Letters
പൊതുപണം അതിനുള്ളതല്ല
Sunday, November 19, 2017 10:00 AM IST
കേരളത്തിലെ മുന്നണിഭരണം കേസുകളുടെ ഒരു കൂന്പാരമാണ്. ഇതിൽ ഇടത്വലതു മുന്നണികൾ തമ്മിൽ വ്യത്യാസമില്ല. അഴിമതിയാരോപണങ്ങളും പ്രത്യാരോപണങ്ങളും കൂടാതെ അഴിമതിക്കേസുകളും നിർബാധം നടക്കുന്നു.

ഇതിനിടെ വികസനപ്രവർത്തനങ്ങൾക്കോ സാന്പത്തിക വികസനത്തിനോ കേന്ദ്രഫണ്ട് യഥാസമയം ചെലവിടുന്നതിനോ എവിടെ സമയം? വിവിധ കോടതികളിൽ കേസ് നടത്താൻ പൊതുഖജനാവിൽനിന്നു ലക്ഷക്കണക്കിനു രൂപയാണ് ചെലവാക്കുന്നത്. സംസ്ഥാനത്തിന്‍റെ വികസനപ്രവർത്തനങ്ങൾക്കുള്ള പണമാണ് ഇത്തരത്തിൽ ദുർവ്യയം ചെയ്യുന്നത്. പൊതുഖജനാവിൽനിന്നു കേസുകൾ നടത്താനുള്ള ചെലവിനും ഒരു നിയന്ത്രണം വേണ്ടതല്ലേ?

പി.ആർ. ജോസ് ചൊവ്വൂർ