Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Semis

കേരളാ ക്രിക്കറ്റ് ലീഗ് : കാലിക്കട്ട് സെമിയില്‍

കാര്യവട്ടം: നിർണായക മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിനെ വീഴ്ത്തി കാലിക്കട്ട് ഗ്ലോബ്സ്റ്റാർസ് കേരളാ ക്രിക്കറ്റ് ലീഗ് സെമി ബർത്ത് ഉറപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്്ത കാലിക്കട്ട് ആറു വിക്കറ്റ് നഷ്ടത്തിൽ 184 റണ്‍സ് നേടി.

മറുപടി ബാറ്റിംഗിൽ ട്രിവാൻഡ്രത്തിന് 177 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. കാലിക്കട്ടിന് ഏഴു റണ്‍സ് ജയവും സെമിയിൽ ഇടവും ഇതോടെ സ്വന്തം. സ്കോർ: കാലിക്കട്ട് ഗ്ലോബ് സ്റ്റാർസ്- 20 ഓവറിൽ 184/6. ട്രിവാൻഡ്രം റോയൽസ്- 19.3 ഓവറിൽ 177.

ആദ്യം ബാറ്റ് ചെയ്ത കാലിക്കട്ടിന് തുടക്കം പിഴച്ചു. നാലു റണ്‍സെടുത്ത വരുണ്‍ നായനാർ രണ്ടാം ഓവറിൽ പുറത്തായി. തുടർന്ന് രോഹൻ കുന്നുമ്മലും അഖിൽ സ്കറിയയും ചേർന്ന് സ്കോർ മുന്നോട്ടു കൊണ്ടുപോയി.

35 റണ്‍സെടുത്ത രോഹനെ എം. നിഖിൽ പുറത്താക്കി. തുടർന്നെത്തിയ ജോസ് പെരയൽ കൂറ്റൻ അടികളോടെ 15 പന്തിൽ നിന്നും 31 റണ്‍സ് നേടി. അവസാന ഓവറുകളിൽ സൽമാൻ നിസാറും (31) അശ്വിൻ ആനന്ദും (24) ചേർന്ന് സ്കോർ 184ൽ എത്തിച്ചു.

185 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാൻഡ്രത്തിനെ വിഷ്ണുവിനോദിന്‍റെ സെഞ്ചൂറിയൻ പ്രകടനവും വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. കാലിക്കട്ടിന് വേണ്ടി വിഘ്നേഷ് പുത്തൂർ നാല് ഓവറിൽ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി.

സെമി പോരാട്ടങ്ങള്‍ ഇന്ന്:

ആദ്യ സെമിഫൈനലില്‍ ട്രിവാന്‍ഡ്രം റോയല്‍സ് തൃശൂര്‍ ടൈറ്റന്‍സിനെ നേരിടും. മത്സരം ഉച്ചകഴിഞ്ഞ് 2.30ന്.

രണ്ടാം സെമിയില്‍ ആലപ്പി റിപ്പിള്‍സ് കാലിക്കട്ട് ഗ്ലോബ് സ്റ്റാര്‍സിനെ നേരിടും.

Sports

ഫ്രഞ്ച് ഓപ്പണ്‍: സബലെങ്ക സെമിയിൽ

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ അരീന സബലെങ്ക സെമിഫൈനലിൽ.

നാല് തവണ ഗ്രാൻഡ് സ്ലാം ചാന്പ്യനായ നവോമി ഒസാക്കയെ 7-5, 6-3 സ്കോറിനാണ് പരാജയപ്പെടുത്തിയത്. അടുത്ത റൗണ്ടിൽ ഡയാന ഷ്നൈഡറിനെയാണ് സബലെങ്ക നേരിടുക.

മിറ ആൻഡ്രീവ 6-0, 6-3 സ്കോറിന് സൊറാന സിർസ്റ്റിയയെ പരാജയപ്പെടുത്തി സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചു. മാർട്ട കൊസ്റ്റ്യൂക്കും 6-3, 2-6, 6-2 സ്കോറിന് എലീന സ്വിറ്റോ ലിനയെ അട്ടിമറിച്ച് മുന്നേറി.

പുരുഷ സിംഗിള്‍സില്‍ അലക്‌സാണ്ടര്‍ സ്വരേവിന് ജയം. റാഫേല്‍ ജോദറിനെ 7-6, 6-1, 6-3 സ്‌കോറിന് അനായാസം പരാജയപ്പെടുത്തി.

Sports

യാനിക് സിന്നര്‍ സെമിയില്‍

മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഇറ്റലിയുടെ ലോക ഒന്നാം നമ്പര്‍ താരം യാനിക് സിന്നര്‍ സെമിയില്‍.

സ്‌പെയിനിന്‍റെ റാഫേല്‍ ജോഡറിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് സിന്നര്‍ സെമിയിലെത്തിയത്.

സ്‌കോര്‍: 6-2, 7-6 (7-0). സെമിയില്‍ ഫ്രഞ്ച് താരം ആര്‍തര്‍ ഫില്‍സാണ് സിന്നറിന്‍റെ എതിരാളി.

