Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Defection

തൃണമൂലിൽ വിമതരുടെ 'ചിഹ്നം' വിളിയും മമതയുടെ കൂറുമാറ്റ ഭീഷണിയും

ന്യൂഡൽഹി: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ രണ്ടായി പിളർത്തിയ വിമത നീക്കങ്ങൾക്കുശേഷം അവകാശവാദവുമായി ഇരുപക്ഷവും. തൃണമൂൽ കോൺഗ്രസിനെ ഉപേക്ഷിച്ചിട്ടില്ലെന്നും തിരുത്തൽശക്തിയായി തുടരുമെന്നും വിമത എംപി അരുപ് ചക്രവർത്തി പറഞ്ഞു. പാർട്ടി ചിഹ്നത്തിനായി പോരാടും.

പുതിയൊരു നീക്കം തുടങ്ങിക്കഴിഞ്ഞു. പശ്ചിമബംഗാളിൽ വികസനവും തൊഴിലും ഇതുവഴി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മമത ബാനർജിയെയും അരൂപ് ചക്രവർത്തി രൂക്ഷമായി വിമർശിച്ചു. മമത ഭയപ്പെട്ടിരിക്കുകയാണ്. പാർട്ടിയിൽ ഒരു യോഗം വിളിക്കാൻപോലും അവർക്കു കഴിയുന്നില്ല. കക്കോലി ഘോഷ് ദസ്തിദാറും സുദീപ് ബന്ദോപധ്യായയും വിമതസംഘത്തെ നയിക്കുമെന്നും ചക്രവർത്തി പറഞ്ഞു.

അതേസമയം, വിമതർക്കെതിരേ കൂറുമാറ്റ നിരോധന നിയമം നിലനിൽക്കുമെന്നാണ് മമത ബാനർജിയും സംഘവും വാദിക്കുന്നത്. ഒരു രാഷ്‌ട്രീയ പാർട്ടിക്കു മറ്റൊരു പാർട്ടിയിൽ ലയിക്കാം. പാർലമെന്‍റ് അംഗങ്ങൾ മാത്രമായി ലയിക്കുക അസാധ്യമാണ്.

കൂറുമാറ്റ നിരോധന നിയമം ഇക്കാര്യത്തിൽ വ്യക്തത നൽകുന്നുണ്ടെന്നും തൃണമൂലിന്‍റെ രാജ്യസഭാ പ്രതിനിധി സാഗരിക ഘോഷ് പറഞ്ഞു. മൂന്നിൽ രണ്ടു ഭൂരിപക്ഷം, കൂറുമാറ്റ നിരോധന നിയമം എന്നിവയിൽ ഒട്ടേറെ തെറ്റായ വിവരങ്ങൾ പ്രചരിക്കപ്പെടുകയാണ്. ഭരണഘടനയുടെ പത്താം ഷെഡ്യൂളും സുപ്രീംകോടതിയും ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്.

തൃണമൂൽ ചിഹ്നത്തിൽ മത്സരിച്ചു ജയിച്ചശേഷം മറ്റൊരു പാർട്ടിയിൽ ലയിക്കാൻ തീരുമാനിച്ചത് വോട്ടർമാരെ ചതിക്കുന്ന നടപടിയാണെന്ന് മറ്റൊരു മുതിർന്ന നേതാവ് സുഗത റോഡി പറഞ്ഞു. മമത ബാനർജി ചെയർമാനായ തൃണമൂൽ കോൺഗ്രസിന്‍റെ ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ്.

എന്നാൽ മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് അനധികൃതമായി വിമതസംഘം പിന്തുണ നൽകുകയാണ്-അദ്ദേഹം ആരോപിച്ചു.
ഞായറാഴ്ചയാണ് തൃണമൂൽ കോൺഗ്രസിലെ 20 എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയെ കണ്ട്, ത്രിപുര കേന്ദ്രമായി പ്രവർത്തിക്കുന്ന നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിൽ ലയിക്കുന്നതായി അറിയിച്ചത്.

Leader Page

കൂറുമാറ്റം വിദൂരസാധ്യത മാത്രം; കരയുദ്ധത്തിനോ ട്രംപ് നീക്കം?

