Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഓർമകളിലെ നന്മദിനങ്ങൾ
ജന്മദിനങ്ങൾ കേക്ക് മുറിച്ച് ആഘോഷിക്കാൻ മാത്രമുള്ളതല്ല. നടന്ന വഴികളിലേക്ക് ഒന്നു തിരിഞ്ഞുനോക്കാനും കൈവന്ന നന്മകൾക്കു കാരണമായവരെ നന്ദിയോടെ ഓർക്കാനുമുള്ള വേളയുമാണത്. ഇടനെഞ്ചിൽ കൈവച്ച് ഓർമകൾക്കുനേരെ ഒരു നിമിഷം പുഞ്ചിരിക്കാൻ ജന്മദിനംതന്നെ വേണമെന്നില്ലെന്നതു വേറെകാര്യം. ഗായകൻ നിതിൻ മുകേഷിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞനാൾ. അദ്ദേഹം ഓർമിച്ചത് എന്തൊക്കെ...
പരിപൂർണമായ സംതൃപ്തിയും നന്ദിയും.. ദൈവം എന്നോടു കരുണയുള്ളവനാണ്... രാജ്യത്തെ ഏറ്റവും പ്രതിഭാധനന്മാരായ ഗായകരിൽ ഒരാളുടെ മകനായി ജനിക്കാനായതുതന്നെ വലിയ അനുഗ്രഹം.. ജീവിതത്തോടുള്ള, കഴിഞ്ഞകാലത്തോടുള്ള നന്ദി പ്രകാശിപ്പിച്ച് ജന്മദിനം ആഘോഷിച്ച ഗായകൻ നിതിൻ മുകേഷിന്റെ വാക്കുകൾ.
പിതാവ് മഹാനായ ഗായകൻ മുകേഷിന്റെ പാരന്പര്യം സംഗീതലോകത്ത് തനിക്കു നൽകിയത് അനന്യമായ സ്വീകാര്യതയാണെന്നു വ്യക്തമാക്കുകയായിരുന്നു നിതിൻ. കഴിഞ്ഞ 27ന് എഴുപത്തഞ്ചു വയസു തികഞ്ഞു ഗായകൻ നിതിൻ മുകേഷ് മാഥൂറിന്.
എണ്‍പതുകളിലും തൊണ്ണൂറുകളിലും ഒരുപിടി സുന്ദരഗാനങ്ങൾ നിതിന്റെ ശബ്ദത്തിൽ ഹിന്ദി സിനിമാലോകം കേട്ടു. ഖയ്യാം, ആർ.ഡി. ബർമൻ, ലക്ഷ്മികാന്ത്-പ്യാരേലാൽ എന്നിവർ മുതൽ നദീം-ശ്രാവണ്‍ വരെയുള്ള സംഗീതസംവിധായകർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചു. ശശി കപൂർ, മനോജ് കുമാർ, ജിതേന്ദ്ര, ജാക്കി ഷ്രോഫ്, അനിൽ കപൂർ എന്നിവർക്കുവേണ്ടി വെള്ളിത്തിരയിൽ ശബ്ദമായി. തേസാബ് എന്ന ചിത്രത്തിലെ സോ ഗയാ യേ ജഹാ എന്ന ഒരൊറ്റ ഗാനം മതി നിതിന്റെ ശബ്ദത്തിലെ അനന്യത തിരിച്ചറിയാൻ.
ലതാ മങ്കേഷ്കറും ആശാ ഭോസ്ലേയും മുതൽ അൽക്കാ യാഗ്നിക് വരെയുള്ള ഗായികമാർക്കൊപ്പം പാടിയ യുഗ്മഗാനങ്ങൾ ഇന്നും ആരാധകർക്കു പ്രിയങ്കരം. ഭജനുകൾകൊണ്ടും നിതിൻ മുകേഷ് ആസ്വാദക ഹൃദയങ്ങളിലെത്തി. ലോകമെന്പാടുമായി ഒട്ടേറെ ലൈവ് പ്രോഗ്രാമുകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. പിതാവിന്റെ സ്മരണയിൽ കൽ കി യാദേ എന്ന പേരിൽ 2006ൽ നടത്തിയ വേൾഡ് ടൂർ ശ്രദ്ധേയമായിരുന്നു.
