Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Loss

ലാഭത്തിലാക്കാൻ നഷ്‌ടക്കുരുക്കിലാക്കി

കെഎസ്ആർടിസിയെ ലാഭകരമാക്കാൻ വാണിജ്യ സമുച്ചയങ്ങളോടു കൂടിയ ആധുനിക ബസ്‌സ്റ്റാൻഡുകൾ നിർമിക്കാൻ തീരുമാനമെടുക്കുന്നത് 2005 ജനുവരിയിലാണ്.

2006ൽ  വി.എസ്. അച്യുതാനന്ദന്‍റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ വന്നതിനുശേഷം 2007 മേയിൽ ബിഒടി അടിസ്ഥാനത്തിൽ കെടിഡിഎഫ്സി ഓപ്പറേറ്ററായി അങ്കമാലി ബസ്‌ സ്റ്റേഷനിൽ വാണിജ്യസമുച്ചയം നിർമിക്കാൻ സർക്കാർ അനുമതി നല്കി.

കെഎസ്ആർടിസി എംഡി തലവനായും കെഎസ്ആർടിസി ജീവനക്കാർ തൊഴിലാളികളായും കെഎസ്ആർടിസിയുടെ കെട്ടിടത്തിൽ കെഎസ്ആർടിസിക്ക് പുനർവായ്പാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് രൂപീകരിച്ച ഒരു നോൺ ഫിനാൻഷ്യൽ സ്ഥാപനമാണ് കെടിഡിഎഫ്സി (കേരള ട്രാൻസ്പോർട്ട് ഫിനാൻസ് ഡെവല്പ്മെന്‍റ് കോർപറേഷൻ).

അങ്കമാലി പദ്ധതിക്ക് പിന്നാലെ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം തന്പാനൂർ, തിരുവനന്തപുരം ഫോർട്ട്, തിരുവനന്തപുരം പേരൂർക്കട എന്നിവിടങ്ങളിലും ബസ് ടെർമിനൽ ആരംഭിക്കാൻ 2007 നവംബറിൽ അനുമതി നല്കിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ തിരുവനന്തപുരം ഫോർട്ട്, പേരൂർക്കട പദ്ധതികൾ തുടങ്ങിയില്ല. പകരം തിരുവല്ലയിലാണ് ആരംഭിച്ചത്.

നാലു പദ്ധതികളുടെയും നിർമാണം നടത്തിയത് കെടിഡിഎഫ്സിയാണ്. 2008 ജൂലൈയിൽ അങ്കമാലി ബസ് ടെർമിനൽ കോംപ്ലക്സിന്‍റെ പണി തുടങ്ങി. 24 മാസംകൊണ്ട് തീർക്കാനായിരുന്നു ഉദ്ദേശ്യം. പക്ഷേ പണി കഴിഞ്ഞത് 2012 ജൂണിലാണ്. ഭരണാനുമതി 22 കോടി രൂപയ്ക്കായിരുന്നു. ഇതിലുമെത്രയോ അധികം ചെലവഴിച്ചു.

കോഴിക്കോട് പദ്ധതിയുടെ നിർമാണം 2009 മാർച്ചിൽ തുടങ്ങി. 2011 മാർച്ചിൽ തീരുമെന്നു കരുതി. ഭരണാനുമതി 53.30 കോടി രൂപ. എന്നാൽ, ഇരട്ടി ചെലവഴിച്ചു. നിർമാണ പ്രവൃത്തികൾ ഇനിയും പൂർത്തിയായില്ല.
2012 ഫെബ്രുവരിയിൽ പൂർത്തിയാക്കാമെന്നുറപ്പിച്ച് 2010 മാർച്ചിലാണ്

തിരുവനന്തപുരത്ത് പണി തുടങ്ങിയത്. 55.94 കോടി രൂപയായിരുന്നു ഭരണാനുമതി. അനുമതി ലഭിച്ചതിനേ ക്കാൾ കോടികൾ ചെലവഴിച്ചു. ഇപ്പോഴും പൂർണമായും പ്രവർത്തനസജ്ജമായില്ല.

