Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വയലിൻ ലഹരി
വയലിൻ വിദ്വാന്മാരിലെ മഹാഗുരുവാണ് നെടുമങ്ങാട് ശിവാനന്ദൻ. രാജ്യത്ത് ഏറ്റവുമധികം പ്രഫഷണൽ കർണാട്ടിക് വയലിനിസ്റ്റുകളെ സൃഷ്ടിച്ചയാൾ. ഗുരുവായൂരിലെ ചെന്പൈ സംഗീതോത്സവത്തിന്റെ വയലിൻ വിഭാഗത്തിന് നാലരപ്പതിറ്റാണ്ടായി നാഥനായയാൾ.. വിശേഷണങ്ങൾക്കപ്പുറമാണ് പതിനായിരത്തിലേറെ വേദികളിൽ വയലിൻ വായിച്ച അദ്ദേഹത്തിന്റെ മഹത്വം. നെടുമങ്ങാട് ശിവാനന്ദൻ നവതിയുടെ നിറവിൽ...
ഏതാണ്ട് എട്ടുപതിറ്റാണ്ടു മുന്‍പാണ്. നെടുമങ്ങാട് അന്പലത്തിൽ അന്നൊരു ഹരികഥാ കാലക്ഷേപത്തിന് ഒരുക്കം നടക്കുന്നു. സംഗീതജ്ഞനും ഹാർമോണിസ്റ്റുമായ നെയ്യാറ്റിൻകര വാസുദേവൻ പിള്ളയും കുടുംബവും അന്പലത്തിനടുത്താണ് താമസം. അദ്ദേഹത്തിന്റെ അടുത്ത സ്നേഹിതൻ വിദ്വാൻ അനന്തകൃഷ്ണ ഭാഗവതരാണ് കഥപറയാൻ വരുന്നത്. ഹരികഥയ്ക്കൊപ്പം ശാസ്ത്രീയസംഗീതമാണ് അദ്ദേഹം ആലപിക്കുക പതിവ്.
വാസുദേവൻ പിള്ളയുടെ പന്ത്രണ്ടുകാരനായ മകൻ വയലിൻ വായിക്കുമെന്നറിഞ്ഞതും, എന്നാൽ അവൻ വായിക്കട്ടെ ഹരികഥയ്ക്ക് എന്നായി ഭാഗവതർ. വീട്ടിലെത്തി പിള്ള മകനോടു പറഞ്ഞു- എടാ, നീ ഇന്ന് അനന്തകൃഷ്ണ ഭാഗവതർക്കൊപ്പം വായിക്കണം. തനിക്ക് അതിനുള്ള അറിവില്ലല്ലോയെന്നു മടിച്ചുനിന്ന മകനോട് അച്ഛൻ തുടർന്നു- നീ പോയി വായിക്ക്! പതിറ്റാണ്ടുകൾക്കിപ്പുറമിരുന്ന് ആ സംഭവം ഓർമിക്കുന്പോൾ ആ മകന് ഇപ്പോഴും അത്ഭുതമാണ്. അന്ന് ആദ്യമായാണ് ഒരു വേദിയിൽ കയറി വായിച്ചത്.
അരങ്ങേറ്റം എന്നതൊന്നും വേറെയുണ്ടായിട്ടില്ല. എന്തു വായിച്ചു എങ്ങനെ വായിച്ചു എന്നൊന്നും ഇപ്പോൾ ഒരു പിടിയുമില്ല. പക്ഷേ അന്ന് അനന്തകൃഷ്ണ ഭാഗവതർ ആ ബാലന് ഒരു രൂപ സമ്മാനമായി നൽകി. വയലിനിൽനിന്നു കിട്ടിയ ആദ്യത്തെ സന്പാദ്യം. അമൂല്യമായ ഒരു രൂപ!. ഇന്ന് അസംഖ്യം കോടികൾക്കപ്പുറം മൂല്യമുള്ള ശിഷ്യസന്പത്തിനുടമയാണ് അന്നത്തെ ആ ബാലൻ- വയലിൻ ഇതിഹാസം രാഗരത്നം നെടുമങ്ങാട് ശിവാനന്ദൻ.