പിതാവിന്റെ നിഴൽ
ലോകമെങ്ങും സംഗീതപ്രേമികൾ ആദരവോടെ കേട്ടിരുന്ന മുകേഷിന്റെ മകനായത് സംഗീതലോകത്ത് ഏതുവിധത്തിൽ സ്വാധീനിച്ചു എന്ന് ഈയിടെ നിതിനോടു ചോദിച്ചു ഒരഭിമുഖക്കാരൻ.
പിതാവിന്റെ പ്രശസ്തിയും സ്വീകാര്യതയും ഒരു ഭാരമായിരുന്നോ എന്നായിരുന്നു ചോദ്യത്തിലെ ധ്വനി. "ഒരിക്കലുമല്ല, നേരേ തിരിച്ചായിരുന്നു' എന്നു മറുപടി നൽകി നിതിൻ. പാരന്പര്യം ഭാരമോ നിഴലോ അല്ല, മറിച്ച് വെളിച്ചമായിരുന്നു എന്ന് ഹൃദയപൂർവം ഓർമിക്കുകയാണ് അദ്ദേഹം.
മുകേഷിനു ലഭിച്ചിരുന്ന അതേ സ്വീകാര്യത തുടക്കകാലത്ത് തനിക്കും കിട്ടിയെന്ന് നിതിൻ പറയുന്നു. "മുഹമ്മദ് റഫി, മന്നാ ഡേ, കിഷോർ കുമാർ, മുകേഷ് തുടങ്ങിയ ഇതിഹാസ ഗായകരുണ്ടായിരുന്ന ഹിന്ദി സിനിമാ സംഗീതലോകത്തേക്കാണ് ഞാനും വന്നത്. മുകേഷിന്റെ മകനല്ലായിരുന്നെങ്കിൽ എളുപ്പത്തിൽ സ്വീകാര്യത ലഭിക്കില്ലായിരുന്നു.
പിതാവിന്റെ അപ്രതീക്ഷിതമായ വേർപാടിനുശേഷം ലതാ മങ്കേഷ്കർജി, സരസ്വതീദേവി, എന്നെ ഒരു രക്ഷാകർത്താവിനെപ്പോലെ അവരുടെ ചിറകുകൾക്കു കീഴിൽ സംരക്ഷിച്ചു. എനിക്കൊപ്പം ഡ്യുവറ്റുകൾ പാടാൻ അവർ സമ്മതിച്ചു. എന്തൊരനുഗ്രഹമായിരുന്നു അതെനിക്ക്! എന്റെ മകന് നീൽ എന്നു പേരിട്ടതും അവരാണ്'- നിതിൻ പറഞ്ഞു. (മകൻ നീൽ നിതിൻ മുകേഷ് ഹിന്ദി ചലച്ചിത്ര നടനാണ്).
ഓർമപ്പിറന്നാളുകൾ
"എന്റെ കുട്ടിക്കാലത്ത് ഞങ്ങൾ വലിയ ധനികരൊന്നുമായിരുന്നില്ല. എന്നാൽ ഞങ്ങൾക്ക് ഒരു കുറവും വരുന്നില്ലെന്ന് ഉറപ്പാക്കാൻ അച്ഛനും അമ്മയും എപ്പോഴും ശ്രമിച്ചിരുന്നു. ഇല്ലായ്മകൾക്കിടയിലും ജന്മദിനങ്ങൾക്ക് കേക്കുകളും ബലൂണുകളും പുതിയ വസ്ത്രങ്ങളും വാങ്ങി.
ചെറിയ പാർട്ടികൾ നടത്തി. ഞങ്ങൾക്കതു ധാരാളമായിരുന്നു. വലിയ സന്തോഷത്തിന്റെ കാലം. പിൽക്കാലത്ത് ഞാൻ മുതിർന്നശേഷം ഒരു കാർ വേണമെന്ന് അമ്മയോട് ആവശ്യപ്പെട്ടു. വിവരമറിഞ്ഞ അച്ഛൻ സ്വന്തമായി ഉപയോഗിച്ചിരുന്ന കാർ എനിക്കുതന്ന് ബസിൽ യാത്രചെയ്തുതുടങ്ങി!'- നിതിൻ പറയുന്നു.