35 കോടിയുടെ തിരുവല്ല പദ്ധതിയുടെ നിർമാണം തുടങ്ങിയത് 2010 നവംബറിൽ. പതിവുപോലെ കൂടുതൽ തുക ചെലവാക്കി. പൂർണമായും പ്രവർത്തന സജ്ജമായതുമില്ല. ഈ നാലു ടെർമിനലുകൾക്കുമായി 244.80 കോടി രൂപയാണ് നിർമാണ ച്ചെലവെന്ന് വിവരാവകാശ രേഖ പറയുന്നു.

പദ്ധതിക്കാവശ്യമായ തുക കണ്ടെത്തിയത് ബിഒടി ഓപ്പറേറ്റർ എന്ന നിലയിൽ കെടിഡിഎഫ്സിയാണ്. അതായത്, നിർമാണം പൂർത്തിയായ സമുച്ചയങ്ങൾ പ്രവർത്തനസജ്ജമാകുന്പോൾ മുതൽ കെടിഡിഎഫ്സിയുടെ തുക തിരികെ ലഭിക്കുന്നതുവരെ വാടകയുടെ മുഴുവൻ വരുമാനവും കെടിഡിഎഫ്സിക്കായിരിക്കും. ഇത്തരം വ്യവസ്ഥകളോടെയായിരുന്നു സർക്കാരിന്‍റെ അംഗീകാരം.

കെടിഡിഎഫ്സിയുടെയും കോർപറേഷന്‍റെയും സംയുക്ത സംരംഭമെങ്കിലും ഇരുസ്ഥാപനങ്ങളും തമ്മിൽ ഇതുവരെ ഒരു കരാറിലും ഒപ്പിട്ടില്ല. കരാറൊപ്പിടാൻ പല തവണ കെഎസ്ആർടിസി മേധാവികൾ കെടിഡിഎഫ്സിയെ സമീപിച്ചെങ്കിലും അവർ അവഗണിച്ചു. ഫലത്തിൽ ഈ നാലു സമുച്ചയങ്ങളും കെടിഡിഎഫ്സിയുടേതായി. കെഎസ്ആർടിസിയുടെ 15 ഏക്കറോളം സ്ഥലം പോയത് മിച്ചം.

അംഗീകാരത്തോടൊപ്പമുള്ള വ്യവസ്ഥ പ്രകാരം നിർമാണത്തിന് അനുവദിച്ച കാലാവധിക്കുശേഷം പ്രതിമാസ വരുമാനത്തിന്‍റെ 50 ശതമാനം തുക കെടിഡിഎഫ്സി ഓപ്പറേറ്റിംഗ് ഫീസായി കെഎസ്ആർടിസിക്ക് നല്കേണ്ടതാണ്. അങ്കമാലിയിൽ ടെർമിനൽ നിർമാണം പൂർത്തിയായി. കോഴിക്കോട്ടും തിരുവനന്തപുരത്തും ബസ്‌സ്റ്റേഷനുകൾ ആരംഭിച്ചു. എന്നിട്ടും ഇപ്പറഞ്ഞ തുക കെടിഡിഎഫ്സി നല്കിയിട്ടില്ല. തങ്ങൾക്കർഹമായ വരുമാനത്തെക്കുറിച്ചോ പദ്ധതിക്കായി മുടക്കിയ ‌തുകയെക്കുറിച്ചോ കെഎസ്ആർടിസിക്ക് അറിയില്ല എന്നതാണ് വിചിത്രം. ബിഒടിക്ക് ഒരു കാലപരിധി വച്ചിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. ഏതായാലും കെടിഡിഎഫ്സിക്ക് മുടക്കുമുതലും പലിശയും പദ്ധതികളുടെ വരുമാനത്തിൽനിന്ന് ലഭിക്കാൻ പോകുന്നില്ല. ഈ കെട്ടിട സമുച്ചയങ്ങൾ ഒരിക്കലും കെഎസ്ആർടിസിക്ക് സ്വന്തമാകാനും പോകുന്നില്ല!

കെഎസ്ആർടിസിക്കുവേണ്ടി മുടക്കിയ മുതലും പലിശയും ഈടാക്കി എന്ന് തിരിച്ചു നല്കുമെന്ന് ധാരണയില്ല. കെട്ടിടസമുച്ചയങ്ങളുടെ നിർമാണം സമയത്തു പൂർത്തിയാക്കിയിട്ടില്ല. എസ്റ്റിമേറ്റ് റേറ്റ് പലപ്പോഴും കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വർഷമായി കെഎസ്ആർടിസിയെ നഷ്‌ടത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ബിഒടി അടിസ്ഥാനത്തിൽ നിർമിച്ച ഈ കെട്ടിടങ്ങളാണ്.

