Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഇളങ്കാറ്റും സുഗന്ധവും വരയ്ക്കുമ്പോൾ
മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ചിത്രരചനാരീതി പിന്തുടരുകയാണ് വർക്കല സ്വദേശിയായ ഷാജുറ്റി. കാന്‍വാസില്‍ മിസ്യൂണ് എന്ന പശ പുരട്ടിയശേഷം അവയില്‍ വിദേശനിര്‍മിതമായ നേര്‍ത്ത സ്വര്‍ണ പേപ്പറുകള്‍ പതിപ്പിച്ചാണ് ഈ ചിത്രകാരൻ പെയിന്റിംഗുകൾ ഒരുക്കുന്നത്...
ഒരു പൂവ് വിടര്‍ന്ന് സുഗന്ധം പൊഴിക്കുന്നത് എങ്ങനെയാണെന്ന് വാക്കുകള്‍കൊണ്ട് പറയുക അസാധ്യം. മുല്ലപ്പൂവിന്റെ സുഗന്ധം നമ്മള് അനുഭവിക്കുകയാണ്. അതുപോലെതന്നെയാണ് ഇളംകാറ്റിന്റെ തലോടലും. പ്രപഞ്ചത്തിലെ ചില അനുഭൂതികള്‍ അങ്ങനെയാണ്. വാക്കുകള്‍ കൊണ്ട് വര്‍ണിക്കുക എളുപ്പമല്ല.
ഒരു ചിത്രകാരന് തന്റെ കാന്‍വാസില്‍ വരച്ചിടുന്ന ചിത്രങ്ങളും ഇതുപോലെ സൗന്ദര്യാനുഭവമാണെന്ന് പ്രശസ്ത ചിത്രകാരന് ഷാജുറ്റി പറയുന്നു. ഈ സ്വപ്ന സൗന്ദര്യത്തെ വിശദമാക്കാന്‍ കഴിയാത്തതിനാല്‍ തന്നെ തന്റെ പെയിന്റിംഗുകള്‍ക്ക് ചിത്രകാരന് പേരുകള്‍ നല്‍കാറില്ല. കഴിഞ്ഞ നാല്പതു വര്‍ഷത്തിലധികമായി ഷാജുറ്റി വരച്ച ചിത്രങ്ങളെല്ലാംതന്നെ അടിക്കുറിപ്പുകള്‍ ഇല്ലാത്തതാണ്.
കാന്‍വാസിനു മുന്നില്‍ നിൽക്കുമ്പോള് ഒരന്വേഷകനാണ് പലപ്പോഴും ചിത്രകാരന്. സ്വപ്നസഞ്ചാരങ്ങളിലൂടെ രാഗസാന്ദ്രതയിലൂടെ വര്‍ണങ്ങള്‍ കാന്‍വാസുകളിലേക്കു ഒഴുകിയെത്തുന്ന നിമിഷങ്ങള്‍. അതുകൊണ്ടുതന്നെ ഒരു തുടര്‍ച്ചയാണ് പെയിന്റിംഗുകള്‍, ഒരു സൃഷ്ടി പൂര്‍ണമാവുന്നത് ആസ്വാദകനിലൂടെയാണെന്നും ഷാജുറ്റി പറയുന്നു.
ചിത്രങ്ങള്‍ക്കു താഴെ പേരുകള്‍ നല്‍കുന്നത് കാഴ്ചക്കാരുടെ ആസ്വാദനതലത്തെ പരിമിതപ്പെടുമെന്ന അഭിപ്രായമാണ് ചിത്രകാരന്. ഒരു പെയിന്റിംഗ് രൂപപ്പെടുന്നത് പലപ്പോഴും അദൃശ്യമായ ഏതോ സ്വാധീനങ്ങളിലൂടെയാണ്. തീര്‍ച്ചയായും ചിത്രകാരന്റെ മനസില്‍ ഒരു രൂപമോ ആശയമോ ഉണ്ടാവും. എന്നാല്‍ കാന്‍വാസിലേക്ക് ബ്രഷ് ചലിപ്പിക്കുമ്പോള്‍ ചിത്രകാരന് പോലുമറിയാത്ത വര്‍ണവിസ്മയം അവിടെ ഉണര്‍ന്നുവരും. ആസ്വാദകരുടെ ഉള്പ്രപഞ്ചമാണ് പിന്നീട് അതേറ്റുവാങ്ങുന്നത്.