ചുറ്റിലും സംഗീതം
തിരുവനന്തപുരത്തെ പേരെടുത്ത സംഗീജ്ഞൻ അയ്യാച്ചി ഭാഗവതരുടെ ശിഷ്യനായിരുന്ന അച്ഛൻ വാസുദേവൻ പിള്ളയിൽനിന്നാണ് എട്ടാം വയസിൽ ശിവാനന്ദൻ സംഗീതപഠനം ആരംഭിച്ചത്. വായ്പ്പാട്ടും വയലിനും. അന്ന് കുടുംബത്തിലെ എല്ലാ വഴികളിലും സംഗീതമാണ്.
മുത്തച്ഛൻ, അച്ഛന്റെ സഹോദരിമാർ.. എല്ലാവരും സംഗീതജ്ഞർ. വീണാ വിദ്വാനായ ജ്യേഷ്ഠനും മൃദംഗവാദകനായ അനുജനും പാട്ടുകാരായ സഹോദരിമാരുമടക്കം തുടർന്നും ചുറ്റും നിറഞ്ഞുനിന്നത് സംഗീതം. 1950ൽ തിരുവനന്തപുരം മ്യൂസിക് കോളജിൽ ഗാനഭൂഷണത്തിനു ചേർന്നു. ശെമ്മാങ്കുടി ശ്രീനിവാസയ്യർ ഉൾപ്പെടെ മഹാന്മാരായ ഗുരുക്കന്മാർ. ഗാനഭൂഷണത്തിനു സബ് ആയി വീണ. അപ്പോഴും വയലിൻ നെഞ്ചോടു ചേർന്നിരുന്നു.
ഗാനഭൂഷണത്തിനുശേഷം അക്കാലത്തെ പ്രശസ്ത വയലിനിസ്റ്റ് വിരുദുനഗർ ഗണപതിയ പിള്ളയുടെ ശിഷ്യനായി ഗുരുകുല സന്പ്രദായത്തിൽ വയലിൻ പഠിച്ചു. വയലിൻ ഇതിഹാസം കുംഭകോണം രാജമാണിക്കം പിള്ളയുടെ ശിഷ്യനായിരുന്നു ഗണപതിയ പിള്ള. സ്വരത്തിനും സാഹിത്യത്തിനും ഒരേപോലെ പ്രാധാന്യം കൊടുക്കുന്ന ആ മഹത്തായ ശൈലിതന്നെയാണ് ശിവാനന്ദൻ തന്റെ ശിഷ്യരിലേക്കും പകർന്നത്.
കേൾവിക്കു പ്രാധാന്യം
പഠനകാലത്ത് കച്ചേരികൾ കേൾക്കാൻ കിലോമീറ്ററുകൾ നടന്നുപോയിരുന്ന ചരിത്രമുണ്ട് ശിവാനന്ദന്. കച്ചേരികഴിഞ്ഞ് ഇരുപതിലേറെ കിലോമീറ്റർ നടന്നാണ് വീടുപറ്റാറുള്ളത്. പലപ്പോഴും അച്ഛനും കൂടെക്കാണും. സംഗീതം കേൾക്കുന്നതിന്റെ പ്രാധാന്യം ഗുരു പറയുന്പോൾ ശിവാനന്ദന് ഈ നടത്തം ഓർമവരും.
നല്ല കച്ചേരി കേട്ടാൽ പത്തിൽ ഒന്‍പതും നമുക്കു സ്വീകരിക്കാനാവും. ബാക്കിയുള്ള ഒന്ന് മോശം കച്ചേരിയാണെങ്കിൽപ്പോലും കിട്ടും- അച്ഛൻ പറഞ്ഞുകൊടുത്തിരുന്നത് ഇങ്ങനെ. കേൾവിയും ചിട്ടയായ പരിശീലനവുമാണ് കച്ചേരികൾക്ക് തോന്നുംപോലെ അക്കന്പനി ചെയ്യാൻ പാടില്ലെന്ന തിരിച്ചറിവിലേക്കു നയിച്ചത്.
ഇരുപതു വയസു തികയുംമുന്പ് സർക്കാർ ജോലികിട്ടി. ചേർത്തല ഓടന്പള്ളി സ്കൂളിൽ സംഗീതാധ്യാപകനായി നിയമനം. അന്നാണ് ആദ്യമായി വീട്ടിൽനിന്നു മാറിനിൽക്കുന്നത്. അക്കാലത്ത് ചേർത്തലയിലും പരിസരങ്ങളിലും നിരവധി കച്ചേരികൾ നടക്കാറുണ്ട്. എന്നാൽ വയലിൻ വായിക്കാൻ ആവശ്യത്തിന് ആളില്ലായിരുന്നു.