കീശ കാലിയാക്കി വാണിജ്യസമുച്ചയങ്ങള്‍

കെടിഡിഎഫ്‌സി മുഖേന നിര്‍മിച്ച ഇത്തരം സമുച്ചയങ്ങളില്‍ ഭൂരിഭാഗവും ഉയര്‍ന്ന വാടകയും നിയമതടസങ്ങളും ബലക്ഷയവും കാരണം വര്‍ഷങ്ങളായി വാടകയ്ക്ക് കൊടുക്കാന്‍ കഴിയാതെ നോക്കുകുത്തിയായി നില്‍ക്കുന്നു.

കോഴിക്കോട് നഗരമധ്യത്തില്‍ 21 നിലകളിലുള്ള ഇരട്ടടവറുകള്‍ അടങ്ങിയ ബസ് ടെര്‍മിനല്‍ കം ഷോപിംഗ് കോംപ്ലക്സില്‍ യാത്രക്കാര്‍ ശ്വാസംമുട്ടി മരിക്കും. വെളിച്ചവും വായുവും കടക്കാത്ത വിധത്തിലാണ് ബഹുനിലക്കെട്ടിടത്തിന്‍റെ നിർമാണം. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് പിന്നീട് വിദഗ്ധർ കണ്ടെത്തി. ബലപ്പെടുത്താന്‍ ഇനിയും കോടികള്‍ മുടക്കണം.

മദ്രാസ് ഐഐടി സംഘമാണ് ബലക്ഷയം കണ്ടെത്തിയത്. വിഷയം കോടതിയുടെ പരിഗണനയിലുമാണ്. മികച്ച ഷോപ്പിംഗ് സൗകര്യങ്ങള്‍, മള്‍ട്ടിപ്ലക്സ് തിയറ്ററുകള്‍, റസ്റ്ററന്‍റുകള്‍, ഓഫീസുകള്‍ എന്നിവയൊക്കെ സമുച്ചയത്തിൽ വരുമെന്നായിരുന്നു സ്വപ്നം. ഇപ്പോഴത്തെ ദുരവസ്ഥയെക്കുറിച്ച് കാര്യമായ അന്വേഷണമോ നടപടിയോ ഇതുവരെ ഉണ്ടായിട്ടില്ല.

(തുടരും)

Kerala

എഐ കാമറകള്‍ മിഴിയടയ്ക്കുന്നു; വാഹന വകുപ്പിനു വരുമാനനഷ്ടം

കോഴിക്കോട്: ട്രാഫിക് നിയമലംഘനങ്ങള്‍ തടയാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊണ്ടുവന്ന ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് കാമറകള്‍ പലയിടത്തും മിഴിയടച്ചു. ഇതോടെ സര്‍ക്കാരിലേക്കുള്ള വരുമാനമാര്‍ഗവും കുറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ നിയമലംഘനങ്ങള്‍ക്കു പിഴ ഈടാക്കുന്ന നടപടികള്‍ മെല്ലെപ്പോക്കിലാകാനാണു സാധ്യത.

കാമറകള്‍ പരിപാലിക്കുന്ന കാര്യത്തില്‍ കടുത്ത അലംഭാവമുണ്ടെന്നാണ് ആക്ഷേപം. കാമറകള്‍ ചുമത്തുന്ന പിഴ അടയ്ക്കാന്‍ വാഹന ഉടമകള്‍ തയാറാകാത്തതു വലിയ തലവേദനയാണു നേരത്തേതന്നെ മോട്ടോര്‍ വാഹനവകുപ്പിനുണ്ടാക്കിയത്. ഇതിനിടെയാണ് കാമറകൾകൂടി പ്രവര്‍ത്തനരഹിതമാകുന്നത്.

2023 ജൂണ്‍ മുതലാണ് സംസ്ഥാന വ്യാപകമായി എഐ ക്യാമറകള്‍ സ്ഥാപിക്കുന്നത്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുക, ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം ആളുകള്‍ സഞ്ചരിക്കുക, സീറ്റ് ബെൽറ്റ് ഇല്ലാതെ വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് എഐ കാമറകള്‍ വഴി പിഴ ചുമത്തുന്നത്.

