Letters
മദ്യപർക്ക് ആകുലത വേണ്ട, സർക്കാർ ഒപ്പമുണ്ട്
Tuesday, June 27, 2017 10:34 AM IST
കേരളത്തിൽ മറ്റ് ഏതിനും കുറവോ പോരായ്മയോ ഉണ്ടായാലും മദ്യത്തിന്‍റെ ലഭ്യതയിൽ ഒട്ടും കുറവുണ്ടാകരുത് എന്നതാണ് ഇപ്പോഴത്തെ സർക്കാരിന്‍റെ നയം. ഈ തീരുമാനത്തിന്‍റെ ഫലമായി മദ്യപാനികൾക്കും മദ്യരാജാക്കന്മാർക്കും സന്തോഷം. മദ്യവരുമാനം കൊണ്ടു ഖജനാവ് നിറഞ്ഞുകവിയുന്നതു സ്വപ്നം കാണുന്ന ഭരണകർത്താക്കൾക്ക് അതിലേറെ സന്തോഷം. ഇവിടത്തെ വീട്ടമ്മമാരുടെയും കുഞ്ഞുങ്ങളുടെയും തോരാത്ത കണ്ണീരിന്‍റെയും വേദനയുടെയും ആഴം മാത്രം ആരും അറിയുന്നതായി നടിക്കുന്നില്ല.

ആഘോഷ അവസരത്തിൽ സന്തോഷം കൊണ്ട് മദ്യപിക്കുന്നവർക്കും മരണവീട്ടിൽ സങ്കടംകൊണ്ട് മദ്യപിക്കുന്നവർക്കും ഹർത്താൽ ദിനങ്ങളെ ആഘോഷമാക്കുന്നവർക്കും തൊഴിലാളികൾക്കുമെല്ലാം കൈയെത്തും ദൂരത്തു മദ്യം ലഭിക്കുക എന്നതു ചില്ലറ കാര്യമല്ലല്ലോ. വാഹനാപകടങ്ങൾ, ആത്മഹത്യകൾ, വിവാഹ മോചനങ്ങൾ, അവിഹിത ബന്ധങ്ങൾ, മോഷണം, പിടിച്ചുപറി എന്നുവേണ്ട എല്ലാ കുറ്റകൃത്യങ്ങളുടെയും പുറകിൽ ഈ മദ്യം എന്ന ഭ്രാന്തന്‍റെ സാന്നിധ്യം ഉണ്ടാകും. മദ്യപാനം നിരുത്സാഹപ്പെടുത്തും എന്നു തുടർച്ചയായി പറയുന്ന സർക്കാരിന് ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ പൂട്ടിയ മദ്യഷാപ്പുകൾ പൂട്ടിത്തന്നെ കിടന്നേനെ.

വിഷം കഴിച്ചു ആത്മഹത്യക്കു ശ്രമിക്കുന്നവരുടെ പേരിൽ കേസ് എടുത്ത് ശിക്ഷിക്കാറുണ്ടല്ലോ. വിഷം വാങ്ങിക്കൊടുത്തവന് പ്രേരണ കുറ്റത്തിനും ശിക്ഷിക്കപ്പെടുന്നു. അങ്ങനെവരുന്പോൾ മദ്യം എന്ന വിഷം കഴിക്കുന്നവരും അതു കൊടുക്കുന്നവരും കുറ്റക്കാർതന്നെ.
മണ്ണിനേയും മനുഷ്യനേയും രക്ഷിക്കാൻ കീടനാശിനികൾ നിരോധിച്ചിരിക്കുകയാണല്ലോ. എന്നാൽ, ആരോഗ്യത്തിനു ഹാനികരം എന്ന ലേബലിൽ ഇറക്കുന്ന മദ്യം രാജ്യത്ത് ഉടനീളം നിർബാധം, വഴിനീളെ വിതരണം ചെയ്യുന്നതിന് ഇവിടുത്തെ സർക്കാരിന് എന്തു നീതീകരണം പറയാനുണ്ട്?

സ്റ്റാർ ഹോട്ടലുകൾ വരേ കള്ളുഷാപ്പ് ആക്കാനാണല്ലോ സർക്കാർ നീക്കം. കള്ളു ചെത്താൻ തെങ്ങ് ഉണ്ടായിട്ടുവേണ്ടേ? കൂന്പുചീയലും മഞ്ഞളിപ്പും ചെന്തീർഒലിപ്പുമായി നശിച്ചു മണ്ടയില്ലാത്ത തെങ്ങിൽനിന്ന് എങ്ങനെ കള്ളുകിട്ടും? ഈ മഴക്കാലം കൂടി കഴിയുന്പോൾ ഉള്ള തെങ്ങും കൂടി തീരുന്ന ലക്ഷണമാണ്. പിന്നെ ആനമയക്കിയും കുന്പളങ്ങ‍യും കലക്കി കുപ്പിയിലാക്കി സായിപ്പിനെ സ്റ്റാർ ഷാപ്പിലേക്കു ആകർഷിക്കാം!

താത്കാലിക ലാഭം നോക്കി എടുത്തിരിക്കുന്ന സർക്കാരിന്‍റെ പുതിയ മദ്യനയം തിരുത്തിയില്ലെങ്കിൽ സമീപഭാവിയിൽ ദൈവത്തിന്‍റെ സ്വന്തം നാട് മദ്യപാനികളുടെയും മനോരോഗികളുടെയും വിധവകളുടെയും നാടായി മാറും.

എൻ.വി. ജോർജ് ഞെഴുകുംകാട്ടിൽ, പാലാവയൽ