പലപ്പോഴും കോയന്പത്തൂരിൽനിന്നാണ് വയലിനിസ്റ്റുകളെ കൊണ്ടുവരിക. അങ്ങനെ ശിവാനന്ദന് കൈനിറയെ അവസരങ്ങൾ വന്നു. വർഷത്തിൽ നാനൂറിലേറെ കച്ചേരികൾക്കു വായിച്ചു. പിന്നീട് ഒട്ടുമിക്ക സംഗീതജ്ഞർക്കൊപ്പവും അദ്ദേഹം വേദികളിലെത്തി. രാജ്യത്തിനകത്തും പുറത്തുമായി ധന്യമായ വേദികൾ. ഒപ്പം ആയിരക്കണക്കിനു ശിഷ്യരിലേക്ക് വയലിൻനാദം പകരുകയും ചെയ്തു.
ഇന്ന് അറിയപ്പെടുന്ന വയലിൻവാദകരിൽ മിക്കവാറുംപേരുടെ ഗുരു നെടുമങ്ങാട് ശിവാനന്ദനാണ്., അല്ലെങ്കിൽ ഗുരുവിന്റെ ഗുരു! താൻ ശീലിച്ച ചിട്ടയും സ്വരങ്ങളിലെ സൂക്ഷ്മതയും തെളിച്ചവും ശിഷ്യരിലേക്കു പകരാൻ അതീവ ശ്രദ്ധാലുവാണ് അദ്ദേഹം. ഗുരുവായൂരിലെ ചെന്പൈ സംഗീതോത്സവ വേദിയിൽ നാലരപ്പതിറ്റാണ്ടുകാലമാണ് വയലിൻ വിഭാഗത്തിന് അദ്ദേഹം നേതൃത്വം നൽകിയത്.
പുലർച്ചെ തുടങ്ങി പാതിരാ കഴിഞ്ഞും നീളുന്ന കച്ചേരികൾക്കു വായിക്കാൻ ഒരു മടിയുമില്ലാതെ കൂടെനിൽക്കുന്ന, പ്രമുഖർ ഉൾപ്പെടെയുള്ള ശിഷ്യന്മാർ അദ്ദേഹത്തിന് അഭിമാനമാണ്. വിലാസിനി അമ്മയാണ് അദ്ദേഹത്തിന്റെ പത്നി. സതീഷ് ബാബു, സന്തോഷ് ബാബു, ഡോ. സിന്ധു ദിലീപ് എന്നിവർ മക്കൾ. പ്രശസ്തയായ വയലിൻ വിദുഷിയും അധ്യാപികയുമാണ് സിന്ധു.
സമയമുണ്ടോ?
വയലിൻ പഠിക്കണമെന്ന മോഹവുമായി മുന്നിലെത്തുന്നവരോട് നെടുമങ്ങാട് ശിവാനന്ദൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്- പരിശീലിക്കാൻ സമയമുണ്ടോ? ഉണ്ടെങ്കിൽ മാത്രം ഇങ്ങോട്ടു വന്നാൽമതി. ദിവസവും ചുരുങ്ങിയത് ഒരു മണിക്കൂർനേരം മാറ്റിവയ്ക്കണം. സമയംകിട്ടിയില്ല സാർ എന്നു പറയാൻ പാടില്ല. സംഗീതമൊഴികെ യാതൊരുവിധ ലഹരിയും പാടില്ല എന്നത് രണ്ടാമത്തെ നിർബന്ധം. ഒരു ലഹരിയും കൈകൊണ്ടുതൊടാതെ ഞാൻ ഇത്രനാൾ ജിവിച്ചല്ലോ, ശിഷ്യരും അങ്ങനെ ആവണമെന്നാണ് ആഗ്രഹം- അദ്ദേഹം പറയുന്നു.
