Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
സൗന്ദര്യം ആയുര്‍വേദത്തിലൂടെ
തൈറോയ്ഡ് കാന്‍സര്‍ സ്ത്രീകളില്‍
ഗുഡ് ഷെപ്പേര്‍ഡ് ഗോട്ട് ഫാം പതിനെട്ടാം വ...
തിളങ്ങും സൗന്ദര്യത്തിനു പഴങ്ങള്‍
ചര്‍മത്തിനും വേണം സംരക്ഷണം
പ്രമേഹവും കോവിഡും
ചര്‍മകാന്തി നിലനിര്‍ത്തുന്ന ഭക്ഷണം
ചര്‍മസംരക്ഷണം - അറിയേണ്ടതെല്ലാം
സ്വപ്നങ്ങള്‍ക്ക് ചിറകു വിരിഞ്ഞു
Previous
Next
Sthreedhanam
യാത്രയില്‍ ഈ രേഖകള്‍ കൈയില്‍ കരുതാം
സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ഇന്ന് വാഹനം ഓടിക്കുന്നവരാണ്. നിങ്ങളുടെ വാഹനം യൂണിഫോമിലുള്ള ഒരു ഉദ്യോഗസ്ഥന് റോഡില്‍ വച്ചു പരിശോധിച്ചാല്‍ ഏതെല്ലാം രേഖകള്‍ ആണ് പരിശോധനയ്ക്കു ഹാജരാക്കേണ്ടത് എന്നു പല ഡ്രൈവര്‍മാര്‍ക്കും ശരിയായി അറിയില്ല.
നമ്പര്‍ പ്ലേറ്റില്‍ തിരിച്ചറിയാം
ആദ്യം വാഹനങ്ങള്‍ പൊതുവായി എത്ര തരം ഉണ്ടെന്ന് അറിയേണ്ടതുണ്ട്. രണ്ടു തരം വാഹനങ്ങളാണു പ്രധാനമായും റോഡില്‍ ഓടുന്നത്. ഇവയെ നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ (പ്രൈവറ്റ് വാഹനങ്ങള്‍) എന്നും, ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ എന്നും പറയാം. പെട്ടെന്ന് കണ്ടാല്‍ തിരിച്ചറിയാന്‍ ഇവയുടെ നമ്പര്‍ പ്ലേറ്റ് കളര്‍ നോക്കിയാല്‍ മതി. വെള്ള നമ്പര്‍ പ്ലേറ്റില്‍ കറുത്ത അക്ഷരം ആണെങ്കില്‍ അവ നോണ്‍ ട്രാന്‍സ്പോര്‍ട്ട്് വാഹനങ്ങളും, മഞ്ഞ നമ്പര്‍ പ്ലേറ്റില്‍ കറുത്ത അക്ഷരം ആണെങ്കില്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളും ആണ്. ഇതുകൂടാതെ പച്ചയില്‍ വെള്ള അക്ഷരം ആണെങ്കില്‍ ഇലക്ട്രിക് നോണ്‍ ട്രാന്‍സ്പോര്‍ട്ടും, പച്ചയില്‍ മഞ്ഞ അക്ഷരം ആണെങ്കില്‍ ഇലക്ട്രിക് ട്രാന്‍സ്പോര്‍ട്ടും, ചുമപ്പില്‍ വെള്ള അക്ഷരം ആണെങ്കില്‍ ഡീലറുടെ കൈവശമുള്ള ട്രേഡ് സര്‍ട്ടിഫിക്കറ്റും, മഞ്ഞയില്‍ ചുവപ്പ് അക്ഷരം ആണെങ്കില്‍ ടെമ്പററി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും, കറുപ്പില്‍ മഞ്ഞ അക്ഷരമാണെങ്കില്‍ റെന്റ് എ കാര്‍ എന്നിവയുമാണ്. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ െ്രെഡവര്‍മാര്‍ നിര്‍ബന്ധമായും യൂണിഫോം ധരിച്ചാണ് വാഹനം ഓടിക്കേണ്ടത്.
നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ഹാജരാക്കേണ്ട രേഖകള്‍ താഴെപറയുന്നവയാണ്.
1. രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്
2. ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്
3. ടാക്സ് ലൈസന്‍സ് / ടോക്കണ്‍
4. പൊലുഷന്‍ സര്‍ട്ടിഫിക്കറ്റ്
5. ഡ്രൈവിംഗ് ലൈസന്‍സ്
എന്നാല്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ആണെങ്കില്‍ മുകളില്‍ പറഞ്ഞ അഞ്ച് രേഖകള്‍ കൂടാതെ താഴെ പറയുന്ന മൂന്ന് രേഖകള്‍ കൂടി വേണം.
1. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്
2. പെര്‍മിറ്റ് (മൂന്ന് ടണ്ണില്‍ കുറവ് മൊത്തം ഭാരമുള്ള ചരക്ക് വാഹനങ്ങള്‍ ഒഴികെ)
3. ഹെവി, മീഡിയം വാഹനങ്ങള്‍ ഓടിക്കുന്നതിന് ബാഡ്ജ്/ഹസാര്‍ഡ് ലൈസന്‍സ്.
ഇത്രയും രേഖകള്‍ എല്ലാം പൊതുവെ പരിശോധനയ്ക്ക് ഹാജരാക്കാന്‍ പലരും വിഷമിക്കുന്നത് കാണാറുണ്ട്. വാഹന രേഖകള്‍ ഡിജിറ്റല്‍ അല്ലാതിരുന്ന പഴയകാലത്ത് ഇവ ഓരോന്നും കണ്ടാല്‍ മാത്രമേ പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് രേഖകള്‍ സാധുത ഉള്ളതാണോ എന്ന് അറിയാന്‍ സാധിക്കുമായിരുന്നുള്ളൂ. ആ കാലഘട്ടങ്ങളില്‍ ഏതെങ്കിലും ഒരു രേഖ കാണിച്ചില്ലെങ്കില്‍ അതിനുവരെ ഉദ്യോഗസ്ഥര്‍ കേസെടുക്കുമായിരുന്നു. പിന്നീട് ആ രേഖ ഉേദ്യാഗസ്ഥനെ കാണിക്കാനായി അദ്ദേഹത്തിന്റെ ഓഫീസില്‍ പോകണമായിരുന്നു.
എല്ലാം ഡിജിറ്റലായി
പക്ഷേ ഈ ഡിജിറ്റല്‍ യുഗത്തില്‍ മോാേര്‍ വാഹന വകുപ്പും സ്മാര്് ആയിട്ടുണ്ട്. വാഹങ്ങളുടെ രേഖകള്‍ എല്ലാം തന്നെ ഉദ്യോഗസ്ഥരുടെ വിരല്‍ തുമ്പില്‍ കിട്ടുന്ന തരത്തില്‍ മൊബൈല്‍ അപ്ലിക്കേഷന്‍ വരെ എത്തിക്കഴിഞ്ഞു. അതിനായി ആദ്യം മോാേര്‍ വാഹന വകുപ്പ് ഉപയോഗിച്ചിരുന്ന മൊബൈല്‍ അപ്ലിക്കേഷന്‍ സ്മാര്‍ട്ട് മൂവ് എന്ന് പേരുള്ളതായിരുന്നു. എന്നാല്‍ 2019 ല്‍ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ ഏറ്റവും പുതിയ വെബ് സൈറ്റ് ആയ പരിവാഹന്‍ ( www.parivahan.gov.in ) വന്നതോടു കൂടി കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമായി. ഇന്ത്യയിലുള്ള എല്ലാ മോട്ടോര്‍ വാഹനങ്ങളുടെയും അവയുടെ എല്ലാവിധ രേഖകളുടെയും സാധുത കാലയളവ് കൂടി ഈ വെബ് സൈറ്റില്‍ അപ്ഡേറ്റ് ചെയ്യപ്പെടുന്നതുമൂലം പരിവാഹന്‍ വെബ്സൈറ്റില്‍ പരിശോധനാ ഉദ്യോഗസ്ഥന്മാര്ക്ക് വാഹനത്തിന്റെ മേല്‍പ്പറഞ്ഞ എല്ലാ ഡീറ്റെയില്‍സും കാണാന്‍ സാധിക്കും.
