Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നിങ്ങൾക്കുമാകാം സംഗീതജ്ഞൻ!
ഭക്ഷണം എല്ലാവർക്കും കഴിക്കണം. വാങ്ങിക്കഴിക്കുന്നവരും ഉണ്ടാക്കി കഴിക്കുന്നവരും ഉണ്ട്. ബ്രാൻഡഡും നാടനുമുണ്ട്. സ്വന്തം ഇഷ്ടപ്രകാരം ഉപ്പ്, മധുരം, മസാലക്കൂട്ടകൾ എന്നിവ വേണമെങ്കിൽ സ്വയം ഉണ്ടാക്കി കഴിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ, ഹേയ് ഇതു പോരല്ലോ എന്നു പറയേണ്ടിവരും. ഏതു കൊലകൊന്പൻ ഷെഫ് ഉണ്ടാക്കിയാലും നമുക്കു പിടിക്കില്ല.
പാട്ടിന്റെ കാര്യത്തിലും ഇപ്പോൾ ഈയൊരു സൗകര്യമുണ്ട്. സംഗതി എഐ ആണ്- ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. അവനവന് ഇഷ്ടമുള്ള, ആവശ്യമുള്ള തരം പാട്ടുകൾ സ്വയം ഉണ്ടാക്കി കേൾക്കാൻ ഇപ്പോൾ ഗൂഗിൾ സഹായത്തിനുണ്ട്. എന്നെ ട്രോളാൻ എനിക്ക് ഒരു ----യുടെയും സഹായം വേണ്ട എന്നു പറയുന്നതുപോലെ, എനിക്കു വേണ്ട പാട്ടുകേൾക്കാൻ ഒരു ഷെഫിന്റെയും, ശ്ശേ, ഒരു സംഗീത സംവിധായകന്റെയും സഹായം വേണ്ട എന്ന നിലയിലായി കാര്യങ്ങൾ. വാക്കുകൾകൊണ്ടു വിവരണങ്ങൾ നൽകിയാൽ അതു സംഗീതമാക്കാൻ ശേഷിയുള്ള ഗൂഗിൾ മ്യൂസിക്എൽഎം എന്ന സംവിധാനം ഇപ്പോൾ പൊതുജനത്തിന് ഉപയോഗിക്കാൻ തുറന്നു കൊടുത്തിരിക്കുന്നു. പാട്ടിലെ ചാറ്റ് ജിപിടിയാണ് മ്യൂസിക്എൽഎം എന്നു പറയാം.
എന്ത്, എങ്ങനെ?
ലോകത്ത് ഇന്നുവരെയുള്ള സംഗീതസംബന്ധമായ അറിവുകളും സംഗീതശകലങ്ങളുമെല്ലാം ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിൽ സൂക്ഷിച്ചുവച്ചിരിക്കുന്നു എന്നു കരുതുക. അതിൽനിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു സംഗീതശകലം, ഇഷ്ടമുള്ള ഉപകരണങ്ങളുടെ പശ്ചാത്തലത്തിൽ സ്വന്തമായി വേർതിരിച്ച് എടുക്കാം. ഗിറ്റ്ഹബിൽ ഗൂഗിൾ പറയുന്നതിങ്ങനെ: വാക്കുകൾകൊണ്ട് വിശദീകരിക്കുന്പോൾ ഹൈ-ഫിഡെലിറ്റി സംഗീതം സൃഷ്ടിക്കുന്ന മോഡലാണ് മ്യൂസിക്എൽഎം. ഉദാഹരണത്തിന് ""ശാന്തമായ വയലിൻ മെലഡി, ഡിസ്റ്റോർട്ട് ചെയ്യപ്പെട്ട ഗിറ്റാർ റിഫിന്റെ പശ്ചാത്തലത്തിൽ'' എന്നു കമാൻഡ് നൽകിയാൽ കൃത്യം അത്തരമൊരു സംഗീതശകലം നിങ്ങൾക്കു തിരികെ ലഭിക്കും.
ശബ്ദത്തിന്റെ നിലവാരത്തിലും, കമാൻഡുകൾ തിരിച്ചറിഞ്ഞ് സംഗീതം സൃഷ്ടിക്കുന്ന കാര്യത്തിലും മുന്‍പുള്ള മോഡലുകളേക്കാൾ വളരെ മുന്നിലാണ് മ്യൂസിക്എൽഎം എന്നും ഗൂഗിൾ അവകാശപ്പെടുന്നു. ഇത്തരത്തിൽ ജെനറേറ്റ് ചെയ്ത 5,500 സംഗീതശകലങ്ങൾ ഗൂഗിൾ നൽകിയിട്ടുണ്ട്.
റെക്കോർഡ് ചെയ്യപ്പെട്ട ഏതാണ്ടു മൂന്നുലക്ഷം മണിക്കൂർ സംഗീതം കേൾപ്പിച്ചു പരിശീലിപ്പിച്ചാണ് മ്യൂസിക്എൽഎം സൃഷ്ടിച്ചതെന്നു പറയുന്നു. ഉപയോക്താവു നൽകുന്ന ടെക്സ്റ്റ് കമാൻഡ് അനുസരിച്ച് വിവിധ ഉപകരണങ്ങളും വിഭാഗങ്ങളും സങ്കല്പങ്ങളും അടങ്ങുന്ന സംഗീതം അതിനു സൃഷ്ടിക്കാനാവും. ഒരു മെലഡി പാടിക്കൊടുത്തു പരിശീലിപ്പിച്ചാൽ അതുപോലെ മറ്റൊന്നു സൃഷ്ടിക്കാനുള്ള സാധ്യതയും ഉണ്ട്.
