Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Overturns

Kozhikode

ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

വടകര: തിരുവള്ളൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ഡ്രൈവര്‍ മരിച്ചു. തിരുവള്ളൂര്‍ പുതുശേരി താഴക്കുനിയില്‍ സചീന്ദ്രന്‍ (61) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴോടെ തിരുവള്ളൂരില്‍നിന്ന് കണ്ണമ്പത്ത്കര ഭാഗത്തേക്ക് ഓട്ടം പോയപ്പോള്‍ തുമ്പോളി മുക്കിലാണ് അപകടമുണ്ടായത്.

ഓട്ടോ മറിഞ്ഞ് തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്നു രാവിലെ എട്ടിന് വീട്ടുവളപ്പില്‍. അച്ഛന്‍: പരേതനായ പുതുശേരി താഴക്കുനി ചാത്തു. അമ്മ: മാതു. ഭാര്യ: പ്രേമ. മക്കള്‍: വിപിന്‍, വൈശാഖ്, കാവ്യ. മരുമക്കള്‍: നിധിന്‍ (വെള്ളൂക്കര), അനുശ്രീ, ഐശ്വര്യ.

District News

ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ്‌ മൂന്നുപേർക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര ബൈപാസിൽ ഓട്ടോ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം.
കൈതക്കൽ സ്വദേശികളായ ഈമ്പാക്കുന്നുമ്മൽ അർജുൻ (30), ഭാര്യ അഞ്ജിത (26), ആവള മേക്കുട്ടാട്ട് മീത്തൽ ജാനു എന്നിവർക്കാണ് പരിക്കേറ്റത്.

പേരാമ്പ്രയിൽ നിന്നും കക്കാട് ഭാഗത്തേക്ക്‌ പോകുകയായിരുന്ന ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോ നിയന്ത്രണംവിട്ട് പത്തടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ മൂന്നു പേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

District News

ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു


പേരാമംഗലം: ഇരുചക്രവാഹന യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പാസഞ്ചർ ഓട്ടോ മറിഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. പേരാമംഗലം കുറിയേടത്ത് വീട്ടിൽ വേലപ്പന്‍റെ മകൻ പുരുഷോത്തമൻ (59) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വടക്കാഞ്ചേരി ബസ്‌സ്റ്റാൻഡ് പരിസരത്തുവച്ചായിരുന്നു അപകടം.
പ്രദേശത്തെ ഹോട്ടലുകളിലേക്ക് ഇറച്ചിയും മറ്റു വസ്തുക്കളും എത്തിക്കുന്ന വ്യക്തിയാണ് പുരുഷോത്തമൻ. റോഡിൽ മറിഞ്ഞ ഓട്ടോറിക്ഷ നാട്ടുകാർ ഉയർത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ തൃശുർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മല്ലിക. മക്കൾ: ചാന്ദിനി, അരുൺ ദാസ്.

District News

കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

തൃപ്രയാർ: ദേശീയപാത 66 തൃപ്രയാർ ബൈപാസിൽ വലപ്പാട് ആനവിഴുങ്ങി മേൽപ്പാലത്തിനു സമീപം കാർ ഡിവൈഡറിലും ഫ്രിക്്ഷൻ സ്ലാബിലും ഇടിച്ചുമറിഞ്ഞ് ഡ്രൈവർക്കു ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെ നടന്ന അപകടത്തിൽ കാർ പൂർണമായും തകർന്നു.

വടക്കുഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന കാറാണ് റോഡിനു കുറുകെ വച്ചിരുന്ന ഫ്രിക്്ഷൻ സ്ലാബിലും ഡിവൈഡറിലും ഇടിച്ചത്. പാലത്തിൽ നിർമാണജോലികൾ നടക്കുന്നതിനാലാണ് ഗതാഗതം വഴി തിരിച്ചുവിടുന്നതുവേണ്ടി ഫ്രിക്്ഷൻ സ്ലാബുകൾ സ്ഥാപിച്ചിരുന്നത്.

എന്നാൽ ഇതു ശ്രദ്ധിക്കാതെ നേരെ മുന്നോട്ടുപോയ കാറാണ് അപകടത്തിൽപ്പെട്ടത്. സ്ലാബിന്‍റെ മുകളിലൂടെ ചാടിയ കാർ എൻജിൻ വേർപെട്ട് തകർന്നു തരിപ്പണമാവുകയായിരുന്നു. ഡ്രൈവർ മാത്രമാണു കാറിൽ ഉണ്ടായിരുന്നത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഇയാളെ സാരമായ പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala

ഉറങ്ങിപ്പോയി, കാർ വീട്ടുമുറ്റത്തേക്കു മറിഞ്ഞു; നാല് അയ്യപ്പഭക്തര്‍ക്കു പരിക്ക്

മുക്കൂട്ടുതറ: ശബരിമല പാതയില്‍ മുക്കൂട്ടുതറ-ഇടകടത്തി പമ്പാവാലി റോഡില്‍ ഉമിക്കുപ്പയില്‍ തീര്‍ഥാടകരുടെ കാര്‍ വീട്ടുമുറ്റത്തേക്കു മറിഞ്ഞു. കാറില്‍ ഉണ്ടായിരുന്ന തൃശൂര്‍ മാള സ്വദേശികളായ നാലു അയ്യപ്പ തീര്‍ഥാടകര്‍ക്കു പരിക്കേറ്റു.

ഇന്നു പുലര്‍ച്ചെ 5.40 നായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നു സ്ഥലത്ത് എത്തി വാഹനം പരിശോധിച്ച മോട്ടോര്‍ വാഹനവകുപ്പിന്‍റെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ശബരിമല ദര്‍ശനത്തിനു പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

Latest News

Corehub Up