2023 ജൂൺ മുതൽ 2026 വരെഎഐ കാമറകൾ കണ്ടെത്തിയ വിവിധ നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ കോഴിക്കോട് ജില്ലയില്‍ മാത്രം ഏകദേശം 40 കോടി ലഭിച്ചിട്ടില്ല. സംസ്ഥാന വ്യാപകമായി പിരിഞ്ഞുകിട്ടാത്ത പിഴ ഇതിലും എത്രയോ മടങ്ങ് വരും. പിഴത്തുക അടച്ച് തുടർനടപടികളില്‍നിന്ന് ഒഴിവാകു ന്നതിനായി നിയമലംഘകർക്കു കൃത്യസമയത്ത് സന്ദേശങ്ങൾ അയയ്ക്കുന്നതായി എംവിഡി വ്യക്തമാക്കുന്നു.

Sports

ട്വന്‍റി-20 ലോകകപ്പ്; ഐസിസിയുടെ നഷ്ടം 4,500 കോടി..!

ദുബായ്: ഒരു ക്രിക്കറ്റ് ലോകകപ്പിന്‍റെ ആകെ സാമ്പത്തിക കണക്കില്‍ 65 ശതമാനവും ഇന്ത്യ x പാക്കിസ്ഥാന്‍ മത്സരത്തെ ആശ്രയിച്ചാണെന്നു പറഞ്ഞാല്‍ ഞെട്ടേണ്ട. 2026 ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യ x പാക്കിസ്ഥാന്‍ മത്സരം ഇല്ലാതായതോടെ ഐസിസിയുടെ മാത്രം നഷ്ടം 2,290 മുതല്‍ 4,500 കോടി രൂപയാണ്.

ടിവി, ഡിജിറ്റല്‍ അവകാശവും സ്‌പോണ്‍സര്‍ഷിപ്പും മാത്രമുള്ള കണക്കാണിത്. ലോകകപ്പിന്‍റെ ഡിജിറ്റല്‍ പാര്‍ട്ണര്‍മാരായ ജിയൊഹോട്ട്സ്റ്റാറിന്‍റെ നഷ്ടം 200 മുതല്‍ 250 കോടി രൂപയാണെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ x പാക് മത്സരത്തിലെ പരസ്യവരുമാനമുള്‍പ്പെടെയുള്ള കണക്കാണിത്.

പാക് ക്രിക്കറ്റ് ബോര്‍ഡിനും നഷ്ടമുണ്ട്. ഐസിസിയുമായുള്ള വാര്‍ഷിക വരുമാന ഷെയറില്‍ 316 കോടി രൂപയുടെ നഷ്ടം പിസിബിക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, ഐസിസി പിസിബിക്ക് എതിരേ നിയമപരമായുള്ള പ്രത്യാക്രമണം കരുതിവച്ചിട്ടുണ്ട്. പരസ്യദാതാക്കളുടെ സാമ്പത്തിക നഷ്ടം നികത്തുന്നതിന്‍റെ ഭാഗമായി 300 കോടി രൂപയുടെ സാമ്പത്തിക ബാധ്യതാ കേസ് ഐസിസി ഫയല്‍ ചെയ്യും. ചുരുക്കത്തില്‍ പാക് കിക്കറ്റ് ബോര്‍ഡിന് 616 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്.

ശ്രീലങ്കയിലെ കൊളംബോയില്‍ ഈ മാസം 15നായിരുന്നു ഇന്ത്യ x പാക്കിസ്ഥാന്‍ മത്സരം നടക്കേണ്ടിയിരുന്നത്. ടിക്കറ്റ് ഇനത്തിലും ഹോസ്പിറ്റാലിറ്റി വിഭാഗത്തിലുമായി കൊളംബോ സ്റ്റേഡിയത്തിന് 18.3 മുതല്‍ 27.5 കോടി രൂപവരെ നഷ്ടമുണ്ട്. ഇന്ത്യന്‍, പാക്കിസ്ഥാന്‍ താരങ്ങളുടെ ഫീസിനത്തിലും നഷ്ടം. ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐ ഒരു മാച്ചിനു നല്‍കുന്നത് 7.5 ലക്ഷം രൂപ വീതമാണ്. പാക് താരങ്ങള്‍ക്ക് പിസിബി നല്‍കുന്നത് 1.38 ലക്ഷം വീതവും.