ആയതിനാല്‍ വാഹനം കാണുന്ന പരിശോധന ഉദ്യോഗസ്ഥന് ആ വാഹനം നിര്‍ത്തി പരിശോധിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ വാഹനം നിര്‍ത്തുന്നതിനോടൊപ്പം വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ എന്റര്‍ ചെയ്താല്‍ ആ വാഹനത്തിന്റെ മുഴുവന്‍ വിവരങ്ങളും ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണില്‍ കാണാന്‍ സാധിക്കും. വാഹനത്തിന്റെ രേഖകളൊന്നും തന്നെ ഡ്രൈവറോട് ആവശ്യപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും ഡ്രൈവര്‍ തന്റെ വാഹനത്തിന്റെ രേഖകള്‍ ഡിജിറ്റല്‍ ഫോമില്‍ എങ്കിലും ഉദ്യോഗസ്ഥനെ കാണിക്കേണ്ടതാണ്.
രേഖകള്‍ എങ്ങനെ ഹാജരാക്കാം
വാഹനമോടിക്കുന്ന ഡ്രൈവര്‍ക്ക് തന്റെ വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ മൂന്ന് മാര്‍ഗങ്ങളാണ് ഉള്ളത്.
ഒന്നാമത്തെ മാര്‍ഗം എല്ലാ രേഖകളുടെയും ഒറിജിനല്‍ / ഫോട്ടോ കോപ്പി വാഹനത്തില്‍ സൂക്ഷിക്കുക എന്നുള്ളതാണ്. എന്നാല്‍ അത് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നു കരുതി അവയൊന്നും പലരും വാഹനത്തില്‍ സൂക്ഷിക്കാറില്ല.
രണ്ടാമത്തെ മാര്‍ഗം ഈ പറയുന്ന എല്ലാ രേഖകളും ഡിജി ലോക്കറില്‍ അപ്ലോഡ് ചെയ്തു സൂക്ഷിക്കുക എന്നുള്ളതാണ്. പരിശോധന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ഡിജിലോക്കര്‍ ഓപ്പണ്‍ ചെയ്തു എല്ലാ രേഖകളും കാണിക്കാം. എല്ലാ രേഖകളും തന്റെ മൊബൈലില്‍ തന്നെ കാണിക്കാവുന്നതാണ്.
മൂന്നാമത്തെ മാര്‍ഗ്ഗം ഡ്രൈവറിന് തന്റെ സ്മാര്‍ട്ട് ഫോണില്‍ പ്ലേസ്റ്റോറില്‍ നിന്നും എംപരിവാഹന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തു വയ്ക്കാം. പരിശോധന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ വാഹനത്തിന്റെ നമ്പറോ ഡ്രൈവിംഗ് ലൈസന്‍സിന്റെ നമ്പറോ എംപരിവാഹ നില് എന്റര്‍ ചെയ്താല്‍ ഈ എല്ലാ രേഖകളുടെയും വിവരങ്ങള്‍ അതില്‍ ലഭ്യമാകും. അത് പരിശോധന ഉദ്യോഗസ്ഥനെ കാണിക്കാം.
എന്നിരുന്നാലും മോട്ടോര്‍ വെഹിക്കിള്‍സ് (ഡ്രൈവിംഗ്) റെഗുലേഷന്‍സ്, 2017 ലെ സെക്ഷന്‍ 38 ല്‍ വളരെ വ്യക്തമായി പറയുന്നത് നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹ നങ്ങളില്‍ ഡ്രൈവിംഗ് ലൈസന്‍സും പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റും ഒറിജിനലോ, ഫോട്ടോ കോപ്പിക ളോ ഉണ്ടായിരിക്കണം എന്നാണ്. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ എല്ലാ രേഖകളുടെയും ഒറിജിനലുകളും സൂ ക്ഷിക്കണം എന്നുമാണ്.
