോണിയിലേക്ക
വിജിഷ വിജയം
പുരുഷാധിപത്യം ഒരു യാഥാർഥ്യമാകാം. പക്ഷേ, പെണ്ണായി പിറന്നതുകൊണ്ടു സർഗവീഥിയിൽ തഴയപ്പെട്ടതായി ഒരിക്കലും അനുഭവപ്പ
കേൾക്കാം, ഗ്രീഷ്മഋതുരാഗങ്ങൾ
സമയം, ഋതുക്കൾ, മനസുകൾ... ഇവ മൂന്നിനുമൊപ്പം ചേർത്തുവയ്ക്കണം സംഗീതത്തെ. ചില പാട്ടുകൾ ചില പ്രത്യേക നേരങ്ങളിൽ, പ്രത്യേ
നടക്കാം, തോട്ടപ്പള്ളി ബീച്ചിൽ
ജില്ല: ആലപ്പുഴ
കാഴ്ച: ബീച്ച്, കടൽ, സ്പിൽവേ
പ്രത്യേകത: കറുപ്പും വെളുപ്പും കലർന്ന മണൽ
ഏഴഴകാണ് തോട്ടപ്പള്ളി
ഇതാ കടൽ കരയുന്നു!
മെഡിറ്ററേനിയൻ കടൽ (മധ്യധരണ്യാഴി) യൂറോപ്പിലെ ഏറ്റവും ആഴമേറിയ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു! അയോണിയൻ കടല
പശുവിൻ പാലിനെ വെല്ലാൻ പാറ്റാപ്പാൽ
മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കും... അതാണെന്റെ ജീവൻ ടോൺ' മോഹൻലാലിന്റെ പ്രസിദ്ധമായ കഥാപാത്രം ആടുതോമ പറയുന്ന ഡയല
മധുരമനോജ്ഞം
പുതുവര്‍ഷ ഹിറ്റ് രേഖാചിത്രത്തിൽ സാൾട്ട് ആൻഡ് പെപ്പർ നിഗൂഢവില്ലൻ. നുണക്കുഴിയില്‍ സൂപ്പർതാരം. ഏപ്രില്‍ റിലീസ് ലൗല
വിധിയല്ല, വിധുവാണ് താരം
വിധിയെ പഴിച്ചിരിക്കുന്നവർ, വിധിയെന്നു കരുതി ദുരിതങ്ങൾക്ക് കീഴ്വഴങ്ങി ജീവിക്കുന്നവർ, എന്തു ചെയ്തിട്ടും കാര്യമില്ല
അങ്ങ് തിരുവനന്തപുരത്തും ഉണ്ടെടാ മീശപ്പുലിമല!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത: ട്രെക്കിംഗ്, മേഘക്കൂട്ടം, കോടമഞ്ഞ്
മീ
തിക്കുറിശിക്കു മരണമുണ്ടോ?
മലയാള നാടകവേദിയിലും ചലച്ചിത്ര ലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച ആചാര്യനാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവ
കാവ ദ്വീപിലെ കാഴ്ചകൾ
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതി സൗന്ദര്യം
പ്രത്യേകത: പ്രകൃതിനടത്തം, ട്രെക്കിംഗ്
ഒറ്റ ദിവസം സുഹൃത്തുക്കൾക്ക
പ്രത്യാശയുടെ യാത്ര
ശൂന്യമായ മാനസങ്ങളിൽ പ്രത്യാശയുടെ തിരി തെളിക്കാൻ കഴിയുന്ന പുസ്തകം. ഒരു മാസം മുന്‍പ് ഫ്രാൻസിസ് മാർപാപ്പയുടേതായി പു
എഡാ ഷീരാ, ഭയങ്കരാ..!
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയില്‍നിന്നുള്ള സംഗീത വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരം ഇയാളാണ്- എഡ് ഷീരന്. ജനുവര
ഹ്രസ്വചിത്രങ്ങൾ കടന്നു വിനയകുമാര്‍ ബിഗ് സ്ക്രീനിലേക്ക്
സുഹൃത്തുക്കള്‍ ഒത്തു ചേർന്നു വർത്തമാനം പറഞ്ഞിരുന്നപ്പോൾ കിട്ടിയ കഥ തിരക്കഥയാക്കി. ഫോണില്‍ ഷൂട്ട് ചെയ്തു. തുടർന്നു ഹ്ര
കുസുമം ടീച്ചർ കാടിന്റെ മക്കൾക്ക് അക്ഷരപ്പൂന്തോട്ടം
കുസുമം ടീച്ചർ അട്ടപ്പാടിക്ക് വെറുമൊരു പൂവല്ല, ഒരു പൂന്തോട്ടമാണ്. ജീവിതത്തിൽ അറിവിന്റെ ഒരു പൂവ് എങ്കിലും കിട്ടിയെങ
Latest News
അടൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേർക്ക് പരിക്ക്
ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് നെഞ്ചിൽകൊണ്ടു; കൗമാരക്കാരന് ദാരുണാന്ത്യം
ഉച്ചഭക്ഷണത്തിന് മുട്ടക്കറി നൽകിയില്ല; ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു
ബിഎംഡബ്ല്യു കാര്‍ വാങ്ങി നൽകിയില്ല; യുവാവ് ജീവനൊടുക്കി
മണ്ണാർക്കാട്ട് ലോറി മറിഞ്ഞ് അപകടം; നാല് പേർക്ക് പരിക്ക്
Latest News
അടൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേർക്ക് പരിക്ക്
ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് നെഞ്ചിൽകൊണ്ടു; കൗമാരക്കാരന് ദാരുണാന്ത്യം
ഉച്ചഭക്ഷണത്തിന് മുട്ടക്കറി നൽകിയില്ല; ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു
ബിഎംഡബ്ല്യു കാര്‍ വാങ്ങി നൽകിയില്ല; യുവാവ് ജീവനൊടുക്കി
മണ്ണാർക്കാട്ട് ലോറി മറിഞ്ഞ് അപകടം; നാല് പേർക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top