അടുത്തയിടെ കോഴിക്കോട് ലളിതകലാ അക്കാഡമിയുടെ ആര്‍ട്ട് ഗാലറിയില്‍ ഷാജുറ്റി നടത്തിയ റിഫ്ലക്ഷന് പെയിന്റിംഗുകളുടെ പ്രദര്‍ശനം ചിത്രകലാരംഗത്തുതന്നെ പുതിയൊരു ചുവടുവയ്പ്പായിരുന്നു. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പ്രതലത്തിലാണ് കേരളത്തിന്റെ ചാരുതയാര്‍ന്ന ആമ്പല്‍പ്പൂക്കളും താമരപ്പൂക്കളും ചിത്രകാരന് വരച്ചുവച്ചത്.
കാന്‍വാസില്‍ മിസ്യൂണ് എന്ന പശ പുരട്ടിയശേഷം അവയില്‍ വിദേശനിര്‍മിതമായ നേര്‍ത്ത സ്വര്‍ണ പേപ്പറുകള്‍ (ഇമിറ്റേറ്റിംഗ് ഗോള്‍ഡ് പേപ്പര്‍) പതിപ്പിച്ചുവച്ച് സൃഷ്ടിക്കുന്ന പെയിന്റിംഗുകളാണിത്. സ്വര്ണപേപ്പറിന്റെ അടരുകളില്‍ വാര്‍ണിഷിന്റെ നേര്‍ത്ത ആവരണം നല്‍കിയശേഷം ആമ്പല്പ്പൂക്കളെയും താമരയെയും സ്കെച്ച് ചെയ്യുകയായിരുന്നു. നന്നായി നേര്‍പ്പിച്ച എണ്ണച്ചായം കൊണ്ടാണ് പൂക്കള്‍ക്കു വര്‍ണഭംഗി പകര്‍ന്നത്.
ഗാലറിയിലെ സ്പോട്ട് ലൈറ്റില്‍ നിന്നുള്ള വെളിച്ചം ഈ പ്രതലത്തില്‍ പതിക്കുമ്പോള്‍ ഉണ്ടാകുന്ന വര്‍ണ പ്രപഞ്ചം പുതിയൊരു അനുഭവമായിരുന്നു. ഗള്‍ഫില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ ഇന്റീരിയര്‍ ആര്‍ട്ട് ഡിസൈനറായി പ്രവര്‍ത്തിച്ചതിന്റെ പരിചയമാണ് പുതിയ പ്രതല സൃഷ്ടിയിലേക്കു ചിത്രകാരനെ എത്തിച്ചത്. അബുദാബിയിലെ കാപിറ്റല്‍ മാളിലെ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് കോഴിക്കോട് റിഫ്ലക്ഷന് പെയിന്റിംഗ് പ്രദര്‍ശനം നടത്തിയത്.
തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയ്ക്കടുത്ത് ചാവര്‍കോട് സ്വദേശിയാണ് ഷാജുറ്റി. കല്ലമ്പലത്തെ ഇന്ത്യന്‍ ഫൈന്‍ ആര്‍ട്സ് എന്ന സ്ഥാപനത്തില്‍നിന്നു ചിത്രകലാപഠനം പൂര്‍ത്തിയാക്കിയ ഷാജുറ്റി ആദ്യകാലത്ത് യഥാതഥ ചിത്രങ്ങള്‍ ആണ് വരച്ചിരുന്നത്.