ഇ ചെലാന്‍
ഇപ്പോള്‍ പരിശോധന ഉദ്യോഗസ്ഥര്‍ക്ക് വാഹനങ്ങളുടെ / ഡ്രൈവറുടെ കുറ്റകൃത്യങ്ങള്‍ക്ക് കേസ് എടു ക്കുന്നതിനായി ഇ ചെലാന്‍ (echallan. parivahan.gov.in) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും ഉപയോഗിച്ചുവരുന്നുണ്ട്. പരിശോധന ഉദ്യോഗസ്ഥര്‍ക്ക് അവരവരുടെ യൂസര്‍ ഐഡി, പാസ്വേര്ഡ് എന്നിവ ഉപയോഗിച്ചുകൊണ്ട് ഇ ചെല്ലാന്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യാം. ഒന്നോ രണ്ടോ മിനിറ്റുകൊണ്ടുതന്നെ കേസ് ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാം. അതേ നിമിഷം തന്നെ പരിവാഹന്‍ വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യാവുന്നതുമാണ്. അപ്ലോഡ് ആയാല്‍ ഉടന്‍ തന്നെ വാഹന ഉടമസ്ഥന്റെ മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് സന്ദേശം ഓാേമാറ്റിക് ആയി എത്തും. ഈ കേസിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാനും പിഴ അടച്ച് തീര്‍ക്കുവാനുള്ള ഒരു ലിങ്ക് വരെ ഉള്ള ഒരു സന്ദേശമാണ് ഉടമസ്ഥന് ലഭിച്ചിട്ടുണ്ടാവുക. വാഹനത്തിന്റെ രേഖകള്‍ കൂടാതെ ഡ്രൈവറുടെ ലൈസന്‍സ് നമ്പര്‍ അറിയാമെങ്കില്‍ ആ ഡ്രൈവിംഗ് ലൈസന്‍സിന്റെ മുഴുവന്‍ വിവരങ്ങളും ഈ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും.
എന്‍. വിനോദ് കുമാര്‍
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍,തൃശൂര്‍
സൗന്ദര്യം ആയുര്‍വേദത്തിലൂടെ
പ്രായഭേദമോ ലിംഗവ്യത്യാസമോ കൂടാതെ ഏതൊരു വ്യക്തിയും ആസ്വദിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന കാര്യമാണ് സൗന്ദര്യം അഥവാ സൗന്ദ
തൈറോയ്ഡ് കാന്‍സര്‍ സ്ത്രീകളില്‍
തൈറോയ്ഡ് കാന്‍സര്‍ വളരെ അപൂര്‍വമാണ്. ഇന്ത്യയില്‍ ഒരു വര്‍ഷത്തില്‍ പത്തുലക്ഷത്തില്‍ കുറവ് പേര്‍ക്കുമാത്രമാണ് തൈറോയ്ഡ് കാന
ഗുഡ് ഷെപ്പേര്‍ഡ് ഗോട്ട് ഫാം പതിനെട്ടാം വര്‍ഷത്തിലേക്ക്
വലിയ മുതല്‍ മുടക്കില്ലാതെ ചെയ്യാന്‍ കഴിയുന്ന സംരംഭമെന്ന നിലയിലാണ് മിനി ജോളിച്ചന്‍ ആട് വളര്‍ത്താമെന്ന് ആലോചിച്ചു തുടങ്ങിയ
തിളങ്ങും സൗന്ദര്യത്തിനു പഴങ്ങള്‍
സുന്ദരമായ ചര്‍മം ആരാണ് ആഗ്രഹിക്കാത്തത്. എല്ലാവരുടെയും സ്വപ്നമാണത്. സൗന്ദര്യമുള്ള, തിളങ്ങുന്ന ചര്‍മം എന്നത് നമ്മള് കഴിക
ചര്‍മത്തിനും വേണം സംരക്ഷണം
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചര്‍മം. അന്തരീക്ഷത്തിലെ മാലിന്യങ്ങളില്‍നിന്നു മനുഷ്യശരീരത്തെ രക്ഷിക്കുന്ന കാവല്ക
പ്രമേഹവും കോവിഡും
കോവിഡ് നിയന്ത്രണാതീത വ്യാപനത്തോടെ എല്ലാ രോഗങ്ങളെയും നിയന്ത്രിക്കുന്നതിന്റെ താളം തെറ്റിയിരിക്കുകയാണ്.