എങ്ങനെ പരീക്ഷിക്കാം?
ഗൂഗിളിന്റെ എഐ ടെസ്റ്റ് കിച്ചൻ ആപ്പ് വഴി നമുക്കും മ്യൂസിക്എൽഎം പരീക്ഷിക്കാം. ടെസ്റ്റ് കിച്ചനിൽ ആക്സസ് ലഭിച്ചാൽ ഒരു ടെക്സ്റ്റ് ബോക്സ് ലഭിക്കും. ഇവിടെ പാട്ടിനെക്കുറിച്ച് വിശദീകരണം നൽകാം. സിസ്റ്റം പാട്ടിന്റെ രണ്ടു വ്യത്യസ്ത പതിപ്പുകളാണ് തിരികെ നൽകുക. ഇവ ഡൗണ്‍ലോഡ് ചെയ്ത് കേൾക്കാനും കഴിയും. രണ്ടിൽ ഏതു വേർഷനാണ് നല്ലതെന്ന് തംപ്സ് അപ് ചെയ്ത് അറിയിക്കാൻ ഗൂഗിൾ ആവശ്യപ്പെടുന്നുണ്ട്. എഐയ്ക്ക് കൂടുതൽ മികവു നൽകാനാണ് ഇത്.
മ്യൂസിക്എൽഎം സൃഷ്ടിക്കുന്ന പാട്ടുകളിൽ ഗുണവും ദോഷവുമുണ്ടെന്ന് ഇത്തരത്തിൽ പരീക്ഷണം നടത്തിയവർ സാക്ഷ്യപ്പെടുത്തുന്നു. ചിലത് നന്നായി തുടങ്ങിയശേഷം ഒരു പ്രത്യേക ഇടത്ത് എത്തുന്പോൾ ഒട്ടും സംഗീതാത്മകമല്ലാതാകുന്നു. ചിലത് മനോഹരമായ മെലഡികളാകുന്പോൾ മറ്റു ചിലത് ഡിജിറ്റൽ ഓഡിയോ വർക്സ്റ്റേഷനിൽ ഒരു നാലുവയസുകാരൻ കളിച്ച കളിപോലെയാകുന്നു. ഇങ്ങനെയെല്ലാമാണെങ്കിലും ജ്യൂക്ബോക്സ് പോലുള്ള മുൻഗാമികളേക്കാൾ പാടേ മുന്നിലാണ് മ്യൂസിക്എൽഎം എന്നാണ് വിദഗ്ധരുടെ പക്ഷം.
എന്താവും ഭാവി?
ഗൂഗിൾ മ്യൂസിക്എൽഎം അവതരിപ്പിച്ചകാലത്ത് സംഗീതജ്ഞരുടെ പണി പോകുമോ എന്നതായിരുന്നു വാർത്താ തലക്കെട്ടുകൾ. എന്നാൽ ഇത് പെട്ടെന്നൊന്നും സംഭവിക്കില്ലെന്നുറപ്പ്. കുറവുകളെല്ലാം പരിഹരിക്കപ്പെട്ട് അത്യുഗ്രൻ ട്രാക്കുകൾ എഐ ബോട്ട് ഒരുക്കിത്തന്നാലും നിയമക്കുരുക്കുകൾക്ക് വലിയ സാധ്യതയുണ്ട്. സംഗീതലോകത്ത് പണ്ടുമുതൽക്കേ കോപ്പി റൈറ്റ് എന്നത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിമരുന്നിട്ടിട്ടുണ്ട്. അവ ഒന്നുകൂടി ശക്തമാകാൻ മ്യൂസിക്എൽഎം കാരണമാകുമെന്നുറപ്പ്.
മ്യൂസിക്എൽഎം സൃഷ്ടിക്കുന്ന സംഗീതത്തിന്റെ ഉടമ ആരാണ് എന്നതാവും ഏറ്റവും വലിയ ചോദ്യം. കമാൻഡ് നൽകുന്ന ഉപയോക്താവാണോ അതോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണോ ഉടമ? ഇന്റർനെറ്റിൽ ലഭ്യമായ, എഐയിൽ ശേഖരിക്കപ്പെട്ട എല്ലാത്തരം സംഗീതവും സംയോജിപ്പിച്ചാവും മ്യൂസിക്എൽഎം പുതിയതൊന്ന് ജെനറേറ്റ് ചെയ്യുക. ഇതുവരെയുള്ള എല്ലാ സംഗീതകാരന്മാരുടെയും പ്രതിഭ അതിലുണ്ടാവും. അവരുടെ അറിവോ സമ്മതമോ കൂടാതെയാവും എഐ സിസ്റ്റങ്ങളെ പരിശീലിപ്പിച്ചിരിക്കുക. അപ്പോൾ അവകാശം ആർക്കു നൽകും? ചോദ്യങ്ങൾ അവധിയുണ്ട്. സംഗീതജ്ഞരും മ്യൂസിക് കന്പനികളും വക്കീൽനോട്ടീസുകളുമായി കാത്തിരിക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്.
എന്തായാലും ഈ രംഗത്ത് സാങ്കേതികമായും ധാർമികമായും ഒട്ടേറെ മാറ്റങ്ങൾ വന്നേക്കാം. കാത്തിരുന്നു കേൾക്കാം എന്നല്ലാതെ എന്തു പറയാൻ!
ഇൻ ഹാർമണി/ഹരിപ്രസാദ്
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
Latest News
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
Latest News
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top