മാതൃകയാക്കാവുന്ന വ്യക്തിത്വമെന്നാണ് ഗുരുവിനെക്കുറിച്ച് ശിഷ്യരും പറയുന്നത്. മണിക്കൂറുകൾ നീണ്ടുപോകുന്ന ക്ലാസുകളിൽ എല്ലാവർക്കും ഒരേ പരിഗണനയാണ്. പാഠങ്ങൾ അദ്ദേഹംതന്നെ എഴുതി തയാറാക്കിത്തരും. വലിപ്പച്ചെറുപ്പമില്ലാതെ ഏതു സംഗീതജ്ഞർക്കൊപ്പവും വായിക്കാനെത്തും. ശിഷ്യരുടെ വായനകേട്ട് മുഖസ്തുതി പറയുന്ന ഏർപ്പാടില്ല. ഇന്നയിന്ന സ്ഥലങ്ങളിൽ തെറ്റി, കൂടുതൽ നന്നാക്കാമായിരുന്നു എന്ന് ഉപദേശിക്കും- ശിഷ്യരുടെ പക്ഷം.
ശിവാനന്ദലഹരി
ഇന്ന് ചേർത്തലയിൽ നടക്കുന്ന നവതി ആഘോഷത്തിൽ ശിഷ്യർ അദ്ദേഹത്തോടൊപ്പം വയലിൻ വായിക്കും. ഹിൽടോപ് കണ്വൻഷൻ സെന്ററിൽ രാവിലെ എട്ടരമുതലാണ് ആഘോഷ പരിപാടികൾ. വൈകീട്ട് ആറിന് ലാൽഗുഡി ജി.ജെ.ആർ. കൃഷ്ണൻ, ലാൽഗുഡി വിജയലക്ഷ്മി എന്നിവരുടെ വയലിൻ ഡ്യുയറ്റും അരങ്ങേറും.
പൂവാർ ദ്വീപിൽ പോകാം...
ജില്ല: തിരുവനന്തപുരം
കാഴ്ച: ദ്വീപ്, ബീച്ചുകൾ, വിനോദങ്ങൾ, താമസം
പ്രത്യേകത: സുഖകരമായ കാലാവസ്ഥ, വിശ്രമസങ്കേതം
ഇരിക്കുന്ന മത്സ്യകന്യക, ചിരിക്കുന്ന ജോൺസ്
മത്സ്യകന്യക, അമ്മയും കുഞ്ഞും, ക്രൂശിതരൂപം, നന്ദിശില്പം, തേനീച്ചശില്പം, ശിവശില്പം... ഇങ്ങനെ കാൽ നൂറ്റാണ്ടിനുള്ളിൽ ജോൺ
വല്ലം നിറയെ കാഴ്ച, മീൻവല്ലം!
ജില്ല: പാലക്കാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: കുളിർമയുള്ള
അന്തരീക്ഷം
പാലക്കാട് കരിമ്പ ഗ്രാമപഞ
എല്ലാം കളറാക്കിയ ബ്രൊക്കാർദ് !
കേരളത്തിൽ പത്രത്തിൽ കളർ ഫോട്ടോകൾ അച്ചടിക്കാൻ ആദ്യമായി കളർ ബ്ലോക്കുകൾ നിർമിച്ച അതുല്യ പ്രതിഭ. ചാവറയച്ചന്റെ ഇന
സുന്ദലാൻഡിലെ തലയോട്ടി പറയുന്നത്
മനുഷ്യകുലത്തിന്റെ പൂർവികനായ ഹോമോ ഇറക്റ്റസിന്റെ തലയോട്ടി കണ്ടെത്തിയിരിക്കുന്നു ശാസ്ത്രജ്ഞർ. ഇന്തോനേഷ്യയിലെ ജാവ, മ
നിറങ്ങളുടെ ചൈതന്യത്തിന് ഒരു കഥ പറയാനുണ്ട്
മത്സരങ്ങളിൽ സമ്മാനവുമായി മടങ്ങുന്ന മകൾക്കൊപ്പം നടന്നുനീങ്ങുന്പോൾ കൃത്രിമക്കാൽ സമ്മാനിക്കുന്ന അസ്വസ്ഥതകൾ ഈ അമ്
അർജിത് സിംഗ് ടോട്ടനത്തിലേക്ക്!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ പ്രശസ്തമായ ടോട്ടനം ക്ലബിൽ ഇന്ത്യൻ ഗായകൻ അർജിത് സിംഗിന് എന്താണു കാര്യം! പാട്ടിന
കൊടികുത്തിയ OOTY
ജില്ല: മലപ്പുറം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത: പുൽമേടുകൾ, തണുപ്പ്
മലപ്പുറം ജില്ലയ്ക്കും ച
കലിഫോർണിയയിൽനിന്നു കൈലാസം വരെ!