ഇറാൻ യുദ്ധം നാലു ദിവസം പിന്നിട്ടു. യുദ്ധത്തിന്‍റെ അന്ത്യം സംബന്ധിച്ച് ഒരു സൂചനയും ഇല്ല. സമാധാന ചർച്ചകൾ നടക്കുന്നതായും സൂചനയില്ല. ഒരു മാസത്തിലധികം നീളാം എന്ന പ്രസിഡന്‍റ് ട്രംപിന്‍റെ പ്രസ്താവന മാത്രമാണ് നിലവിലുള്ളത്.

യുദ്ധകാര്യം ആകുമ്പോൾ കേൾക്കുന്നവ എല്ലാം വിശ്വസിക്കാനും പറ്റില്ല. ഇപ്പോൾ ഉയരുന്ന ചോദ്യം കരയുദ്ധത്തിലേക്കു കാര്യങ്ങൾ എത്തുമോ എന്നതാണ്. നീണ്ട യുദ്ധം അനിവാര്യമായും കരയുദ്ധത്തിലേക്കു നീങ്ങും. അമേരിക്കൻ ഭടന്മാരെ കരയുദ്ധത്തിലേക്കു വിടുമോ എന്നു തിങ്കളാഴ്ച സെനറ്റർമാർ ചോദിച്ചതിന്, പ്രതിരോധ സെക്രട്ടറി പീറ്റർ ഹെഗ്സെത്ത് കൃത്യമായ മറുപടി നൽകിയില്ല. കരയുദ്ധസാധ്യത അദ്ദേഹം തള്ളിക്കളഞ്ഞുമില്ല.

1990ൽ കുവൈറ്റിനെ മോചിപ്പിക്കാൻ ഓപ്പറേഷൻ ഡെസർട്ട് സ്‌റ്റോമും 2003ൽ സദ്ദാം ഹുസൈനെതിരേ രണ്ടാം ഇറാക്ക് യുദ്ധവും മറ്റു പശ്ചിമേഷ്യൻ യുദ്ധങ്ങളും തുടങ്ങുമ്പോൾതന്നെ അമേരിക്ക കരസേനയെ ഇറക്കിയിരുന്നു. മാസങ്ങൾ നീളാവുന്ന യുദ്ധം ആസൂത്രണം ചെയ്താണ് യുഎസ് പ്രതിരോധവകുപ്പ് (പെന്‍റഗൺ) അന്ന് അവ തുടങ്ങിവച്ചത്. പലതും വർഷങ്ങളോളം നീണ്ടുപോയതു വേറെ കാര്യം.

ഇപ്പോൾ പെട്ടെന്നു കാര്യം സാധിക്കാം എന്ന മട്ടിൽ ആഴ്ചകളുടെ കണക്കുമായാണു ട്രംപ് യുദ്ധത്തിനു നിർദേശിച്ചത്. പക്ഷേ ഇറാനിലെ ഭരണസമിതിയിൽനിന്നു പ്രതീക്ഷിച്ച കൂറുമാറ്റം ഉണ്ടായില്ല. കൂറുമാറും എന്നു കരുതിയ ചിലർ ഖമനയ്ക്കൊപ്പം കൊല്ലപ്പെട്ടു എന്ന് ട്രംപ് സൂചിപ്പിച്ചു. പിന്നീടു കൂറുമാറ്റസാധ്യത കൽപിച്ചിരുന്ന ആളാണ് ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി അർദാഷിർ ലാറിജാനീ. ഖമനയ്യുടെ വിശ്വസ്ത ഉപദേഷ്ടാവ് ആയിരുന്ന ലാറിജാനീ അമേരിക്കയെ പാഠം പഠിപ്പിക്കും എന്നു പറഞ്ഞു ഭരണകൂടത്തിന്‍റെ കൂടെ ഉറച്ചുനിൽക്കുന്നു എന്നാണു റിപ്പോർട്ടുകൾ.

