Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marijuana

മീൻ കച്ചവടത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപന; പ്രതി പിടിയിൽ

ആലപ്പുഴ: ചെങ്ങന്നൂരില്‍ മീൻ കച്ചവടത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് ആസാം സ്വദേശി പിടിയിലായത്.

മാവേലിക്കര-മാന്നാര്‍ റോഡില്‍ മീന്‍ കച്ചവടം നടത്തിയിരുന്ന ബിനോയ് ഡൈമാറി ആണ് എക്സൈസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്ന് രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. ഇയാളുടെ മീന്‍ കച്ചവടത്തില്‍ പന്തികേട് തോന്നിയ നാട്ടുകാരാണ് വിവരം എക്സൈസിനെ അറിയിച്ചത്.

മീനുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി. രാജീവും സംഘവും നടത്തിയ പരിശോധനയിലാണ് ബിനോയ് ഡൈമാറി പിടിയിലായത്.

 

 

Kerala

കഞ്ചാവും മാരകായുധങ്ങളുമായി യുവാവ് പിടിയിൽ

തൃശൂർ: ഏഴ് കിലോയോളം കഞ്ചാവും മാരകായുധങ്ങളുമായി യുവാവ് പിടിയിൽ. നാട്ടിക സ്വദേശി വിഷ്ണു (37) ആണ് പിടിയിലായത്. ഡാൻസാഫ് സംഘവും വലപ്പാട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

വിഷ്ണുവിന്‍റെ വീടിന്‍റെ ടെറസിൽ ഒളിപ്പിച്ച നിലയിൽ വിൽപനയ്ക്കായി സൂക്ഷിച്ച 6 കിലോ 830 ഗ്രാം കഞ്ചാവ് ആണ് പിടിച്ചെടുത്തത്. ഇതോടൊപ്പം വ്യത്യസ്ത ആകൃതികളിലുള്ള അഞ്ച് വടിവാളുകൾ, പ്രത്യേക തരം കത്തി, എയർഗൺ എന്നിവയും കണ്ടെടുത്തു.

ഗ്രാമപ്രദേശങ്ങളിലെ തോടുകളിലും കുളങ്ങളിലും മീൻപിടിക്കാനെന്ന വ്യാജേന വലയുമായെത്തിയാണ് പ്രതി കഞ്ചാവ് വിൽപന നടത്തിയിരുന്നത്. വിഷ്ണു മലപ്പുറം ജില്ലയിലും ഇടുക്കി ജില്ലയിലും കഞ്ചാവുമായി നേരത്തെ പിടിയിലായിട്ടുണ്ട്.

Kerala

നൈട്രോസെപാം ഗുളികകളും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

ആലപ്പുഴ: തണ്ണീർമുക്കം ബസ് സ്റ്റാൻഡിൽ നിന്ന് നൈട്രോസെപാം ഗുളികകളും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. അമ്പലപ്പുഴ വണ്ടാനം സ്വദേശി ഇജാസ് (26), മാഹിൻ (23) എന്നിവരാണ് ലഹരി വസ്തുക്കളുമായി അറസ്റ്റിലായത്.

പ്രതികളിൽ നിന്ന് 200ഓളം നൈട്രോസെപാം ഗുളികകളും 250 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മുഹമ്മ പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ‌ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.

മാസങ്ങളായി ജില്ലയ്ക്ക് പുറത്ത് താമസിച്ച് ഒഡിഷയിൽ പോയി കഞ്ചാവ് വാങ്ങി വിൽപന നടത്തിവരികയായിരുന്നു ഇരുവരും. ട്രെയിൻ മാർഗം ലഹരിയെത്തിക്കുന്ന പ്രതികൾ ജില്ലയ്ക്ക് പുറത്തിറങ്ങി ബസിലോ ബൈക്കിലോ എത്തിയാണ് ഇവർ ഇടപാടുകാർക്ക് മയക്കുമരുന്ന് കൈമാറുന്നത്.

സുരക്ഷിതമായി ലഹരി കൈമാറ്റം നടത്തുന്നതിനായാണ് ഇവർ തണ്ണീർമുക്കം ബണ്ട് മേഖല തെരഞ്ഞെടുത്തത്. ഒഡിഷയിൽ നിന്നെത്തിക്കുന്ന കഞ്ചാവ് പലയിടങ്ങളിലായി വിൽ‌പന നടത്തി വരുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്.

District News

വില്‍പ്പനയ്ക്കായി സൂക്ഷിച്ച രണ്ടു കിലോകഞ്ചാവ് പിടിച്ചെടുത്തു

അടിമാലി: വില്‍പ്പനയ്ക്കായി സൂക്ഷിച്ച രണ്ടു കിലോയിലധികം ഉണക്ക കഞ്ചാവ് അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം കണ്ടെത്തി. അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ ശശിയും സംഘവും മാങ്കുളത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

കുരിശുപാറ കല്ലാര്‍വാലി സ്വദേശി മിഥുനെ (27) നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം അറസ്റ്റ് ചെയ്തു. ഇയാള്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. അറസ്റ്റിലായ മിഥുന് കഞ്ചാവ് കൊടുത്ത മാങ്കുളം ആറാംമൈല്‍ സ്വദേശി അമലിനെ രണ്ടാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളുടെ വീട്ടില്‍നിന്ന് 1.420 കിലോഗ്രാം കഞ്ചാവും സംഘം കണ്ടെടുത്തു.

രണ്ടാം പ്രതിക്കായി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം അന്വേഷണം ആരംഭിച്ചു. ആകെ 2.450 കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തിട്ടുള്ളത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എൻ.കെ. ദിലീപ് , ബിജു മാത്യു, പ്രിവന്റീവ് ഓഫീസര്‍ വി.ആർ. സുധീര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ യദു വംശരാജ്, മുഹമ്മദ് ഷാന്‍, അലി അഷ്‌ക്കര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വിസ്മയ മുരളി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ നിധിന്‍ ജോണി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Latest News

Corehub Up