രാജകുമാരിയെന്നു പേരുള്ള, ഇന്ത്യൻ റാപ് റാണിയെന്നു വിശേഷണമുള്ള ഒരു ഗായികയുണ്ട്., അമേരിക്കയിൽ. ജനിച്ചത് ഇന്ത്യയിലല
മേഘം തൊട്ടുവിളിക്കും, ദേ അസ്തമയം
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, വ്യൂ പോയിന്റ്
പ്രത്യേകത: ഉദയാസ്തമയ കാഴ്ച
സാധാരണ അസ്തമയത്തിന്റെ ഭംഗി
ടണല്‍ നമ്പര്‍ 33 ശാന്തം, പക്ഷേ...
മലനിരകളും വിജനപ്രദേശങ്ങളുമൊക്കെ ദുരൂഹകഥകൾക്ക് ഇടമായി മാറുന്നത് സാധാരണമാണ്. കാര്‍പ്പാത്തിയന്‍ മലനിരകളും ഡ്രാ
കക്കയം കണ്ടാൽ മതിവരില്ല
ജില്ല: കോഴിക്കോട്
കാഴ്ച: ഡാം, പ്രകൃതിഭംഗി
പ്രത്യേകത: കുടുംബത്തോടൊപ്പം ചെലവഴിക്കാം
കണ്ടാൽ മതിവരാത്ത പ്രകൃ
ഉപേക്ഷിക്കപ്പെട്ട ജിപി ബ്ലോക്ക്
ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സ്ഥലമായതുകൊണ്ട് മീററ്റിന് ഇന്ത്യയുടെ ചരിത്രത്തില്‍ അതുല്യമായ സ്ഥാനമാണുള
വീടുകൾ കയറിയ പാട്ട് സിനിമയ്ക്കു പോയ കഥ
1974 കാലഘട്ടം. നമുക്കു പാട്ടുകൾ പാടി കുഷ്ഠരോഗികളുടെ ക്ഷേമത്തിനു വേണ്ടി കുറച്ചു ഫണ്ട് സംഘടിപ്പിച്ചാലോ? ചോദ്യം തൃശൂർ നെല്‍
വരുന്നൂ, രൂപമില്ലാത്ത ബാറ്ററി!ടൂത്ത് പേസ്റ്റ് പോലെ!
ടൂത്ത് പേസ്റ്റിനു സമാനമായ, ഏത് ആകൃതിയിലേക്കും മാറ്റാൻ കഴിയുന്ന ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞർ. കടലാസ് നിർമാണത്തി
വെള്ളച്ചാട്ടങ്ങളുടെ സംസ്ഥാന സമ്മേളനം
ജില്ല: തൃശൂർ
കാഴ്ച: കാട്, വെള്ളച്ചാട്ടം
പ്രത്യേകത: നിരവധി വെള്ളച്ചാട്ടങ്ങൾ
ഒറ്റ പോക്കിൽ ഒരു ലോഡ് വെള്ളച്ചാ
തിരക്കിനിടയിലും ബാന്ദ്ര ഭക്തിസാന്ദ്രം
ക്രിസ്തുമതം ഇന്ത്യയില്‍ അതിന്റെ ആത്മീയയാത്ര തുടങ്ങിയത് ദക്ഷിണേന്ത്യയിലൂടെയായതിനാല് ആദ്യകാല ക്രിസ്ത്യന്‍ പള്ളികളി
എഐ മനുഷ്യന്റെ പണിതീർക്കും
മനുഷ്യതലത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) എന്നറിയപ്പെടുന്ന ആർട്ടിഫിഷൽ ജനറൽ ഇന്റലിജൻസ് (എജിഐ) 2030ഓടെ മനുഷ്യ
മലകൾ കോട്ട കെട്ടിയ കോട്ടത്താവളം
ജില്ല: കോട്ടയം
കാഴ്ച: വെള്ളച്ചാട്ടം, പ്രകൃതിദൃശ്യം
പ്രത്യേകത: വ്യൂ പോയിന്റ്
വാഗമൺ എല്ലാവരും പോകുന്ന സ്ഥലമ
ഡേയ്, അണ്ണനെ പാത്തിയാഡാ?!