ഭരണകൂടത്തിലെയോ സൈന്യത്തിലെയോ ഗണ്യമായ വിഭാഗത്തിന്‍റെ പിന്തുണ ഇല്ലാതെ കൂറുമാറി ആരെങ്കിലും വരുന്നതിനു സാധ്യതയേ ഇല്ല. ഭരണ നേതൃത്വത്തിൽ വ്യക്തമായ ചേരിതിരിവുണ്ടായി പിളരാൻ തുടങ്ങിയാലേ അതു നടക്കൂ. ഇപ്പോൾ ഒറ്റക്കെട്ടായി അമേരിക്കയോടു പൊരുതാൻ നിൽക്കുകയാണ് അവർ. ഇറാനു പിടിച്ചുനിൽപ് അസാധ്യമാകും എന്നു തോന്നുന്ന അവസ്ഥയിലേ ചേരിതിരിവ് ഉണ്ടാക്കാൻ പറ്റൂ. അതിനുതക്ക രീതിയിൽ ഇറാന്‍റെ ആക്രമണ- പ്രതിരോധ ശേഷികൾ തകർക്കുന്ന വിധത്തിലേക്ക് യുദ്ധം നയിക്കാനാണു ട്രംപ് ലക്ഷ്യമിടുന്നത്.

മോഹിച്ച റിയൽ എസ്റ്റേറ്റ്

മറ്റാൾക്കാർക്കു വിൽക്കാനുള്ള വഴിയടയ്ക്കുന്ന കച്ചവടതന്ത്രം കൈയിലുള്ള ട്രംപ് എന്തു നീക്കമാകും ഇറാനിൽ നടത്തുക? കരയുദ്ധം തുടങ്ങുന്നതു തന്‍റെ ആഭ്യന്തര വിശ്വാസ്യത കളയും എന്നു ട്രംപിനറിയാം. അദ്ദേഹം കൈക്കൊള്ളുന്ന തന്ത്രം ഈ ദിവസങ്ങളിൽ കാണാം. അതു കരയുദ്ധത്തിലേക്കു ചെന്നാൽ ബുഷുമാരുടെ അബദ്ധത്തിൽ ട്രംപും പെട്ടു എന്നു കരുതേണ്ടിവരും.

നാലു ദിവസം കഴിയുമ്പോൾ യുദ്ധഗതിയെപ്പറ്റി അറിയാവുന്ന കാര്യങ്ങൾ ഇവയാണ്

ഒന്ന്. വ്യോമയുദ്ധം രൂക്ഷമായി തുടരുന്നു. ഇറാനിലേക്കുള്ള ആക്രമണത്തിൽ ഒട്ടും കുറവില്ല. അമേരിക്ക പശ്ചിമേഷ്യയിലേക്കു കൂടുതൽ സന്നാഹം എത്തിച്ചു. തിരിച്ച് ഇറാന്‍റെ ആക്രമണത്തിന്‍റെ രൂക്ഷതയും തീവ്രതയും കുറഞ്ഞു. അവരുടെ ലക്ഷ്യനിർണയവും ദുർബലമായി.

രണ്ട്. ഇസ്രയേലിനെതിരേ ലബനനിലെ ഇറേനിയൻ കൂലിപ്പട ഹിസ്ബുള്ള വ്യോമാക്രമണം നടത്തി. തിരിച്ചടിക്കായി ഇസ്രയേലിന്‍റെ കരസേന ദക്ഷിണ ലബനനിൽ പ്രവേശിച്ചു. ഇതാദ്യമാണ് ഈ യുദ്ധത്തിൽ കരസേനയുടെ ഇടപെടൽ.

മൂന്ന്. സൗദി തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിയിൽ ഇറാന്‍റെ ഡ്രോൺ ആക്രമണം. രണ്ടു ഡ്രോണുകൾ പതിച്ചു കെട്ടിടത്തിനു തീപിടിച്ച് ചെറിയ നാശമുണ്ടായി. ആറെണ്ണം വന്നതിൽ നാലെണ്ണം തകർത്തു.

നാല്. സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല റാസ് തനൂര മിസൈൽ ആക്രമണത്തെ തുടർന്ന് അടച്ചിട്ടു. 5.5 ലക്ഷം ബാരൽ ക്രൂഡ് ശുദ്ധീകരിക്കുന്ന ഇവിടെ നിന്നാണു ഡീസൽ, പെട്രോൾ തുടങ്ങിയവ കയറ്റുമതി ചെയ്യുന്നത്.