പട്ടുപോലുള്ള സ്വരവും അതിനേക്കാൾ മൃദുലമായ മനസുമായിരുന്നു മുകേഷിനെന്ന് ഹിന്ദി സംഗീതലോകം പണ്ടേ തിരിച്ചറിഞ്ഞതാണ്. ബസുകളിൽ യാത്രചെയ്യുന്നത് ഒരുകാലത്ത് അദ്ദേഹത്തിന്റെ പതിവുമായിരുന്നു. സ്റ്റാറ്റസിനുവേണ്ടി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് മുകേഷ് ഒരിക്കലും ശീലിച്ചിരുന്നില്ല.
സംഗീതപരിപാടികൾക്കായി അമേരിക്ക സന്ദർശിക്കവേ ഡെട്രോയ്റ്റിൽവച്ചാണ് മുകേഷ് ഹൃദ്രോഗംമൂലം മരിച്ചത്. ലതാ മങ്കേഷ്കർക്കൊപ്പം വേദിയിലെത്താനിരിക്കുകയായിരുന്നു ഭാവഗാനങ്ങളുടെ രാജകുമാരനായ അദ്ദേഹം. 1976 ഓഗസ്റ്റ് 27നായിരുന്നു മരണം. അന്ന് നിതിന്‍ 26 വയസ്. ചെറിയകാലംകൊണ്ടു പകർന്നുകിട്ടിയ മൂല്യങ്ങൾ തന്റെ അടുത്ത തലമുറയിലേക്കും പകരാനാണ് ശ്രമമെന്ന് നിതിൻ പറയുന്നു.
ഋഷ്യശൃംഗന്റെ "വൈശാലി' ഇവിടുണ്ട്!
കേരളത്തിൽ ഏറ്റവുംകൂടുതൽ ടൂറിസം സ്പോട്ടുകൾ ഉള്ള ജില്ല ഏതാണെന്നു ചോദിച്ചാൽ ഇടുക്കിയെന്നു കണ്ണുമടച്ച് ഉത്തരം പറയാം. പു
വയലിൻ ലഹരി
വയലിൻ വിദ്വാന്മാരിലെ മഹാഗുരുവാണ് നെടുമങ്ങാട് ശിവാനന്ദൻ. രാജ്യത്ത് ഏറ്റവുമധികം പ്രഫഷണൽ കർണാട്ടിക് വയലിനിസ്റ്റുക
പൂവാർ ദ്വീപിൽ പോകാം...
ജില്ല: തിരുവനന്തപുരം
കാഴ്ച: ദ്വീപ്, ബീച്ചുകൾ, വിനോദങ്ങൾ, താമസം
പ്രത്യേകത: സുഖകരമായ കാലാവസ്ഥ, വിശ്രമസങ്കേതം
ഇരിക്കുന്ന മത്സ്യകന്യക, ചിരിക്കുന്ന ജോൺസ്
മത്സ്യകന്യക, അമ്മയും കുഞ്ഞും, ക്രൂശിതരൂപം, നന്ദിശില്പം, തേനീച്ചശില്പം, ശിവശില്പം... ഇങ്ങനെ കാൽ നൂറ്റാണ്ടിനുള്ളിൽ ജോൺ
വല്ലം നിറയെ കാഴ്ച, മീൻവല്ലം!
ജില്ല: പാലക്കാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: കുളിർമയുള്ള
അന്തരീക്ഷം
പാലക്കാട് കരിമ്പ ഗ്രാമപഞ
എല്ലാം കളറാക്കിയ ബ്രൊക്കാർദ് !
കേരളത്തിൽ പത്രത്തിൽ കളർ ഫോട്ടോകൾ അച്ചടിക്കാൻ ആദ്യമായി കളർ ബ്ലോക്കുകൾ നിർമിച്ച അതുല്യ പ്രതിഭ. ചാവറയച്ചന്റെ ഇന
സുന്ദലാൻഡിലെ തലയോട്ടി പറയുന്നത്
മനുഷ്യകുലത്തിന്റെ പൂർവികനായ ഹോമോ ഇറക്റ്റസിന്റെ തലയോട്ടി കണ്ടെത്തിയിരിക്കുന്നു ശാസ്ത്രജ്ഞർ. ഇന്തോനേഷ്യയിലെ ജാവ, മ
നിറങ്ങളുടെ ചൈതന്യത്തിന് ഒരു കഥ പറയാനുണ്ട്
മത്സരങ്ങളിൽ സമ്മാനവുമായി മടങ്ങുന്ന മകൾക്കൊപ്പം നടന്നുനീങ്ങുന്പോൾ കൃത്രിമക്കാൽ സമ്മാനിക്കുന്ന അസ്വസ്ഥതകൾ ഈ അമ്
അർജിത് സിംഗ് ടോട്ടനത്തിലേക്ക്!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ പ്രശസ്തമായ ടോട്ടനം ക്ലബിൽ ഇന്ത്യൻ ഗായകൻ അർജിത് സിംഗിന് എന്താണു കാര്യം! പാട്ടിന
കൊടികുത്തിയ OOTY
ജില്ല: മലപ്പുറം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത: പുൽമേടുകൾ, തണുപ്പ്
മലപ്പുറം ജില്ലയ്ക്കും ച
കലിഫോർണിയയിൽനിന്നു കൈലാസം വരെ!