തമിൾ പീപ്പിൾസ് യാരാവത് ഇരുക്കാങ്കളാ നു പാക്ക വന്തേൻ.. ഇങ്ക പാത്താ തമിൾ പീപ്പിൾസ് താ അതികമാ ഇരുക്കാങ്ക... ലവ് ഫ്രം ത
പൂവാർ ദ്വീപിൽ പോകാം...
ജില്ല: തിരുവനന്തപുരം
കാഴ്ച: ദ്വീപ്, ബീച്ചുകൾ, വിനോദങ്ങൾ, താമസം
പ്രത്യേകത: സുഖകരമായ കാലാവസ്ഥ, വിശ്രമസങ്കേതം
ഇരിക്കുന്ന മത്സ്യകന്യക, ചിരിക്കുന്ന ജോൺസ്
മത്സ്യകന്യക, അമ്മയും കുഞ്ഞും, ക്രൂശിതരൂപം, നന്ദിശില്പം, തേനീച്ചശില്പം, ശിവശില്പം... ഇങ്ങനെ കാൽ നൂറ്റാണ്ടിനുള്ളിൽ ജോൺ
വല്ലം നിറയെ കാഴ്ച, മീൻവല്ലം!
ജില്ല: പാലക്കാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: കുളിർമയുള്ള
അന്തരീക്ഷം
പാലക്കാട് കരിമ്പ ഗ്രാമപഞ
എല്ലാം കളറാക്കിയ ബ്രൊക്കാർദ് !
കേരളത്തിൽ പത്രത്തിൽ കളർ ഫോട്ടോകൾ അച്ചടിക്കാൻ ആദ്യമായി കളർ ബ്ലോക്കുകൾ നിർമിച്ച അതുല്യ പ്രതിഭ. ചാവറയച്ചന്റെ ഇന
സുന്ദലാൻഡിലെ തലയോട്ടി പറയുന്നത്
മനുഷ്യകുലത്തിന്റെ പൂർവികനായ ഹോമോ ഇറക്റ്റസിന്റെ തലയോട്ടി കണ്ടെത്തിയിരിക്കുന്നു ശാസ്ത്രജ്ഞർ. ഇന്തോനേഷ്യയിലെ ജാവ, മ
നിറങ്ങളുടെ ചൈതന്യത്തിന് ഒരു കഥ പറയാനുണ്ട്
മത്സരങ്ങളിൽ സമ്മാനവുമായി മടങ്ങുന്ന മകൾക്കൊപ്പം നടന്നുനീങ്ങുന്പോൾ കൃത്രിമക്കാൽ സമ്മാനിക്കുന്ന അസ്വസ്ഥതകൾ ഈ അമ്
അർജിത് സിംഗ് ടോട്ടനത്തിലേക്ക്!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ പ്രശസ്തമായ ടോട്ടനം ക്ലബിൽ ഇന്ത്യൻ ഗായകൻ അർജിത് സിംഗിന് എന്താണു കാര്യം! പാട്ടിന
കൊടികുത്തിയ OOTY
ജില്ല: മലപ്പുറം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത: പുൽമേടുകൾ, തണുപ്പ്
മലപ്പുറം ജില്ലയ്ക്കും ച
കലിഫോർണിയയിൽനിന്നു കൈലാസം വരെ!
രാജകുമാരിയെന്നു പേരുള്ള, ഇന്ത്യൻ റാപ് റാണിയെന്നു വിശേഷണമുള്ള ഒരു ഗായികയുണ്ട്., അമേരിക്കയിൽ. ജനിച്ചത് ഇന്ത്യയിലല
മേഘം തൊട്ടുവിളിക്കും, ദേ അസ്തമയം
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, വ്യൂ പോയിന്റ്
പ്രത്യേകത: ഉദയാസ്തമയ കാഴ്ച
സാധാരണ അസ്തമയത്തിന്റെ ഭംഗി
ടണല്‍ നമ്പര്‍ 33 ശാന്തം, പക്ഷേ...