പ്രശസ്ത ചിത്രകാരന് കെ. ജയപാല പണിക്കരുമായുള്ള അടുപ്പമാണ് അമൂര്ത്തചിത്രലോകത്തേക്ക് കൂട്ടുന്നത്. ജീവിത സങ്കീര്‍ണതകള്‍ക്കു അമൂര്‍ത്തഭാവം പകര്‍ന്ന കുറേയധികം പെയിന്റിംഗുകള്‍ തീര്‍ത്തിട്ടുണ്ട്. ഡല്‍ഹി, മുംബൈ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രദര്‍ശനവും നടത്തി.
ആസ്വാദകനു കാഴ്ചയുടെ അനുഭവം നല്‍കുക, പുതിയ ആസ്വാദന തലത്തിലേക്കു മനസുകളെ ഉയര്‍ത്തുക എന്നതാണ് ഒരു ചിത്രകാരന്റെ പ്രധാന ധര്‍മമെന്ന് ഷാജുറ്റി പറയുന്നു.
കളറാകട്ടെ ഓണം!
എന്തിനും വേണം ഒരു മൂഡ്. ഉണ്ണാനും ഉറങ്ങാനും ആഘോഷിക്കാനും മൂഡില്ലെങ്കിൽ വയ്യ. ഓണത്തിന് എന്തെല്ലാം മൂഡുകളാണ്... അത്തം മ
നല്ലോണം, രുചി!
രുചികളുടെ ആഘോഷംകൂടിയാണ് ഓണം. റെഡിമെയ്ഡ് ഓണസദ്യ കിറ്റുകൾ വിപണിയിൽ സുലഭമാണെങ്കിലും സ്വന്തമായി ചേരുവകളൊരുക്ക
പാട്ടിന്റെ ചാകര!
1966 ഓഗസ്റ്റ് 19നാണ് വിഖ്യാത സിനിമ ചെമ്മീൻ പ്രദർശനത്തിനെത്തിയത്. ആ സിനിമയും അതിലെ പാട്ടുകളും തലമുറകൾക്ക് ഒരു വി
ഇരവിൻ കണ്ണീർ നീ...
പുതിയൊരു ഹാഷ്ടാഗ് അടുത്തകാലത്ത് സോഷ്യൽ മീഡിയയില്‍ ട്രെൻഡിംഗായി- #bringbackchinmayi. തിരികെകൊണ്ടുവരാൻ ചിന്മയി എവി
സ രി ഗ... മാളവിക!
മൂന്നു റിയാലിറ്റി ഷോകളിലെ വിജയി... പതിനായിരം മണിക്കൂറുകൾ പിന്നിട്ട് ഓൺലൈൻ സംഗീതാധ്യാപനം... ഗായിക മാളവിക അനിൽകു
മിഗ് 21: വിശ്വസ്തനായ പോരാളി
സെപ്റ്റംബർ 19ന് മിഗ് 21ന്റെ ഇന്ത്യൻ വായുസേനയിലെ അവസാന സ്ക്വാഡ്രനായ 23 സ്ക്വാഡ്രൻ പാന്തേഴ്സിനു ചണ്ഡിഗഡിൽ യാത്രയയപ്പ
സ്നേഹത്തിന് ഒരേ മൂപ്പ്
ആഫ്രിക്ക മുതൽ അമേരിക്കവരെയും, ആമസോണ്‍ മുതൽ അട്ടപ്പാടിവരെയുമുള്ള പ്രദേശങ്ങളിൽ വസിക്കുന്ന ഗോത്ര വർഗങ്ങൾക്ക് പ
സൂര്യകവിതകളുടെ ഹേമന്തം
പ്രഭാതത്തിലും സായന്തനത്തിലും ഓരോ കവിതകൾവീതം... അതും പ്രകൃതിയുടെ ഊർജകേന്ദ്രമായ സൂര്യനെക്കുറിച്ച്... പ്രത്യൂഷ കീർത്
ഉദയനാണ് താരം
ചിത്രകലയുടെ വേറിട്ട വഴികളിലൂടെയാണ് ടി.ആർ. ഉദയകുമാറിന്റെ സഞ്ചാരം. പ്രമുഖരുടെ അടക്കം രണ്ടായിരത്തോളം പുസ്തകങ്ങ
കര്‍ണൂല്‍ ഗുഹകളിൽ ഒളിച്ചിരിക്കുന്നത്
ഇന്ത്യയുടെ ചരിത്രം എന്നത് സിന്ധുനദീതട സംസ്കാരത്തില്‍നിന്നാണ് തുടങ്ങുന്നതെങ്കിലും അതിനും മുന്‍പൊരു കാലഘട്ടമുണ്ടായി
പേടിയുടെ മതിലുകൾ തകർക്കുന്ന പാട്ടുകാരൻ
റാപ്പർമാർ അരങ്ങുവാഴുന്ന കാലമാണ്. ആരാധകരുടെ പ്രിയപ്പെട്ട വേടനും മലയാളി വേരുകളുമായി ലോകത്തേക്കു വളർന്ന ഹനുമാ
കണ്ടിട്ടും കണ്ടിട്ടും പോരാതായി...!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിദൃശ്യം
പ്രത്യേകത:
വ്യൂ പോയിന്റ്, ട്രെക്കിംഗ്
സീതാർകുണ്ട് വ്യൂ പോയിന്റ്.