ഇതിനെല്ലാം പുറമെ, കൊളംബോയിലെ പ്രാദേശിക ടൂറിസത്തിനുള്ള (വ്യോമയാനം, ഹോട്ടല്‍, യാത്ര, മറ്റ് സൗകര്യങ്ങള്‍) നഷ്ടം 95 കോടിയില്‍ അധികമാണ്.

Kerala

പൊട്ടിയപടം 150; നഷ്‌ടം 530 കോടി

കൊച്ചി: കഴിഞ്ഞ വർഷം മലയാളസിനിമാ വ്യവസായമേഖലയ്ക്ക് 530 കോടി രൂപയുടെ നഷ്‌ടമുണ്ടായതായി ഫിലിം ചേംബര്‍. മലയാളത്തിലിറങ്ങിയ 185 സിനിമകളില്‍ 150 എണ്ണവും പരാജയമായിരുന്നുവെന്നും കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ഒന്പത് ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റും 16 ചിത്രങ്ങള്‍ ഹിറ്റുമായി. പത്തു ചിത്രങ്ങള്‍ ഒടിടി വഴിയുള്ള വരുമാനംകൂടി ചേര്‍ത്ത് മുടക്കുമുതല്‍ തിരിച്ചുപിടിച്ചതായും ഫിലിം ചേംബര്‍ വ്യക്തമാക്കുന്നു.

185 സിനിമകള്‍ കൂടാതെ എട്ട് റി റിലീസ് ചിത്രങ്ങളും കഴിഞ്ഞവര്‍ഷം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. പുതിയ ചിത്രങ്ങളുടെ മുതല്‍മുടക്ക് 860 കോടി രൂപയോളം വരും.

വിജയിച്ച ചിത്രങ്ങളും മുടക്കുമുതല്‍ തിരിച്ചുപിടിച്ച ചിത്രങ്ങളും ഒഴിച്ചുനിര്‍ത്തിയാല്‍ മലയാള ചലച്ചിത്ര വ്യവസായത്തിന് 530 കോടിയുടെ നഷ്‌ടം സംഭവിച്ചു. റി റീലിസ് ട്രെന്‍ഡായെങ്കിലും എട്ടു ചിത്രങ്ങളില്‍ മൂന്നെണ്ണം മാത്രമാണു ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കിയത്.

അതേസമയം, വ്യത്യസ്തമായ പ്രമേയം പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് പല ചിത്രങ്ങളുടെയും വിജയം സൂചിപ്പിക്കുന്നുണ്ട്. 2026ല്‍ ഒരുപിടി മികച്ച ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്നതു പ്രതീക്ഷ നൽകുന്നുണ്ടെന്നും ഫിലിം ചേംബര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Movies

ഏറ്റവും കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായിട്ടും അതു നഷ്ടം വരുത്തി... എങ്കിലും

2025ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായിരുന്നു "വാർ 2'. എന്നാൽ, കൂറ്റൻ ബജറ്റിൽ പുറത്തിറങ്ങിയതു മൂലം ഭേദപ്പെട്ട കളക്‌ഷൻ നേടിയിട്ടും ചിത്രത്തിന്‍റെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ അണിയറക്കാർക്കായില്ല. ഋത്വിക് റോഷന്‍, ജൂണിയര്‍ എന്‍ടിആര്‍, കിയാര അദ്വാനി എന്നിവര്‍ അഭിനയിച്ച ചിത്രം ബോക്‌സ്ഓഫീസില്‍ വീണെങ്കിലും ചിത്രത്തിന്‍റെ പരാജയത്തില്‍ വന്‍ ചര്‍ച്ചകളുണ്ടായി.

കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന പരിപാടിയില്‍ ചിത്രത്തെക്കുറിച്ച് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ബോളിവുഡ് സൂപ്പര്‍താരം ഋത്വിക് റോഷന്‍ പറഞ്ഞ മറുപടി ആരാധകര്‍ ഏറ്റെടുത്തു. ദുബായില്‍ നടന്ന പരിപാടിയില്‍ അവതാരകന്‍ സ്വാഗതം ചെയ്യുമ്പോള്‍, സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം നല്‍കിയതിനാണ് ഋത്വിക് സ്‌നേഹനിര്‍ഭരമായ മറുപടി പറഞ്ഞത്. തന്‍റെ സിനിമ, വാര്‍ 2- ബോക്‌സ്ഓഫീസില്‍ പരാജയപ്പെട്ടിട്ടും നിങ്ങളെല്ലാവരും എന്നെ സ്‌നേഹിക്കുന്നതിനും ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്നതിനും താന്‍ വളരെയധികം നന്ദിയുള്ളവനാണ് എന്നാണ് ഋത്വിക് പറഞ്ഞത്.

ഓഗസ്റ്റിലാണ് വാർ 2- പുറത്തിറങ്ങിയത്. തിയറ്റര്‍ റിലീസിനു ശേഷം ആദ്യമായാണ് താരം ചിത്രത്തെക്കുറിച്ച് പരസ്യപ്രസ്താവന നടത്തുന്നത്. ആരാധകരുമായി തന്‍റെ പുതിയ വിശേഷങ്ങള്‍ താരം പങ്കുവയ്ക്കുകയും ചെയ്തു. താരത്തിന്‍റെ പ്രസ്താവനയോട് ആരാധകര്‍ വ്യാപകമായി പ്രതികരിച്ചു. "വാര്‍ 2-ന്‍റെ പരാജയം അദ്ദേഹം അത് തുറന്നു സമ്മതിച്ചതില്‍ സന്തോഷമുണ്ട്. ഇനി, താരം അത്തരം വിഡ്ഢിത്തം ചെയ്യില്ലെന്നാണ് പ്രതീക്ഷ... ഇപ്പോള്‍ എല്ലാവരും ആവേശത്തോടെ കാത്തിരിക്കുന്നത് 'ക്രിഷ് 4' ആണ് തുടങ്ങിയ പ്രതികരണങ്ങളാണു ലഭിച്ചത്.

ഋത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറും ഒരുമിച്ച ആദ്യ ചിത്രമാണ് വാര്‍ 2. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത "വാര്‍ 2', 2019ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്ററിന്‍റെ തുടര്‍ച്ചയാണ്. വൈആര്‍എഫിന്‍റെ ഭാഗമായ ആക്ഷന്‍ ത്രില്ലര്‍ സ്റ്റുഡിയോയിരുന്നു ചിത്രത്തിന്‍റെ നിര്‍മാണം.

National

എവിടെയാണ് തെറ്റു പറ്റിയതെന്ന് പാർട്ടി പരിശോധിക്കണം; ബിഹാർ തോൽവിയിൽ പ്രതികരണവുമായി ശശി തരൂർ

 തിരുവനന്തപുരം: ബിഹാറിൽ എവിടെയാണ് തെറ്റ് പറ്റിയതെന്ന് പാർട്ടി പരിശോധിക്കണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. പരാജയകാരണം പഠിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും ശശി തരൂർ പറഞ്ഞു.

"സ്ത്രീ വോട്ടർമാർക്ക് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഹായങ്ങൾ നൽകിയിരുന്നു. സംസ്ഥാന സർക്കാരുകൾ ഇത്തരത്തിൽ സഹായങ്ങൾ നൽകുന്നത് പുതുമയുള്ളതല്ല. അത് ചെയ്യുന്നതിൽ സർക്കാരുകളെ തടയാനും കഴിയില്ല.'-തരൂർ പറഞ്ഞു.

പ്രചരണത്തിൽ നേരിട്ട് പങ്കാളികളായവർ കാരണങ്ങൾ വിശദീകരിക്കണം. തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ശശി തരൂർ പറഞ്ഞു. ബിഹാറിൽ വോട്ടെണ്ണൽ നാലര മണിക്കൂർ പിന്നിടുന്പോൾ എൻഡിഎ വൻ മുന്നേറ്റം നടത്തുകയാണ്. 196 സീറ്റിൽ ആണ് എൻഡിഎ മുന്നിലുള്ളത്. മഹാസഖ്യത്തിന് 41 സീറ്റുകളിലാണ് ലീഡുള്ളത്.

Latest News

Corehub Up