മലനിരകളും വിജനപ്രദേശങ്ങളുമൊക്കെ ദുരൂഹകഥകൾക്ക് ഇടമായി മാറുന്നത് സാധാരണമാണ്. കാര്‍പ്പാത്തിയന്‍ മലനിരകളും ഡ്രാ
കക്കയം കണ്ടാൽ മതിവരില്ല
ജില്ല: കോഴിക്കോട്
കാഴ്ച: ഡാം, പ്രകൃതിഭംഗി
പ്രത്യേകത: കുടുംബത്തോടൊപ്പം ചെലവഴിക്കാം
കണ്ടാൽ മതിവരാത്ത പ്രകൃ
ഉപേക്ഷിക്കപ്പെട്ട ജിപി ബ്ലോക്ക്
ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സ്ഥലമായതുകൊണ്ട് മീററ്റിന് ഇന്ത്യയുടെ ചരിത്രത്തില്‍ അതുല്യമായ സ്ഥാനമാണുള
വീടുകൾ കയറിയ പാട്ട് സിനിമയ്ക്കു പോയ കഥ
1974 കാലഘട്ടം. നമുക്കു പാട്ടുകൾ പാടി കുഷ്ഠരോഗികളുടെ ക്ഷേമത്തിനു വേണ്ടി കുറച്ചു ഫണ്ട് സംഘടിപ്പിച്ചാലോ? ചോദ്യം തൃശൂർ നെല്‍
വരുന്നൂ, രൂപമില്ലാത്ത ബാറ്ററി!ടൂത്ത് പേസ്റ്റ് പോലെ!
ടൂത്ത് പേസ്റ്റിനു സമാനമായ, ഏത് ആകൃതിയിലേക്കും മാറ്റാൻ കഴിയുന്ന ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞർ. കടലാസ് നിർമാണത്തി
വെള്ളച്ചാട്ടങ്ങളുടെ സംസ്ഥാന സമ്മേളനം
ജില്ല: തൃശൂർ
കാഴ്ച: കാട്, വെള്ളച്ചാട്ടം
പ്രത്യേകത: നിരവധി വെള്ളച്ചാട്ടങ്ങൾ
ഒറ്റ പോക്കിൽ ഒരു ലോഡ് വെള്ളച്ചാ
തിരക്കിനിടയിലും ബാന്ദ്ര ഭക്തിസാന്ദ്രം
ക്രിസ്തുമതം ഇന്ത്യയില്‍ അതിന്റെ ആത്മീയയാത്ര തുടങ്ങിയത് ദക്ഷിണേന്ത്യയിലൂടെയായതിനാല് ആദ്യകാല ക്രിസ്ത്യന്‍ പള്ളികളി
എഐ മനുഷ്യന്റെ പണിതീർക്കും
മനുഷ്യതലത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) എന്നറിയപ്പെടുന്ന ആർട്ടിഫിഷൽ ജനറൽ ഇന്റലിജൻസ് (എജിഐ) 2030ഓടെ മനുഷ്യ
മലകൾ കോട്ട കെട്ടിയ കോട്ടത്താവളം
ജില്ല: കോട്ടയം
കാഴ്ച: വെള്ളച്ചാട്ടം, പ്രകൃതിദൃശ്യം
പ്രത്യേകത: വ്യൂ പോയിന്റ്
വാഗമൺ എല്ലാവരും പോകുന്ന സ്ഥലമ
ഡേയ്, അണ്ണനെ പാത്തിയാഡാ?!
തമിൾ പീപ്പിൾസ് യാരാവത് ഇരുക്കാങ്കളാ നു പാക്ക വന്തേൻ.. ഇങ്ക പാത്താ തമിൾ പീപ്പിൾസ് താ അതികമാ ഇരുക്കാങ്ക... ലവ് ഫ്രം ത
കണ്ടലിൽ കണ്ടത്...
“തനിക്കുവേണ്ടിയല്ലാതെ തന്നെ നദി മഴവെള്ളം വഹിച്ചു കൊണ്ടൊഴുകുന്നു വൃക്ഷങ്ങളാകട്ടെ സ്വാദുള്ള ഫലങ്ങള്‍ സ്വയം ഭുജിക്കാതെ
ഉഗ്രനാണ് ഉരക്കൻപാറ!