ഓർമകളിലെ നന്മദിനങ്ങൾ
ജന്മദിനങ്ങൾ കേക്ക് മുറിച്ച് ആഘോഷിക്കാൻ മാത്രമുള്ളതല്ല. നടന്ന വഴികളിലേക്ക് ഒന്നു തിരിഞ്ഞുനോക്കാനും കൈവന്ന നന്മക
ഋഷ്യശൃംഗന്റെ "വൈശാലി' ഇവിടുണ്ട്!
കേരളത്തിൽ ഏറ്റവുംകൂടുതൽ ടൂറിസം സ്പോട്ടുകൾ ഉള്ള ജില്ല ഏതാണെന്നു ചോദിച്ചാൽ ഇടുക്കിയെന്നു കണ്ണുമടച്ച് ഉത്തരം പറയാം. പു
വയലിൻ ലഹരി
വയലിൻ വിദ്വാന്മാരിലെ മഹാഗുരുവാണ് നെടുമങ്ങാട് ശിവാനന്ദൻ. രാജ്യത്ത് ഏറ്റവുമധികം പ്രഫഷണൽ കർണാട്ടിക് വയലിനിസ്റ്റുക
പൂവാർ ദ്വീപിൽ പോകാം...
ജില്ല: തിരുവനന്തപുരം
കാഴ്ച: ദ്വീപ്, ബീച്ചുകൾ, വിനോദങ്ങൾ, താമസം
പ്രത്യേകത: സുഖകരമായ കാലാവസ്ഥ, വിശ്രമസങ്കേതം
ഇരിക്കുന്ന മത്സ്യകന്യക, ചിരിക്കുന്ന ജോൺസ്
മത്സ്യകന്യക, അമ്മയും കുഞ്ഞും, ക്രൂശിതരൂപം, നന്ദിശില്പം, തേനീച്ചശില്പം, ശിവശില്പം... ഇങ്ങനെ കാൽ നൂറ്റാണ്ടിനുള്ളിൽ ജോൺ
വല്ലം നിറയെ കാഴ്ച, മീൻവല്ലം!
ജില്ല: പാലക്കാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: കുളിർമയുള്ള
അന്തരീക്ഷം
പാലക്കാട് കരിമ്പ ഗ്രാമപഞ
എല്ലാം കളറാക്കിയ ബ്രൊക്കാർദ് !
കേരളത്തിൽ പത്രത്തിൽ കളർ ഫോട്ടോകൾ അച്ചടിക്കാൻ ആദ്യമായി കളർ ബ്ലോക്കുകൾ നിർമിച്ച അതുല്യ പ്രതിഭ. ചാവറയച്ചന്റെ ഇന
സുന്ദലാൻഡിലെ തലയോട്ടി പറയുന്നത്
മനുഷ്യകുലത്തിന്റെ പൂർവികനായ ഹോമോ ഇറക്റ്റസിന്റെ തലയോട്ടി കണ്ടെത്തിയിരിക്കുന്നു ശാസ്ത്രജ്ഞർ. ഇന്തോനേഷ്യയിലെ ജാവ, മ
കളറാകട്ടെ ഓണം!