രാജകുമാരിയെന്നു പേരുള്ള, ഇന്ത്യൻ റാപ് റാണിയെന്നു വിശേഷണമുള്ള ഒരു ഗായികയുണ്ട്., അമേരിക്കയിൽ. ജനിച്ചത് ഇന്ത്യയിലല
മേഘം തൊട്ടുവിളിക്കും, ദേ അസ്തമയം
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, വ്യൂ പോയിന്റ്
പ്രത്യേകത: ഉദയാസ്തമയ കാഴ്ച
സാധാരണ അസ്തമയത്തിന്റെ ഭംഗി
ടണല്‍ നമ്പര്‍ 33 ശാന്തം, പക്ഷേ...
മലനിരകളും വിജനപ്രദേശങ്ങളുമൊക്കെ ദുരൂഹകഥകൾക്ക് ഇടമായി മാറുന്നത് സാധാരണമാണ്. കാര്‍പ്പാത്തിയന്‍ മലനിരകളും ഡ്രാ
കക്കയം കണ്ടാൽ മതിവരില്ല
ജില്ല: കോഴിക്കോട്
കാഴ്ച: ഡാം, പ്രകൃതിഭംഗി
പ്രത്യേകത: കുടുംബത്തോടൊപ്പം ചെലവഴിക്കാം
കണ്ടാൽ മതിവരാത്ത പ്രകൃ
ഉപേക്ഷിക്കപ്പെട്ട ജിപി ബ്ലോക്ക്
ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സ്ഥലമായതുകൊണ്ട് മീററ്റിന് ഇന്ത്യയുടെ ചരിത്രത്തില്‍ അതുല്യമായ സ്ഥാനമാണുള
വീടുകൾ കയറിയ പാട്ട് സിനിമയ്ക്കു പോയ കഥ
1974 കാലഘട്ടം. നമുക്കു പാട്ടുകൾ പാടി കുഷ്ഠരോഗികളുടെ ക്ഷേമത്തിനു വേണ്ടി കുറച്ചു ഫണ്ട് സംഘടിപ്പിച്ചാലോ? ചോദ്യം തൃശൂർ നെല്‍
വരുന്നൂ, രൂപമില്ലാത്ത ബാറ്ററി!ടൂത്ത് പേസ്റ്റ് പോലെ!
ടൂത്ത് പേസ്റ്റിനു സമാനമായ, ഏത് ആകൃതിയിലേക്കും മാറ്റാൻ കഴിയുന്ന ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞർ. കടലാസ് നിർമാണത്തി
വെള്ളച്ചാട്ടങ്ങളുടെ സംസ്ഥാന സമ്മേളനം
ജില്ല: തൃശൂർ
കാഴ്ച: കാട്, വെള്ളച്ചാട്ടം
പ്രത്യേകത: നിരവധി വെള്ളച്ചാട്ടങ്ങൾ
ഒറ്റ പോക്കിൽ ഒരു ലോഡ് വെള്ളച്ചാ
തിരക്കിനിടയിലും ബാന്ദ്ര ഭക്തിസാന്ദ്രം
ക്രിസ്തുമതം ഇന്ത്യയില്‍ അതിന്റെ ആത്മീയയാത്ര തുടങ്ങിയത് ദക്ഷിണേന്ത്യയിലൂടെയായതിനാല് ആദ്യകാല ക്രിസ്ത്യന്‍ പള്ളികളി
എഐ മനുഷ്യന്റെ പണിതീർക്കും
മനുഷ്യതലത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) എന്നറിയപ്പെടുന്ന ആർട്ടിഫിഷൽ ജനറൽ ഇന്റലിജൻസ് (എജിഐ) 2030ഓടെ മനുഷ്യ
ഋഷ്യശൃംഗന്റെ "വൈശാലി' ഇവിടുണ്ട്!