അഞ്ച്. ഖത്തർ ഇറാന്‍റെ രണ്ട് സുഖോയ് (എസ്‌യു) 24 വിമാനങ്ങൾ വെടിവച്ചിട്ടു.

ആറ്. കുവൈറ്റ് പ്രതിരോധ വിഭാഗം അമേരിക്കയുടെ മൂന്ന് എഫ് 15 വിമാനങ്ങൾ അബദ്ധത്തിൽ വെടിവച്ചു തകർത്തു.

ഏഴ്. ഇറാന്‍റെ 10 കപ്പൽ മുക്കിയതായി ട്രംപ് അവകാശപ്പെട്ടു. തെളിവില്ല.

എട്ട്. ഇറാനിൽ 3000ത്തിലധികം ബോംബിംഗ് നടത്തിയെന്ന് യുഎസ് - ഇസ്രേലി സഖ്യം അവകാശപ്പെട്ടു. ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണശേഷി സമ്പൂർണമായി ഇല്ലാതാക്കുമെന്ന് ഇസ്രയേലിന്‍റെ ഭീഷണി.

ഒൻപത്. ഇറാക്കിലെ കുർദിസ്ഥാൻ മേഖല യുദ്ധഭൂമിയാക്കാൻ ഇറാന്‍റെ ശ്രമം. ഇറാനിലെ വിമതരായ കുർദുകൾ ടെഹ്റാൻ ഭരണകൂടത്തിനെതിരേ തിരിയുന്നതിനു തടയിടുകയാണു ലക്ഷ്യം. കുർദിസ്ഥാനിൽ യുഎസ് സേനാ സാന്നിധ്യമുണ്ട്.

National

അംബര്‍നാഥില്‍ കോണ്‍ഗ്രസിന് തിരിച്ചടി: സസ്‌പെന്‍ഡ് ചെയ്ത 12 കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു

മുംബൈ: മഹാരാഷ്ട്രയിലെ അംബര്‍നാഥ് മുനിസിപ്പല്‍ കൗണ്‍സിലിലെ 12 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി സഖ്യം ചേര്‍ന്നതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇവരെ സസ്‌പെന്‍ഡ് ചെയ്ത് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ഈ നാടകീയ നീക്കം.

ഡിസംബര്‍ 20ന് നടന്ന തെരഞ്ഞെടുപ്പില്‍ 60 അംഗ അംബര്‍നാഥ് മുനിസിപ്പല്‍ കൗണ്‍സിലില്‍ ശിവസേന ഏകനാഥ് ഷിന്‍ഡെ വിഭാഗം 27 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. ബിജെപി 14 സീറ്റുകളും കോണ്‍ഗ്രസ് 12 സീറ്റുകള്‍ വീതവുമാണ് നേടിയത്. എന്നാല്‍ ഷിന്‍ഡെ വിഭാഗത്തെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പ്രാദേശിക ബിജെപി നേതാക്കള്‍ കോണ്‍ഗ്രസുമായും അജിത് പവാര്‍ വിഭാഗം എന്‍സിപിയുമായും ചേര്‍ന്ന് അംബര്‍നാഥ് വികാസ് അഘാഡി രൂപീകരിച്ചു. ഈ സഖ്യത്തിന്‍റെ പിന്‍ബലത്തില്‍ ബിജെപി സ്ഥാനാര്‍ഥി തേജശ്രീ കരഞ്ജുലെ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് 12 കൗണ്‍സിലര്‍മാരെയും പ്രാദേശിക ബ്ലോക്ക് പ്രസിഡന്‍റിനെയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷനു തൊട്ടുപിന്നാലെ താനെയിലെ ബിജെപി ഓഫീസില്‍ മഹാരാഷ്ട്ര ബിജെപി പ്രസിഡന്‍റ് രവീന്ദ്ര ചവാന്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഈ സംഭവം മഹാരാഷ്ട്രയിലെ ഭരണസഖ്യമായ മഹായുതിയിലെ ആന്തരിക പിരിമുറുക്കങ്ങള്‍ ദേശീയ ശ്രദ്ധയിലെത്തിച്ചു.

Latest News

Corehub Up