എന്തിനും വേണം ഒരു മൂഡ്. ഉണ്ണാനും ഉറങ്ങാനും ആഘോഷിക്കാനും മൂഡില്ലെങ്കിൽ വയ്യ. ഓണത്തിന് എന്തെല്ലാം മൂഡുകളാണ്... അത്തം മ
നല്ലോണം, രുചി!
രുചികളുടെ ആഘോഷംകൂടിയാണ് ഓണം. റെഡിമെയ്ഡ് ഓണസദ്യ കിറ്റുകൾ വിപണിയിൽ സുലഭമാണെങ്കിലും സ്വന്തമായി ചേരുവകളൊരുക്ക
പാട്ടിന്റെ ചാകര!
1966 ഓഗസ്റ്റ് 19നാണ് വിഖ്യാത സിനിമ ചെമ്മീൻ പ്രദർശനത്തിനെത്തിയത്. ആ സിനിമയും അതിലെ പാട്ടുകളും തലമുറകൾക്ക് ഒരു വി
ഇരവിൻ കണ്ണീർ നീ...
പുതിയൊരു ഹാഷ്ടാഗ് അടുത്തകാലത്ത് സോഷ്യൽ മീഡിയയില്‍ ട്രെൻഡിംഗായി- #bringbackchinmayi. തിരികെകൊണ്ടുവരാൻ ചിന്മയി എവി
സ രി ഗ... മാളവിക!
മൂന്നു റിയാലിറ്റി ഷോകളിലെ വിജയി... പതിനായിരം മണിക്കൂറുകൾ പിന്നിട്ട് ഓൺലൈൻ സംഗീതാധ്യാപനം... ഗായിക മാളവിക അനിൽകു
മിഗ് 21: വിശ്വസ്തനായ പോരാളി
സെപ്റ്റംബർ 19ന് മിഗ് 21ന്റെ ഇന്ത്യൻ വായുസേനയിലെ അവസാന സ്ക്വാഡ്രനായ 23 സ്ക്വാഡ്രൻ പാന്തേഴ്സിനു ചണ്ഡിഗഡിൽ യാത്രയയപ്പ
സ്നേഹത്തിന് ഒരേ മൂപ്പ്
ആഫ്രിക്ക മുതൽ അമേരിക്കവരെയും, ആമസോണ്‍ മുതൽ അട്ടപ്പാടിവരെയുമുള്ള പ്രദേശങ്ങളിൽ വസിക്കുന്ന ഗോത്ര വർഗങ്ങൾക്ക് പ
സൂര്യകവിതകളുടെ ഹേമന്തം
പ്രഭാതത്തിലും സായന്തനത്തിലും ഓരോ കവിതകൾവീതം... അതും പ്രകൃതിയുടെ ഊർജകേന്ദ്രമായ സൂര്യനെക്കുറിച്ച്... പ്രത്യൂഷ കീർത്
ഉദയനാണ് താരം
ചിത്രകലയുടെ വേറിട്ട വഴികളിലൂടെയാണ് ടി.ആർ. ഉദയകുമാറിന്റെ സഞ്ചാരം. പ്രമുഖരുടെ അടക്കം രണ്ടായിരത്തോളം പുസ്തകങ്ങ
കര്‍ണൂല്‍ ഗുഹകളിൽ ഒളിച്ചിരിക്കുന്നത്
ഇന്ത്യയുടെ ചരിത്രം എന്നത് സിന്ധുനദീതട സംസ്കാരത്തില്‍നിന്നാണ് തുടങ്ങുന്നതെങ്കിലും അതിനും മുന്‍പൊരു കാലഘട്ടമുണ്ടായി
പേടിയുടെ മതിലുകൾ തകർക്കുന്ന പാട്ടുകാരൻ
റാപ്പർമാർ അരങ്ങുവാഴുന്ന കാലമാണ്. ആരാധകരുടെ പ്രിയപ്പെട്ട വേടനും മലയാളി വേരുകളുമായി ലോകത്തേക്കു വളർന്ന ഹനുമാ
കണ്ടിട്ടും കണ്ടിട്ടും പോരാതായി...!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിദൃശ്യം
പ്രത്യേകത:
വ്യൂ പോയിന്റ്, ട്രെക്കിംഗ്
സീതാർകുണ്ട് വ്യൂ പോയിന്റ്.