കേരളത്തിൽ ഏറ്റവുംകൂടുതൽ ടൂറിസം സ്പോട്ടുകൾ ഉള്ള ജില്ല ഏതാണെന്നു ചോദിച്ചാൽ ഇടുക്കിയെന്നു കണ്ണുമടച്ച് ഉത്തരം പറയാം. പു
വയലിൻ ലഹരി
വയലിൻ വിദ്വാന്മാരിലെ മഹാഗുരുവാണ് നെടുമങ്ങാട് ശിവാനന്ദൻ. രാജ്യത്ത് ഏറ്റവുമധികം പ്രഫഷണൽ കർണാട്ടിക് വയലിനിസ്റ്റുക
പൂവാർ ദ്വീപിൽ പോകാം...
ജില്ല: തിരുവനന്തപുരം
കാഴ്ച: ദ്വീപ്, ബീച്ചുകൾ, വിനോദങ്ങൾ, താമസം
പ്രത്യേകത: സുഖകരമായ കാലാവസ്ഥ, വിശ്രമസങ്കേതം
ഇരിക്കുന്ന മത്സ്യകന്യക, ചിരിക്കുന്ന ജോൺസ്
മത്സ്യകന്യക, അമ്മയും കുഞ്ഞും, ക്രൂശിതരൂപം, നന്ദിശില്പം, തേനീച്ചശില്പം, ശിവശില്പം... ഇങ്ങനെ കാൽ നൂറ്റാണ്ടിനുള്ളിൽ ജോൺ
വല്ലം നിറയെ കാഴ്ച, മീൻവല്ലം!
ജില്ല: പാലക്കാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: കുളിർമയുള്ള
അന്തരീക്ഷം
പാലക്കാട് കരിമ്പ ഗ്രാമപഞ
എല്ലാം കളറാക്കിയ ബ്രൊക്കാർദ് !
കേരളത്തിൽ പത്രത്തിൽ കളർ ഫോട്ടോകൾ അച്ചടിക്കാൻ ആദ്യമായി കളർ ബ്ലോക്കുകൾ നിർമിച്ച അതുല്യ പ്രതിഭ. ചാവറയച്ചന്റെ ഇന
സുന്ദലാൻഡിലെ തലയോട്ടി പറയുന്നത്
മനുഷ്യകുലത്തിന്റെ പൂർവികനായ ഹോമോ ഇറക്റ്റസിന്റെ തലയോട്ടി കണ്ടെത്തിയിരിക്കുന്നു ശാസ്ത്രജ്ഞർ. ഇന്തോനേഷ്യയിലെ ജാവ, മ
നിറങ്ങളുടെ ചൈതന്യത്തിന് ഒരു കഥ പറയാനുണ്ട്
മത്സരങ്ങളിൽ സമ്മാനവുമായി മടങ്ങുന്ന മകൾക്കൊപ്പം നടന്നുനീങ്ങുന്പോൾ കൃത്രിമക്കാൽ സമ്മാനിക്കുന്ന അസ്വസ്ഥതകൾ ഈ അമ്
അർജിത് സിംഗ് ടോട്ടനത്തിലേക്ക്!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ പ്രശസ്തമായ ടോട്ടനം ക്ലബിൽ ഇന്ത്യൻ ഗായകൻ അർജിത് സിംഗിന് എന്താണു കാര്യം! പാട്ടിന
കൊടികുത്തിയ OOTY
ജില്ല: മലപ്പുറം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത: പുൽമേടുകൾ, തണുപ്പ്
മലപ്പുറം ജില്ലയ്ക്കും ച
കലിഫോർണിയയിൽനിന്നു കൈലാസം വരെ!
രാജകുമാരിയെന്നു പേരുള്ള, ഇന്ത്യൻ റാപ് റാണിയെന്നു വിശേഷണമുള്ള ഒരു ഗായികയുണ്ട്., അമേരിക്കയിൽ. ജനിച്ചത് ഇന്ത്യയിലല
മേഘം തൊട്ടുവിളിക്കും, ദേ അസ്തമയം
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, വ്യൂ പോയിന്റ്
പ്രത്യേകത: ഉദയാസ്തമയ കാഴ്ച
സാധാരണ അസ്തമയത്തിന്റെ ഭംഗി
ടണല്‍ നമ്പര്‍ 33 ശാന്തം, പക്ഷേ...