പകരാന്‍ സാധ്യതയി
ചര്‍മകാന്തി നിലനിര്‍ത്തുന്ന ഭക്ഷണം
ശരിയായ ഭക്ഷണക്രമം നമ്മുടെ ചര്‍മത്തിനു പ്രസരിപ്പും ഓജസും പ്രധാനം ചെയ്യുന്നു. ചര്‍മം വരളാതിരിക്കാന്‍ ഭക്ഷണക്രമത്തിന് ഏറെ പ
ചര്‍മസംരക്ഷണം - അറിയേണ്ടതെല്ലാം
മനുഷ്യശരീരത്തിലെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നതും വലുതുമായ അവയവങ്ങളില്‍ ഒന്നാണു ചര്‍മം. ശരീരത്തിന്റെ പ്രതലത്തെ മുഴുവ
സ്വപ്നങ്ങള്‍ക്ക് ചിറകു വിരിഞ്ഞു
ഇവള് ഡോ.മരിയ ബിജു, അപകടം തളര്‍ത്തിയ ശരീരത്തെ തളരാത്ത മനസുകൊണ്ടു പൊരുതി ജയിച്ചവള്‍. ഇച്ഛാശക്തിക്കു മുന്നില്‍ ഒരു വിധിക്ക
അപകടാനന്തര ചികിത്സയില്‍ പ്ലാസ്റ്റിക് സര്‍ജറിക്കുള്ള സ്ഥാനം
റോഡ് ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2016 ല്‍ മാത്രം ഒന്നര ലക്ഷം മരണങ്ങള് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അപക
മരിച്ചവര്‍ കഥ പറയുമ്പോള്‍
മരിച്ച ഒരാളുടെ സംസാരഭാഷയാണ് പോസ്റ്റ്മോര്‍ട്ടം അഥവാ ഓട്ടോപ്സി. മൃതശരീരം ബാഹ്യമായും ആന്തരികമായും പരിശോധിക്കുന്നതുവഴി മരണ
തോളുവേദനയും കഴുത്ത്വേദനയും
കഴുത്തും തോളും വളരെയധികം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന രണ്ടു സന്ധി സംവിധാനമാണ്. കഴുത്തില്‍നിന്ന് ഉത്ഭവിക്കുന്ന വേദന തോ
നടുവേദന ഒരു രോഗമാണോ?
ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെപ്പോലെ നമ്മുടെ ജീവിതത്തില്‍ പലപ്പോഴായി സന്ദര്‍ശിച്ച് ചിലപ്പോള്‍ തിരിച്ചുപോകാന്‍ മടിച്ച് സ്ഥ
അനന്തപുരിയുടെ അമരത്ത്
ഓള് സെയിന്റ്സ് കോളജിലെ രണ്ടാം വര്‍ഷ ബിഎസ്സി മാത്തമാറ്റിക്സ് വിദ്യാര്‍ഥിനിയായ ആര്യയെ തേടിയെത്തിയിരിക്കുന്നത് അത്ര ചെറ
സേവ് ദി ഡേറ്റ്: വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെ നായകന്
വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെ പ്രാരംഭമായി സേവ് ദി ഡേറ്റ് മാറിയിട്ട് കാലം കുറച്ചായി. പുതിയ പരീക്ഷണങ്ങളിലൂടെ കല്യാണം കളറാക്കാന
നിശബ്ദ വിജയം