ഓർമകളിലെ നന്മദിനങ്ങൾ
ജന്മദിനങ്ങൾ കേക്ക് മുറിച്ച് ആഘോഷിക്കാൻ മാത്രമുള്ളതല്ല. നടന്ന വഴികളിലേക്ക് ഒന്നു തിരിഞ്ഞുനോക്കാനും കൈവന്ന നന്മക
ഋഷ്യശൃംഗന്റെ "വൈശാലി' ഇവിടുണ്ട്!
കേരളത്തിൽ ഏറ്റവുംകൂടുതൽ ടൂറിസം സ്പോട്ടുകൾ ഉള്ള ജില്ല ഏതാണെന്നു ചോദിച്ചാൽ ഇടുക്കിയെന്നു കണ്ണുമടച്ച് ഉത്തരം പറയാം. പു
വയലിൻ ലഹരി
വയലിൻ വിദ്വാന്മാരിലെ മഹാഗുരുവാണ് നെടുമങ്ങാട് ശിവാനന്ദൻ. രാജ്യത്ത് ഏറ്റവുമധികം പ്രഫഷണൽ കർണാട്ടിക് വയലിനിസ്റ്റുക
പൂവാർ ദ്വീപിൽ പോകാം...
ജില്ല: തിരുവനന്തപുരം
കാഴ്ച: ദ്വീപ്, ബീച്ചുകൾ, വിനോദങ്ങൾ, താമസം
പ്രത്യേകത: സുഖകരമായ കാലാവസ്ഥ, വിശ്രമസങ്കേതം
ഇരിക്കുന്ന മത്സ്യകന്യക, ചിരിക്കുന്ന ജോൺസ്
മത്സ്യകന്യക, അമ്മയും കുഞ്ഞും, ക്രൂശിതരൂപം, നന്ദിശില്പം, തേനീച്ചശില്പം, ശിവശില്പം... ഇങ്ങനെ കാൽ നൂറ്റാണ്ടിനുള്ളിൽ ജോൺ
വല്ലം നിറയെ കാഴ്ച, മീൻവല്ലം!
ജില്ല: പാലക്കാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: കുളിർമയുള്ള
അന്തരീക്ഷം
പാലക്കാട് കരിമ്പ ഗ്രാമപഞ
എല്ലാം കളറാക്കിയ ബ്രൊക്കാർദ് !
കേരളത്തിൽ പത്രത്തിൽ കളർ ഫോട്ടോകൾ അച്ചടിക്കാൻ ആദ്യമായി കളർ ബ്ലോക്കുകൾ നിർമിച്ച അതുല്യ പ്രതിഭ. ചാവറയച്ചന്റെ ഇന
സുന്ദലാൻഡിലെ തലയോട്ടി പറയുന്നത്
മനുഷ്യകുലത്തിന്റെ പൂർവികനായ ഹോമോ ഇറക്റ്റസിന്റെ തലയോട്ടി കണ്ടെത്തിയിരിക്കുന്നു ശാസ്ത്രജ്ഞർ. ഇന്തോനേഷ്യയിലെ ജാവ, മ
നിറങ്ങളുടെ ചൈതന്യത്തിന് ഒരു കഥ പറയാനുണ്ട്
മത്സരങ്ങളിൽ സമ്മാനവുമായി മടങ്ങുന്ന മകൾക്കൊപ്പം നടന്നുനീങ്ങുന്പോൾ കൃത്രിമക്കാൽ സമ്മാനിക്കുന്ന അസ്വസ്ഥതകൾ ഈ അമ്
അർജിത് സിംഗ് ടോട്ടനത്തിലേക്ക്!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ പ്രശസ്തമായ ടോട്ടനം ക്ലബിൽ ഇന്ത്യൻ ഗായകൻ അർജിത് സിംഗിന് എന്താണു കാര്യം! പാട്ടിന
കൊടികുത്തിയ OOTY
ജില്ല: മലപ്പുറം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത: പുൽമേടുകൾ, തണുപ്പ്
മലപ്പുറം ജില്ലയ്ക്കും ച
കലിഫോർണിയയിൽനിന്നു കൈലാസം വരെ!
