Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rules

നിയമങ്ങൾ മനുഷ്യനു വേണ്ടിയാകണം

പരിസ്ഥിതിലോലം പന്ത്രണ്ടു വർഷവും ഏഴ് വിജ്ഞാപനങ്ങളും പിന്നിട്ടിട്ടും ഒരു സ്ഥിരപരിഹാരം കണ്ടെത്താൻ കഴിയാത്തത് നയരൂപീകരണത്തിന്‍റെ പരാജയമാണ്. ഈ പരിസ്ഥിതി നിയമങ്ങൾ നടപ്പാക്കാൻ പുതിയ വിജ്ഞാപനങ്ങളിലൂടെ സമയം നീട്ടുകയല്ല വേണ്ടത്; ജനങ്ങളുടെ ജീവിതവും പ്രകൃതിയുടെ നിലനിൽപും ഒരുപോലെ ഉറപ്പാക്കുന്ന നീതിയുക്തവും ശാസ്ത്രീയവുമായ അന്തിമതീരുമാനമാണ് ജനങ്ങൾ കാത്തിരിക്കുന്നത്.

പരിസ്ഥിതി സംരക്ഷിക്കുന്നതിന് യഥാർഥ പരിസ്ഥിതി പ്രവർത്തികരോ കർഷകരോ ബഹുജനസംഘടനകളോ എതിരല്ല. ഏതാനും വിദഗ്ധർ സ്വന്തം വിജ്ഞാനം മാത്രം പ്രയോജനപ്പെടുത്തി എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിച്ചുകൊള്ളണമെന്ന് ശഠിക്കുന്നത് ധിക്കാരമാണ്. ഏകാധിപത്യപ്രവണതയാണ്.

1989 ഓഗസ്റ്റ് 31ന് പുറപ്പെടുവിച്ച ഗവൺമെന്‍റ് ഓർഡർ (G.O (MS).no. 655/89/RD) കേരളം മുഴുവൻ വനാതിർത്തി സർവേചെയ്തു തിട്ടപ്പെടുത്താനുള്ളതായിരുന്നു. സംയുക്ത സർവേ ഒരു വർഷംകൊണ്ട് തീർക്കണം എന്ന് ഓർഡർ പറയുന്നുണ്ടെങ്കിലും ഇതുവരെയായിട്ടും കേരളത്തിലെ വനാതിർത്തി തിരിക്കാനുള്ള പ്രവർത്തനങ്ങൾ വനംവകുപ്പ് പൂർത്തിയാക്കിയിട്ടില്ല. കൃത്യമായി വനാതിർത്തി തിരിച്ചാൽ പിന്നീട് വനം കൈയേറ്റങ്ങളും ഇല്ലാതാകും. വനം കൈയേറ്റത്തിന് ഒത്താശ ചെയ്തു കൊടുക്കുക എന്നതാണ് കുറെ വനപാലകരുടെ പ്രധാന അഴിമതി വരുമാന മാർഗമിപ്പോൾ.

സോഷ്യൽ ഫോറസ്റ്ററി, വനാതിർത്തി സംരക്ഷണം, അതിർത്തി ജണ്ടകൾ കെട്ടൽ എന്നിവയിലൂടെ ആയിരക്കണിക്കിന് കോടി വിഹിതമാണ് വനം വകുപ്പ് കഴിഞ്ഞ വർഷങ്ങളിൽ ചെലവാക്കിയത്. ഇവർ വിതരണം ചെയ്തു എന്ന് പറയുന്ന വൃക്ഷത്തൈകൾ ചെറിയ ഒരു ശതമാനമെങ്കിലും വളർന്നിരുന്നെങ്കിൽ കേരളം മുഴുവൻ ഇന്ന് വനമാകുമായിരുന്നു.

വനം വകുപ്പ് വിഴുങ്ങിയ ഈ ഫണ്ടുകളുടെ സത്യാവസ്ഥ അറിയാൻ സോഷ്യൽ ഓഡിറ്റ് നടത്തണമെന്ന ആവശ്യം പൊതു ജനത്തിനിടയിൽ ശക്തിപ്പെടുകയാണ്. യഥാർഥ പരിസ്ഥിതി സംരക്ഷകരെ ഒതുക്കി പരിസ്ഥിതി സംരക്ഷണം എന്നത് ഫണ്ടുകൾ തട്ടാനുള്ള കച്ചവട മാർഗമായി മാറ്റുകയാണ് ഇവിടെ ഈ കപട പരിസ്ഥിതി വാദി മാഫിയകൾ. പ്രകൃതിയില്ലാതെ കർഷകനില്ല, കർഷകനില്ലാതെ പ്രകൃതിയെക്കൊണ്ട് കാര്യവുമില്ല.