തന്റെ അഭിമാനനേട്ടത്തെക്കുറിച്ചു പറയാൻ സോഫിയയ്ക്കു വാക്കുകളില്ലായിരുന്നു. ജന്മനാ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത സോഫി
നേരത്തെയുള്ള ആര്‍ത്തവം: വേണം അമ്മയുടെ കരുതല്‍
ടീനേജ് അഥവാ കൗമാരം എന്നറിയപ്പെടുന്ന 10 വയസു മുതല്‍ 19 വയസുവരെയുള്ള കാലം ഒരു മനുഷ്യന്റെ ജീവിതത്തിലെ വളരെ മനോഹരവും ഊര്ജസ
പങ്കുവയ്ക്കാം, സുഖദു:ഖങ്ങള്‍
ദാമ്പത്യം ഒരു കുടുംബത്തിന്റെ അടിസ്ഥാനം തന്നെ. ഭാര്യാ ഭര്‍തൃബന്ധത്തിന്റെ കരുത്തില്‍ ഊന്നി നില്ക്കുന്നു. പരസ്പരം മനസിലാക
കോവിഡ് ഹണിമൂണ്‍
കോവിഡ് മഹാമാരിയുടെ പ്രഹരത്തില്‍ തിരിച്ചടി നേരി മേഖലകളിലൊന്നാണു ടൂറിസം. ഇതു വിനോദ സഞ്ചാരികളെ മാത്രമല്ല മധുവിധു ആഘോഷിക്കുന
കരുതിയിരിക്കാം, വാഹനാപകടങ്ങളെ
അപകടങ്ങളുടെ അവിചാരിതമായ ആഘാതത്തില്‍ നേരിട്ടോ പരോക്ഷമായോ പെട്ടുപോവാത്തവര്‍ ഉണ്ടാകില്ലല്ലോ. ചിലപ്പോള്‍ അവരവര്‍ക്കു തന്നെയോ
സൗന്ദര്യം ആയുര്‍വേദത്തിലൂടെ
പ്രായഭേദമോ ലിംഗവ്യത്യാസമോ കൂടാതെ ഏതൊരു വ്യക്തിയും ആസ്വദിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന കാര്യമാണ് സൗന്ദര്യം അഥവാ സൗന്ദ
തൈറോയ്ഡ് കാന്‍സര്‍ സ്ത്രീകളില്‍
തൈറോയ്ഡ് കാന്‍സര്‍ വളരെ അപൂര്‍വമാണ്. ഇന്ത്യയില്‍ ഒരു വര്‍ഷത്തില്‍ പത്തുലക്ഷത്തില്‍ കുറവ് പേര്‍ക്കുമാത്രമാണ് തൈറോയ്ഡ് കാന
ഗുഡ് ഷെപ്പേര്‍ഡ് ഗോട്ട് ഫാം പതിനെട്ടാം വര്‍ഷത്തിലേക്ക്
വലിയ മുതല്‍ മുടക്കില്ലാതെ ചെയ്യാന്‍ കഴിയുന്ന സംരംഭമെന്ന നിലയിലാണ് മിനി ജോളിച്ചന്‍ ആട് വളര്‍ത്താമെന്ന് ആലോചിച്ചു തുടങ്ങിയ
തിളങ്ങും സൗന്ദര്യത്തിനു പഴങ്ങള്‍
സുന്ദരമായ ചര്‍മം ആരാണ് ആഗ്രഹിക്കാത്തത്. എല്ലാവരുടെയും സ്വപ്നമാണത്. സൗന്ദര്യമുള്ള, തിളങ്ങുന്ന ചര്‍മം എന്നത് നമ്മള് കഴിക
ചര്‍മത്തിനും വേണം സംരക്ഷണം
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചര്‍മം. അന്തരീക്ഷത്തിലെ മാലിന്യങ്ങളില്‍നിന്നു മനുഷ്യശരീരത്തെ രക്ഷിക്കുന്ന കാവല്ക
പ്രമേഹവും കോവിഡും
കോവിഡ് നിയന്ത്രണാതീത വ്യാപനത്തോടെ എല്ലാ രോഗങ്ങളെയും നിയന്ത്രിക്കുന്നതിന്റെ താളം തെറ്റിയിരിക്കുകയാണ്.