രാജകുമാരിയെന്നു പേരുള്ള, ഇന്ത്യൻ റാപ് റാണിയെന്നു വിശേഷണമുള്ള ഒരു ഗായികയുണ്ട്., അമേരിക്കയിൽ. ജനിച്ചത് ഇന്ത്യയിലല
മേഘം തൊട്ടുവിളിക്കും, ദേ അസ്തമയം
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, വ്യൂ പോയിന്റ്
പ്രത്യേകത: ഉദയാസ്തമയ കാഴ്ച
സാധാരണ അസ്തമയത്തിന്റെ ഭംഗി
ടണല്‍ നമ്പര്‍ 33 ശാന്തം, പക്ഷേ...
മലനിരകളും വിജനപ്രദേശങ്ങളുമൊക്കെ ദുരൂഹകഥകൾക്ക് ഇടമായി മാറുന്നത് സാധാരണമാണ്. കാര്‍പ്പാത്തിയന്‍ മലനിരകളും ഡ്രാ
കക്കയം കണ്ടാൽ മതിവരില്ല
ജില്ല: കോഴിക്കോട്
കാഴ്ച: ഡാം, പ്രകൃതിഭംഗി
പ്രത്യേകത: കുടുംബത്തോടൊപ്പം ചെലവഴിക്കാം
കണ്ടാൽ മതിവരാത്ത പ്രകൃ
ഉപേക്ഷിക്കപ്പെട്ട ജിപി ബ്ലോക്ക്
ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സ്ഥലമായതുകൊണ്ട് മീററ്റിന് ഇന്ത്യയുടെ ചരിത്രത്തില്‍ അതുല്യമായ സ്ഥാനമാണുള
വീടുകൾ കയറിയ പാട്ട് സിനിമയ്ക്കു പോയ കഥ
1974 കാലഘട്ടം. നമുക്കു പാട്ടുകൾ പാടി കുഷ്ഠരോഗികളുടെ ക്ഷേമത്തിനു വേണ്ടി കുറച്ചു ഫണ്ട് സംഘടിപ്പിച്ചാലോ? ചോദ്യം തൃശൂർ നെല്‍
വരുന്നൂ, രൂപമില്ലാത്ത ബാറ്ററി!ടൂത്ത് പേസ്റ്റ് പോലെ!
ടൂത്ത് പേസ്റ്റിനു സമാനമായ, ഏത് ആകൃതിയിലേക്കും മാറ്റാൻ കഴിയുന്ന ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞർ. കടലാസ് നിർമാണത്തി
Latest News
മത്സരയോട്ടം; വൈറ്റിലയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം
കടയ്ക്കാവൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ
ഇന്ത്യക്കെതിരേ തീരുവ ചുമത്തിയത് റഷ്യ-യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാന്‍; ട്രംപ് സുപ്രീം കോടതിയില്‍
രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍നിന്ന് മാറ്റി
സ്ഫോടക വസ്തു പിടികൂടിയ സംഭവം; മൂന്നുപ്രതികളും റിമാൻഡിൽ
Latest News
മത്സരയോട്ടം; വൈറ്റിലയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം
കടയ്ക്കാവൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ
ഇന്ത്യക്കെതിരേ തീരുവ ചുമത്തിയത് റഷ്യ-യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാന്‍; ട്രംപ് സുപ്രീം കോടതിയില്‍
രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍നിന്ന് മാറ്റി
സ്ഫോടക വസ്തു പിടികൂടിയ സംഭവം; മൂന്നുപ്രതികളും റിമാൻഡിൽ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top