കാരണം പ്രകൃതി പ്രകൃതിക്കുവേണ്ടിയല്ല മനുഷനുവേണ്ടിയാണ്. മണ്ണിൽ പണിയെടുക്കുന്ന കർഷകന് വേണ്ടിയാണ്. അതായത് രാജ്യത്തെ ജനത്തെ നാലു നേരം തീറ്റിപ്പോറ്റുന്ന കർഷകർക്ക് വേണ്ടിയാണ്. വികസനത്തെയും പരിസ്ഥിതിയെയും സംബന്ധിച്ച തീരുമാനങ്ങളില്‍ നിന്ന് വലിയൊരു വിഭാഗം ഒഴിവാക്കപ്പെടുന്നു. വികസന പദ്ധതികളും പരിസ്ഥിതി സംരക്ഷണ പദ്ധതികളും അവരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി അടിച്ചേല്‍പ്പിക്കപ്പെടുന്നു.

താഷ്കെന്‍റ് പൈകട

Kerala

ദേവസ്വം ബോർഡിലെ നിയമനങ്ങളിൽ തിരുത്തൽ വരുത്താൻ തീരുമാനം

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ തന്ത്രപ്രധാന തസ്തികകളിൽ ശബരിമല സ്വർണക്കൊള്ളക്കേസിൽ ആരോപണം നേരിടുന്നവരെയടക്കം നിയമിച്ച നടപടിയിൽ തിരുത്തൽ വരുത്താൻ ഇന്നലെ ചേർന്ന ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു.

ആരോപണ വിധേയരെ തന്ത്രപ്രധാന തസ്തികകളിൽ നിയമിച്ച നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ടു ദേവസ്വം മന്ത്രി കെ. മുരളീധരൻ, ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാറിനു കത്തു നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ദേവസ്വത്തിലെ സുപ്രധാന തസ്തികകളിൽ വിജിലൻസ് അന്വേഷണം നേരിടുന്നവരെ ഉൾപ്പെടെ നിയമിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടൽ.

ഇതുമായി ബന്ധപ്പെട്ട് ഇറക്കിയ 24 ഉത്തരവുകളിൽ 20 എണ്ണത്തിലും തിരുത്തൽ വരുത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ഉത്തരവുകളിൽ തിരുത്തൽ വരുത്തുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ പറഞ്ഞു.

Sports

കൂടുമാറ്റം: നിയമ നടപടിക്ക് പിസിബി

കറാച്ചി: പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ഇസ്ലാമാബാദ് യുണൈറ്റഡുമായുള്ള കരാർ ലംഘിച്ച സിംബാബ് വെ ഫാസ്റ്റ് ബൗളർ ബ്ലെസിംഗ് മുസറബാനിക്കെതിരേ നിയമ നടപടിയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി).

ഷമാർ ജോസഫിന് പകരക്കാരനായി 1.1 കോടി രൂപയ്ക്കാണ് മുസാറബാനി ഇസ്ലാമാബാദ് യുണൈറ്റഡുമായി കരാറിലേർപ്പെട്ടിരുന്നത്. എന്നാൽ, ഈ കരാർ അവഗണിച്ച് താരം ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു.

മുസ്തഫിസുർ റഹ്മാന് പകരക്കാരനായാണ് മുസറബാനി കോൽക്കത്തയിൽ എത്തിയത്. മാർച്ച് 26 മുതൽ മെയ് മൂന്നു വരെ നടക്കാനിരിക്കുന്ന പിഎസ്എൽ ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക് പോയത് കരാർ ലംഘനമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും പിസിബി വ്യക്തമാക്കി.

പിഎസ്എൽ കരാർ ഒപ്പിട്ട ശേഷം താരങ്ങൾ ഐപിഎല്ലിലേക്ക് മാറുന്ന രണ്ടാമത് സംഭവമാണിത്. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കൻ താരം കോർബിൻ ബോഷ് പെഷവാർ സാൽമിയുമായുള്ള കരാർ ലംഘിച്ച് മുംബൈ ഇന്ത്യൻസിൽ ചേർന്നിരുന്നു. തുടർന്ന് ബോഷിന് ഒരു സീസണിൽ പിഎസ്എല്ലിൽ കളിക്കുന്നതിന് പിസിബി വിലക്കേർപ്പെടുത്തിയിരുന്നു.