പകരാന്‍ സാധ്യതയി
ചര്‍മകാന്തി നിലനിര്‍ത്തുന്ന ഭക്ഷണം
ശരിയായ ഭക്ഷണക്രമം നമ്മുടെ ചര്‍മത്തിനു പ്രസരിപ്പും ഓജസും പ്രധാനം ചെയ്യുന്നു. ചര്‍മം വരളാതിരിക്കാന്‍ ഭക്ഷണക്രമത്തിന് ഏറെ പ
ചര്‍മസംരക്ഷണം - അറിയേണ്ടതെല്ലാം
മനുഷ്യശരീരത്തിലെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നതും വലുതുമായ അവയവങ്ങളില്‍ ഒന്നാണു ചര്‍മം. ശരീരത്തിന്റെ പ്രതലത്തെ മുഴുവ
സ്വപ്നങ്ങള്‍ക്ക് ചിറകു വിരിഞ്ഞു
ഇവള് ഡോ.മരിയ ബിജു, അപകടം തളര്‍ത്തിയ ശരീരത്തെ തളരാത്ത മനസുകൊണ്ടു പൊരുതി ജയിച്ചവള്‍. ഇച്ഛാശക്തിക്കു മുന്നില്‍ ഒരു വിധിക്ക
അപകടാനന്തര ചികിത്സയില്‍ പ്ലാസ്റ്റിക് സര്‍ജറിക്കുള്ള സ്ഥാനം
റോഡ് ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2016 ല്‍ മാത്രം ഒന്നര ലക്ഷം മരണങ്ങള് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അപക
മരിച്ചവര്‍ കഥ പറയുമ്പോള്‍
മരിച്ച ഒരാളുടെ സംസാരഭാഷയാണ് പോസ്റ്റ്മോര്‍ട്ടം അഥവാ ഓട്ടോപ്സി. മൃതശരീരം ബാഹ്യമായും ആന്തരികമായും പരിശോധിക്കുന്നതുവഴി മരണ
തോളുവേദനയും കഴുത്ത്വേദനയും
കഴുത്തും തോളും വളരെയധികം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന രണ്ടു സന്ധി സംവിധാനമാണ്. കഴുത്തില്‍നിന്ന് ഉത്ഭവിക്കുന്ന വേദന തോ
നടുവേദന ഒരു രോഗമാണോ?
ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെപ്പോലെ നമ്മുടെ ജീവിതത്തില്‍ പലപ്പോഴായി സന്ദര്‍ശിച്ച് ചിലപ്പോള്‍ തിരിച്ചുപോകാന്‍ മടിച്ച് സ്ഥ
അനന്തപുരിയുടെ അമരത്ത്
ഓള് സെയിന്റ്സ് കോളജിലെ രണ്ടാം വര്‍ഷ ബിഎസ്സി മാത്തമാറ്റിക്സ് വിദ്യാര്‍ഥിനിയായ ആര്യയെ തേടിയെത്തിയിരിക്കുന്നത് അത്ര ചെറ
സേവ് ദി ഡേറ്റ്: വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെ നായകന്
വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെ പ്രാരംഭമായി സേവ് ദി ഡേറ്റ് മാറിയിട്ട് കാലം കുറച്ചായി. പുതിയ പരീക്ഷണങ്ങളിലൂടെ കല്യാണം കളറാക്കാന
നിശബ്ദ വിജയം
തന്റെ അഭിമാനനേട്ടത്തെക്കുറിച്ചു പറയാൻ സോഫിയയ്ക്കു വാക്കുകളില്ലായിരുന്നു. ജന്മനാ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത സോഫി
നേരത്തെയുള്ള ആര്‍ത്തവം: വേണം അമ്മയുടെ കരുതല്‍
ടീനേജ് അഥവാ കൗമാരം എന്നറിയപ്പെടുന്ന 10 വയസു മുതല്‍ 19 വയസുവരെയുള്ള കാലം ഒരു മനുഷ്യന്റെ ജീവിതത്തിലെ വളരെ മനോഹരവും ഊര്ജസ
പങ്കുവയ്ക്കാം, സുഖദു:ഖങ്ങള്‍
ദാമ്പത്യം ഒരു കുടുംബത്തിന്റെ അടിസ്ഥാനം തന്നെ. ഭാര്യാ ഭര്‍തൃബന്ധത്തിന്റെ കരുത്തില്‍ ഊന്നി നില്ക്കുന്നു. പരസ്പരം മനസിലാക
കോവിഡ് ഹണിമൂണ്‍
കോവിഡ് മഹാമാരിയുടെ പ്രഹരത്തില്‍ തിരിച്ചടി നേരി മേഖലകളിലൊന്നാണു ടൂറിസം. ഇതു വിനോദ സഞ്ചാരികളെ മാത്രമല്ല മധുവിധു ആഘോഷിക്കുന
കരുതിയിരിക്കാം, വാഹനാപകടങ്ങളെ
അപകടങ്ങളുടെ അവിചാരിതമായ ആഘാതത്തില്‍ നേരിട്ടോ പരോക്ഷമായോ പെട്ടുപോവാത്തവര്‍ ഉണ്ടാകില്ലല്ലോ. ചിലപ്പോള്‍ അവരവര്‍ക്കു തന്നെയോ
ഒരു വടക്കന്‍ സെല്‍ഫി
വടക്കന്‍ കേരളത്തിലെ മണവാട്ടിമാരെ ഇപ്പോള്‍ കൂടുതല്‍ അഴകുള്ളവരാക്കുന്നത് ഹല്‍ദിയാണ്. പെരുമയില്‍ നിറഞ്ഞിരുന്ന മലബാര്‍ കല്ല്
മണവാട്ടി പെണ്ണൊരുങ്ങി...