മലനിരകളും വിജനപ്രദേശങ്ങളുമൊക്കെ ദുരൂഹകഥകൾക്ക് ഇടമായി മാറുന്നത് സാധാരണമാണ്. കാര്‍പ്പാത്തിയന്‍ മലനിരകളും ഡ്രാ
കക്കയം കണ്ടാൽ മതിവരില്ല
ജില്ല: കോഴിക്കോട്
കാഴ്ച: ഡാം, പ്രകൃതിഭംഗി
പ്രത്യേകത: കുടുംബത്തോടൊപ്പം ചെലവഴിക്കാം
കണ്ടാൽ മതിവരാത്ത പ്രകൃ
ഉപേക്ഷിക്കപ്പെട്ട ജിപി ബ്ലോക്ക്
ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സ്ഥലമായതുകൊണ്ട് മീററ്റിന് ഇന്ത്യയുടെ ചരിത്രത്തില്‍ അതുല്യമായ സ്ഥാനമാണുള
വീടുകൾ കയറിയ പാട്ട് സിനിമയ്ക്കു പോയ കഥ
1974 കാലഘട്ടം. നമുക്കു പാട്ടുകൾ പാടി കുഷ്ഠരോഗികളുടെ ക്ഷേമത്തിനു വേണ്ടി കുറച്ചു ഫണ്ട് സംഘടിപ്പിച്ചാലോ? ചോദ്യം തൃശൂർ നെല്‍
വരുന്നൂ, രൂപമില്ലാത്ത ബാറ്ററി!ടൂത്ത് പേസ്റ്റ് പോലെ!
ടൂത്ത് പേസ്റ്റിനു സമാനമായ, ഏത് ആകൃതിയിലേക്കും മാറ്റാൻ കഴിയുന്ന ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞർ. കടലാസ് നിർമാണത്തി
വെള്ളച്ചാട്ടങ്ങളുടെ സംസ്ഥാന സമ്മേളനം
ജില്ല: തൃശൂർ
കാഴ്ച: കാട്, വെള്ളച്ചാട്ടം
പ്രത്യേകത: നിരവധി വെള്ളച്ചാട്ടങ്ങൾ
ഒറ്റ പോക്കിൽ ഒരു ലോഡ് വെള്ളച്ചാ
തിരക്കിനിടയിലും ബാന്ദ്ര ഭക്തിസാന്ദ്രം
ക്രിസ്തുമതം ഇന്ത്യയില്‍ അതിന്റെ ആത്മീയയാത്ര തുടങ്ങിയത് ദക്ഷിണേന്ത്യയിലൂടെയായതിനാല് ആദ്യകാല ക്രിസ്ത്യന്‍ പള്ളികളി
എഐ മനുഷ്യന്റെ പണിതീർക്കും
മനുഷ്യതലത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) എന്നറിയപ്പെടുന്ന ആർട്ടിഫിഷൽ ജനറൽ ഇന്റലിജൻസ് (എജിഐ) 2030ഓടെ മനുഷ്യ
മലകൾ കോട്ട കെട്ടിയ കോട്ടത്താവളം
ജില്ല: കോട്ടയം
കാഴ്ച: വെള്ളച്ചാട്ടം, പ്രകൃതിദൃശ്യം
പ്രത്യേകത: വ്യൂ പോയിന്റ്
വാഗമൺ എല്ലാവരും പോകുന്ന സ്ഥലമ
ഡേയ്, അണ്ണനെ പാത്തിയാഡാ?!
തമിൾ പീപ്പിൾസ് യാരാവത് ഇരുക്കാങ്കളാ നു പാക്ക വന്തേൻ.. ഇങ്ക പാത്താ തമിൾ പീപ്പിൾസ് താ അതികമാ ഇരുക്കാങ്ക... ലവ് ഫ്രം ത
കണ്ടലിൽ കണ്ടത്...