Kerala

വിവരാവകാശ കമ്മീഷണറുടെ നിയമനം ചട്ടലംഘനമെന്ന്

തിരുവനന്തപുരം: ചട്ടം ലംഘിച്ചു സംസ്ഥാന വിവരാവകാശ കമ്മീഷണറെ നിയമിച്ചതായി ആരോപണം. യുഡിഎഫിന്‍റെ പുതുയുഗ യാത്രയിലായിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിവരാവകാശ കമ്മീഷണറുടെ തെരഞ്ഞെടുപ്പു സമിതി അംഗമെന്ന നിലയിൽ ആ ദിവസം യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. അതേസമയം, തെരഞ്ഞെടുപ്പു സമിതി അംഗമായ പ്രതിപക്ഷ നേതാവിനെ ചട്ടപ്രകാരമല്ല ചീഫ് സെക്രട്ടറി ക്ഷണിച്ചതെന്നും പരാതിയുണ്ട്.

പ്രതിപക്ഷ നേതാവ് അസൗകര്യം അറിയിച്ച ദിവസം ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിയും നിയമമന്ത്രിയും ചേർന്ന് വിവരാവകാശ കമ്മീഷൻ അംഗത്തെ തെരഞ്ഞെടുക്കുകയായിരുന്നു. വിവരാവകാശ കമ്മീഷൻ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, നിയമമന്ത്രി എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ്.

കഴിഞ്ഞ 23ന് ഇതിനായി ചേർന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുത്തിരുന്നില്ല. 22നാണ് ഇതുസംബന്ധിച്ച അറിയിപ്പ് പ്രതിപക്ഷ നേതാവിന് ലഭിച്ചത്. യുഡിഎഫിന്‍റെ പുതുയുഗയാത്ര നടക്കുന്നതിനാൽ പങ്കെടുക്കാൻ അസൗകര്യമുണ്ടെന്ന് അദ്ദേഹം ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. ചട്ടപ്രകാരമല്ല ക്ഷണമെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതു പരിഗണിക്കാത മുഖ്യമന്ത്രിയും നിയമമന്ത്രിയും ചേർന്ന് തിരുവനന്തപുരം ജില്ലയിലെ സിപിഎം നേതാവുകൂടിയായ ഹരിലാലിനെ കമ്മീഷൻ അംഗമായി ശിപാർശ ചെയ്യുകയായിരുന്നു. ഇത് ലോക്ഭവന് കൈമാറിയെങ്കിലും ഗവർണർ അംഗീകരിച്ചില്ല.

കമ്മീഷനിലെ ഒരു ഒഴിവ് നികത്താനായി കഴിഞ്ഞ ഒക്ടോബറിലാണ് അപേക്ഷ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് സമിതിയോഗത്തിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തശേഷം നിയമനത്തിൽ വിയോജിപ്പുണ്ടെങ്കിൽ അക്കാര്യവും മിനിറ്റ്സിൽ രേഖപ്പെടുത്തിയാണ് ശിപാർശ ഗവർണർക്ക് കൈമാറേണ്ടത്. എന്നാൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തില്ലെന്ന് സൂചിപ്പിച്ചാണ് ശിപാർശ ചീഫ് സെക്രട്ടറി ലോക്ഭവന് നൽകിയത്. ഗവർണർ അംഗീകരിച്ചാൽ മാത്രമേ നിയമനത്തിന് അംഗീകാരമാകൂ.

Kerala

ദേശീയപാത നിർമാണത്തിലെ സുരക്ഷ;സംസ്ഥാന സർക്കാരിന് ഇടപെടാൻ നിയമങ്ങളേറെ

തിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ദേശീയപാത നിർമാണം നടക്കുന്നതെങ്കിൽ സംസ്ഥാന സർക്കാരിനും ഇടപെടാൻ നിയമങ്ങൾ ഏറെയുണ്ട്. കേന്ദ്ര സർക്കാരിനൊപ്പം സംസ്ഥാന സർക്കാരും നിയമങ്ങൾ പ്രയോഗിക്കാതിരുന്നതാണ് സംസ്ഥാനത്തു സുരക്ഷിതത്വമില്ലാതെ ദേശീയപാത നിർമിക്കുന്നതിനെ തുടർന്ന് അടിക്കടി അപകടങ്ങൾ ഉണ്ടാകാൻ കാരണമാകുന്നത്.