വിവാഹനിശ്ചയം കഴിഞ്ഞാല്‍ പിന്നെ കല്യാണനാളുകളെക്കുറിച്ചു വധുവിന്റെ മനസില്‍ ടെന്‍ഷനാണ്. കല്യാണപ്പന്തലിലേക്കു ഒരുങ്ങിയിറങ്ങു
വാഹനം വാങ്ങുമ്പോഴും വില്ക്കുമ്പോഴും ശ്രദ്ധിക്കാം
കോവിഡിന്റ് പശ്ചാത്തലത്തില്‍ സാമൂഹ്യ അകലവും വ്യക്തി സുരക്ഷയും പാലിക്കുന്നതിലേക്കായി പൊതു ഗതാഗത മാര്‍ഗങ്ങള്‍ കഴിയുന്നതും
കാമറക്കണ്ണിലെ പുത്തന്‍ ട്രെന്‍ഡുകള്‍
കുറച്ചുനാള്‍ മുന്‍പാണ്. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസ് കണ്ടക്ടറുടേത് എന്നു തോന്നിക്കുന്ന കുപ്പായമിട്ട യുവമ
അമ്മയുടെ കമല
'ഇന്നു ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ നില്ക്കാന് കാരണക്കാരിയായ സ്ത്രീക്ക്, എന്റെ അമ്മയ്ക്ക്, ശ്യാമള ഗോപാലന് ഹാരിസിന് ഞാ
ദാമ്പത്യം മധുരതരമാക്കാം
മഴവില്‍ നിറമുള്ള സ്വപ്നങ്ങളും മധുരപ്രതീക്ഷകളുമായിട്ടാണ് ഓരോരുത്തരും വിവാഹജീവിതത്തിലേക്കു കടക്കുന്നത്. പുരുഷനു ഭാവിവധുവി
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ചര്‍മരോഗ ചികിത്സയില്‍ ചാവുകടലും
ബൈബിളിലെ വിവരണമനുസരിച്ച് (ഉല്പത്തി 19) ദൈവം തീയും ഗന്ധകവും വര്‍ഷിച്ചു നശിപ്പിച്ച സോദോം, ഗോമോറ പണങ്ങളുടെ സ്ഥാനത്താണു ചാവ
മനസും ചര്‍മരോഗങ്ങളും
ചര്‍മരോഗമുള്ള വ്യക്തിക്കു മാനസിക പിന്തുണ നല്കുകയെന്നതു പരമപ്രധാനമായ കാര്യമാണ്. ആത്മവിശ്വാസത്തോടെ ചികിത്സയെ നേരിടണം. സോഷ
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
Latest News
വൈഗയുടെ മരണം; സനു മോഹൻ മൂകാംബികയിലെത്തിയതായി സ്ഥിരീകരണം
തമിഴ് ഹാസ്യ നടൻ വിവേക് അന്തരിച്ചു
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14 കോടി കടന്നു
റൗള്‍ കാസ്ട്രോ സ്ഥാനമൊഴിഞ്ഞു; ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇനി മിഗുവൽ നയിക്കും
നടന് വിവേകിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
Latest News
വൈഗയുടെ മരണം; സനു മോഹൻ മൂകാംബികയിലെത്തിയതായി സ്ഥിരീകരണം
തമിഴ് ഹാസ്യ നടൻ വിവേക് അന്തരിച്ചു
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14 കോടി കടന്നു
റൗള്‍ കാസ്ട്രോ സ്ഥാനമൊഴിഞ്ഞു; ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇനി മിഗുവൽ നയിക്കും
നടന് വിവേകിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top