“തനിക്കുവേണ്ടിയല്ലാതെ തന്നെ നദി മഴവെള്ളം വഹിച്ചു കൊണ്ടൊഴുകുന്നു വൃക്ഷങ്ങളാകട്ടെ സ്വാദുള്ള ഫലങ്ങള്‍ സ്വയം ഭുജിക്കാതെ
ഉഗ്രനാണ് ഉരക്കൻപാറ!
ജില്ല: പത്തനംതിട്ട
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: വനഭംഗി, ട്രെക്കിംഗ്
സഞ്ചാരികളുടെ ശ്രദ്ധയിലേക്ക് ഇനിയും
പ്രകൃതിയുടെ ബാറ്റിംഗ് ധോണി ഹിൽസ്
പേരു കേൾക്കുന്പോൾ ക്രിക്കറ്റ് താരം ധോണിയെ ഒാർമ വന്നേക്കാം. ധോണിയുടെ ബാറ്റിംഗ് കാണുന്നതുപോലെ ത്രില്ലിംഗ് ആണ് ധോണിയിലേക്ക
വിജിഷ വിജയം
പുരുഷാധിപത്യം ഒരു യാഥാർഥ്യമാകാം. പക്ഷേ, പെണ്ണായി പിറന്നതുകൊണ്ടു സർഗവീഥിയിൽ തഴയപ്പെട്ടതായി ഒരിക്കലും അനുഭവപ്പ
കേൾക്കാം, ഗ്രീഷ്മഋതുരാഗങ്ങൾ
സമയം, ഋതുക്കൾ, മനസുകൾ... ഇവ മൂന്നിനുമൊപ്പം ചേർത്തുവയ്ക്കണം സംഗീതത്തെ. ചില പാട്ടുകൾ ചില പ്രത്യേക നേരങ്ങളിൽ, പ്രത്യേ
നടക്കാം, തോട്ടപ്പള്ളി ബീച്ചിൽ
ജില്ല: ആലപ്പുഴ
കാഴ്ച: ബീച്ച്, കടൽ, സ്പിൽവേ
പ്രത്യേകത: കറുപ്പും വെളുപ്പും കലർന്ന മണൽ
ഏഴഴകാണ് തോട്ടപ്പള്ളി
ഇതാ കടൽ കരയുന്നു!
മെഡിറ്ററേനിയൻ കടൽ (മധ്യധരണ്യാഴി) യൂറോപ്പിലെ ഏറ്റവും ആഴമേറിയ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു! അയോണിയൻ കടല
പശുവിൻ പാലിനെ വെല്ലാൻ പാറ്റാപ്പാൽ
മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കും... അതാണെന്റെ ജീവൻ ടോൺ' മോഹൻലാലിന്റെ പ്രസിദ്ധമായ കഥാപാത്രം ആടുതോമ പറയുന്ന ഡയല
Latest News
തടവുകാരന് വയറുവേദന; ശസ്ത്രക്രിയയിലൂടെ മൊബൈൽ ഫോൺ പുറത്തെടുത്തു
ഭാരതാംബാ വിവാദം: സാമൂഹികമാധ്യമത്തിൽ പ്രതികരിച്ച വിഎസ്എസ്സി ഉദ്യോഗസ്ഥന് സസ്പെൻഷൻ
കൊച്ചിയിൽ ലഹരി ഇടപാടുകാരി പിടിയിൽ
തമിഴ്നാട് കസ്റ്റഡി മരണം; കേസ് ഏറ്റെടുത്ത് സിബിഐ
നാലു വയസുകാരിയെ പീഡിപ്പിച്ചു; യുപി സ്വദേശി കർണാടകയിൽ പിടിയിൽ
Latest News
തടവുകാരന് വയറുവേദന; ശസ്ത്രക്രിയയിലൂടെ മൊബൈൽ ഫോൺ പുറത്തെടുത്തു
ഭാരതാംബാ വിവാദം: സാമൂഹികമാധ്യമത്തിൽ പ്രതികരിച്ച വിഎസ്എസ്സി ഉദ്യോഗസ്ഥന് സസ്പെൻഷൻ
കൊച്ചിയിൽ ലഹരി ഇടപാടുകാരി പിടിയിൽ
തമിഴ്നാട് കസ്റ്റഡി മരണം; കേസ് ഏറ്റെടുത്ത് സിബിഐ
നാലു വയസുകാരിയെ പീഡിപ്പിച്ചു; യുപി സ്വദേശി കർണാടകയിൽ പിടിയിൽ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top