അതേസമയം, 12-ാം സീഡായ നോര്‍വെയുടെ കാസ്പര്‍ റൂഡിനെ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന്‍റെ അലക്‌സാണ്ടര്‍ ബ്ലോക്‌സ് അട്ടിമറിച്ചു. 6-4, 6-4നായിരുന്നു ബ്ലോക്‌സിന്‍റെ ജയം.

Sports

ബാസ്കറ്റ്: ഇന്ത്യന്‍ ബാങ്ക് സെമിയില്‍

കോഴിക്കോട്: ഫിയസ്റ്റോ 50-ാം വാര്‍ഷിക അഖിലേന്ത്യ ബാസ്‌കറ്റ്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ ബാങ്ക് സെമിയില്‍.

ഇന്ത്യന്‍ നേവിയെ 64-94നു കീഴടക്കിയാണ് ഇന്ത്യന്‍ ബാങ്ക് സെമിയില്‍ ഇടംപിടിച്ചത്. ഗ്രൂപ്പ് എയില്‍നിന്ന് ഐസിഎഫ് ചെന്നൈയും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്.

ഇന്ത്യന്‍ നേവിക്ക് എതിരേ ഇന്ത്യന്‍ ബാങ്കിനായി പ്രണവ് പ്രിന്‍സ് 15ഉം പ്രശാന്ത് സിംഗ് റാവത്ത് 13ഉം പോയിന്‍റ് നേടി. ഇന്ത്യന്‍ നേവിയുടെ സുബിന്‍ 17 പോയിന്‍റ് സ്വന്തമാക്കി.

വനിതാ വിഭാഗത്തില്‍ ഈസ്റ്റേണ്‍ റെയില്‍വേ കോല്‍ക്കത്തയെ 47-83നു തകര്‍ത്ത് കെഎസ്ഇബി തിരുവനന്തപുരം വിജയക്കുതിപ്പ് തുടര്‍ന്നു. കെഎസ്ഇബിക്കായി ആര്‍. ശ്രീകല 28ഉം അനീഷ ക്ലീറ്റസ് 19ഉം പോയിന്‍റ് നേടി. ലീഗ് മത്സരങ്ങള്‍ ഇന്നു സമാപിക്കും. സെമി പോരാട്ടങ്ങള്‍ നാളെ നടക്കും.

Sports

അല്‍കാരസ് സെമിയില്‍

കലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമായ സ്‌പെയിനിന്‍റെ കാര്‍ലോസ് അല്‍കാരസ് സെമിയില്‍. ക്വാര്‍ട്ടറില്‍ ബ്രിട്ടന്‍റെ കാമറൂണ്‍ നോറിനെയാണ് അല്‍കാരസ് കീഴടക്കിയത്.

സ്‌കോര്‍: 6-3, 6-4. റഷ്യയുടെ ഡാനില്‍ മെദ്‌വദേവാണ് സെമിയില്‍ അല്‍കാരസിന്‍റെ എതിരാളി. ബ്രിട്ടന്‍റെ ജാക് ഡ്രെപ്പറിനെ 1-6, 5-7നു കീഴടക്കിയാണ് റഷ്യന്‍ താരം സെമി ഫൈനലിലെത്തിയത്.

ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവും ഇറ്റലിയുടെ യാനിക് സിന്നറും തമ്മിലാണ് മറ്റൊരു പുരുഷ സിംഗിൾസ് സെമി.

വനിതകളില്‍ ബെലാറൂസിന്‍റെ ലോക ഒന്നാം നമ്പറായ അരീന സബലെങ്ക, കസാക്കിസ്ഥാന്‍റെ എലെന റെബാകിന, യുക്രെയ്‌ന്‍റെ എലിന സ്വിറ്റോളിന, ചെക്കിന്‍റെ ലിന്‍ഡ നോസ്‌കോവ എന്നിവര്‍ സെമിയിലെത്തി.

പോളണ്ടിന്‍റെ ഇഗ ഷ്യാങ്‌ടെക്കിനെ കീഴടക്കിയാണ് സ്വിറ്റോളിനയുടെ സെമി പ്രവേശം. സ്‌കോര്‍: 6-2, 4-6, 6-4.

Sports

ജിവി രാജ സെമിയിൽ

തിരുവനന്തപുരം: മാർ അത്തനേഷ്യസ് ട്രോഫി ഫുട്ബോൾ ടൂർണമെന്‍റ് സെമിഫൈനലിൽ കടന്ന് തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂൾ. ഇന്നലെ നടന്ന അവസാന ക്വാട്ടർ ഫൈനലിൽ കുന്നംകുളം ഗവ ഹയർ സെക്കണ്ടറി സ്കൂളിനെ ടൈബ്രേക്കറിൽ ജിവി രാജ സ്കൂൾ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ രഹിത സമനില പാലിച്ചു. ടൈബ്രേക്കറിലൂടെ 4-2ന് ജിവി രാജ സ്കൂൾ വിജയിച്ചു.

ചൊവ്വാഴ്ച നടക്കുന്ന ആദ്യ സെമിഫൈനലിൽ ജിവി രാജ സ്പോർസ്‌സ് സ്കൂൾ മലപ്പുറം മൂർക്കനാട് സുബുലുസലാം ഹയർ സെക്കണ്ടറി സകൂളിനെ നേരിടും.

Latest News

Corehub Up