ജില്ല: പത്തനംതിട്ട
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: വനഭംഗി, ട്രെക്കിംഗ്
സഞ്ചാരികളുടെ ശ്രദ്ധയിലേക്ക് ഇനിയും
പ്രകൃതിയുടെ ബാറ്റിംഗ് ധോണി ഹിൽസ്
പേരു കേൾക്കുന്പോൾ ക്രിക്കറ്റ് താരം ധോണിയെ ഒാർമ വന്നേക്കാം. ധോണിയുടെ ബാറ്റിംഗ് കാണുന്നതുപോലെ ത്രില്ലിംഗ് ആണ് ധോണിയിലേക്ക
വിജിഷ വിജയം
പുരുഷാധിപത്യം ഒരു യാഥാർഥ്യമാകാം. പക്ഷേ, പെണ്ണായി പിറന്നതുകൊണ്ടു സർഗവീഥിയിൽ തഴയപ്പെട്ടതായി ഒരിക്കലും അനുഭവപ്പ
കേൾക്കാം, ഗ്രീഷ്മഋതുരാഗങ്ങൾ
സമയം, ഋതുക്കൾ, മനസുകൾ... ഇവ മൂന്നിനുമൊപ്പം ചേർത്തുവയ്ക്കണം സംഗീതത്തെ. ചില പാട്ടുകൾ ചില പ്രത്യേക നേരങ്ങളിൽ, പ്രത്യേ
നടക്കാം, തോട്ടപ്പള്ളി ബീച്ചിൽ
ജില്ല: ആലപ്പുഴ
കാഴ്ച: ബീച്ച്, കടൽ, സ്പിൽവേ
പ്രത്യേകത: കറുപ്പും വെളുപ്പും കലർന്ന മണൽ
ഏഴഴകാണ് തോട്ടപ്പള്ളി
ഇതാ കടൽ കരയുന്നു!
മെഡിറ്ററേനിയൻ കടൽ (മധ്യധരണ്യാഴി) യൂറോപ്പിലെ ഏറ്റവും ആഴമേറിയ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു! അയോണിയൻ കടല
പശുവിൻ പാലിനെ വെല്ലാൻ പാറ്റാപ്പാൽ
മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കും... അതാണെന്റെ ജീവൻ ടോൺ' മോഹൻലാലിന്റെ പ്രസിദ്ധമായ കഥാപാത്രം ആടുതോമ പറയുന്ന ഡയല
മധുരമനോജ്ഞം
പുതുവര്‍ഷ ഹിറ്റ് രേഖാചിത്രത്തിൽ സാൾട്ട് ആൻഡ് പെപ്പർ നിഗൂഢവില്ലൻ. നുണക്കുഴിയില്‍ സൂപ്പർതാരം. ഏപ്രില്‍ റിലീസ് ലൗല
വിധിയല്ല, വിധുവാണ് താരം
വിധിയെ പഴിച്ചിരിക്കുന്നവർ, വിധിയെന്നു കരുതി ദുരിതങ്ങൾക്ക് കീഴ്വഴങ്ങി ജീവിക്കുന്നവർ, എന്തു ചെയ്തിട്ടും കാര്യമില്ല
Latest News
അങ്കമാലിയിൽ മന്ത്രി വി.എൻ. വാസവന് നേരെ യൂത്ത്കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം
ടെക്സസിലെ മിന്നൽപ്രളയം ഭയപ്പെടുത്തുന്നതെന്ന് ട്രംപ്
കനത്ത മഴ; ഹിമാചൽപ്രദേശിൽ റോഡുകൾ തകർന്നു
ഇസ്രയേലിൽ ബത്തേരി സ്വദേശി ജീവനൊടുക്കിയ നിലയിൽ; ജോലി ചെയ്യുന്ന വീട്ടിലെ വയോധിക മരിച്ച നിലയിൽ
അടുത്ത സ്കൂൾ കലോത്സവത്തിനു തൃശൂർ വേദിയാകും, കായികമേള തലസ്ഥാനത്ത്
Latest News
അങ്കമാലിയിൽ മന്ത്രി വി.എൻ. വാസവന് നേരെ യൂത്ത്കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം
ടെക്സസിലെ മിന്നൽപ്രളയം ഭയപ്പെടുത്തുന്നതെന്ന് ട്രംപ്
കനത്ത മഴ; ഹിമാചൽപ്രദേശിൽ റോഡുകൾ തകർന്നു
ഇസ്രയേലിൽ ബത്തേരി സ്വദേശി ജീവനൊടുക്കിയ നിലയിൽ; ജോലി ചെയ്യുന്ന വീട്ടിലെ വയോധിക മരിച്ച നിലയിൽ
അടുത്ത സ്കൂൾ കലോത്സവത്തിനു തൃശൂർ വേദിയാകും, കായികമേള തലസ്ഥാനത്ത്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top