കളക്ടർമാർക്കും പോലീസിനും തൊഴിൽ വകുപ്പിനും ദേശീയപാത വിഭാഗത്തിനും മലിനീകരണ നിയന്ത്രണ ബോർഡിനും അടക്കം നിർമാണത്തിലെ അപാകതകളും സുരക്ഷിതത്വമില്ലായ്മയും പൊടിശല്യവും തടയാൻ നിയമത്തിൽ ഒട്ടേറെ വ്യവസ്ഥകളുണ്ട്. നിർമാണ സൈറ്റുകളിലെ സുരക്ഷ ഉറപ്പാക്കാൻ 1996ലെ ബിസിഒഡബ്ല്യു നിയമപ്രകാരം തൊഴിൽ വകുപ്പിനും ദേശീയപാതയുടെ സുരക്ഷയ്ക്ക് കേരള ഹൈവേ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ജില്ലാ കളക്ടർമാർക്കും പൊതുമരാമത്ത് വകുപ്പിനും ഇടപെടാനാകും.പ്രകൃതിദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ ദുരന്ത നിവാരണ നിയമം-2005 പ്രകാരം കളക്ടർ അധ്യക്ഷനായ ഡിസാസ്റ്റർ മാനേജ്മെന്‍റ് അഥോറിറ്റിക്കും ഇടപെടാനാകും.

നിർമാണം നടക്കുന്പോഴും സുരക്ഷിതമായ ഗതാഗത സൗകര്യം ഒരുക്കേണ്ടതുണ്ടെന്നാണ് വിവിധ സുപ്രീംകോടതി വിധികൾ വ്യക്തമാക്കുന്നത്. ഇതിന്‍റെ നഗ്നമായ ലംഘനമാണ് കൊല്ലം കൊട്ടിയത്തെ ദേശീയപാത നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടുന്നത്. നാട്ടുകാർ പരാതിപ്പെട്ടിട്ടും ഉദ്യോഗസ്ഥ തലത്തിൽ സുരക്ഷ പരിശോധിക്കാൻ തയാറാകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരേയും കേസ് അടക്കമുള്ള നിയമ നടപടി സ്വീകരിക്കാൻ പോലീസിനു കഴിയും.

ദേശീയപാത കേന്ദ്ര പട്ടികയിലാണ് ഉൾപ്പെടുത്തിയതെങ്കിലും പൊതു ക്രമം (പബ്ലിക് ഓർഡർ), പോലീസ്, റോഡ് സുരക്ഷാ നടപ്പാക്കൽ എന്നിവയെല്ലാം സംസ്ഥാനത്തിന്‍റെ ചുമതലയിലാണ് വിഭാവനം ചെയ്യുന്നത്.

ഭാരതീയ ന്യായ സംഹിത പ്രകാരം അശ്രദ്ധമൂലമുണ്ടാകുന്ന മരണം, ജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തികൾ, പൊതുവഴിയിൽ അപകടമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കരാറുകാർക്കും എൻജിനീയർമാർക്കും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരേ എഫ്ഐആർ ഇട്ട് പോലീസിന് കേസെടുക്കാം. അസ്ഥിരമായ മണ്‍തിട്ടകൾ, വേലികെട്ടാത്ത കുഴികൾ, വെളിച്ചമില്ലാത്ത വഴിതിരിച്ചുവിടലുകൾ തുടങ്ങിയ അപകട സാഹചര്യങ്ങളിൽ ജില്ലാ/സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് ഉത്തരവിടാനാകും.

അപകടങ്ങൾ ഒഴിവാക്കാനും ജീവനും സ്വത്തിനും സംരക്ഷണം നൽകാനും റോഡ് സുരക്ഷ ഉറപ്പാക്കാനും പോലീസിനുള്ള കടമകളും നിയമത്തിൽ പറയുന്നുണ്ട്.എന്നാൽ, കേരളത്തിലെ പോലീസ് ഹെൽമറ്റും സീറ്റ് ബെൽറ്റും പിടിച്ച് സംസ്ഥാന സർക്കാരിന് പൈസ ഉണ്ടാക്കാനുള്ള നടപടി മാത്രമാണ് സ്വീകരിക്കുന്നതെന്ന വിമർശനവും സംസ്ഥാനത്തു വ്യാപകമാണ്.

സുരക്ഷിതമല്ലാത്ത പാതകളിൽ ഗതാഗതം നിയന്ത്രിക്കേണ്ടതും ബാരിക്കേഡുകളും സൈനേജുകളും ലൈറ്റിംഗ് തുടങ്ങിയവ നിർബന്ധമാക്കേണ്ടതും പോലീസിന്‍റെ അധികാര പരിധിയിൽ വരുന്നവയാണ്. ഇതോടൊപ്പം കേരള റോഡ് സുരക്ഷാ അഥോറിറ്റി ആക്ട് അനുസരിച്ച് സ്വീകരിക്കേണ്ട പ്രതിരോധ നടപടികളും ഇവിടെ സംസ്ഥാന സർക്കാരും സ്വീകരിച്ചിട്ടില്ലെന്നതു വ്യക്തമാണ്.

Latest News

Corehub Up