Letters
ജനങ്ങളാണു യജമാനന്മാർ
Thursday, November 23, 2017 12:48 PM IST
സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരോടു മാന്യമായി പെരുമാറാത്ത ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടല്ലോ. പൊതുജനങ്ങൾക്കുവേണ്ടി എന്തെല്ലാം നടപടികൾ സർക്കാർ സ്വീകരിച്ചാലും അതിനെയെല്ലാം മറികടക്കാനുള്ള വൈഭവം മിക്കവാറും ഉദ്യോഗസ്ഥർക്കുണ്ട്.
അപേക്ഷയുമായി വരുന്ന പാവങ്ങളെ നിയമങ്ങളും ചട്ടങ്ങളും ദുർവ്യാഖ്യാനം ചെയ്തു ദ്രോഹിക്കുന്നതു ചിലരുടെ ക്രൂരവിനോദമാണ്. ജനാധിപത്യവ്യവസ്ഥയിൽ ജനങ്ങളാണു യജമാനന്മാർ എന്ന തത്ത്വം അവർ മറന്നുപോകുന്നു. ഇന്നു നാട്ടിലെ ഏറ്റവും ഭാഗ്യവാന്മാർ സർക്കാർ ഉദ്യോഗസ്ഥരാണ്. വെള്ളപ്പൊക്കമോ വരൾച്ചയോ ഒന്നും അവരുടെ വരുമാനത്തിനു ബാധകമല്ല.

കാലാകാലങ്ങളിൽ ശന്പളപരിഷ്കരണം, ക്ഷാമബത്ത വർധന, പ്രൊമോഷൻ, സർവീസ് കഴിഞ്ഞാൽ പെൻഷൻ, പെൻഷനർ മരിച്ചാൽ ഫാമിലി പെൻഷൻ, വിവിധ തരം അവധികൾ എന്നിങ്ങനെ എന്തെല്ലാം സൗജന്യങ്ങൾ! എന്നിട്ടും തൃപ്തിയാകാത്തവരാണ് ഓഫീസിൽ വരുന്ന ഇതൊന്നുമില്ലാത്തവരോട് മനുഷ്യപ്പറ്റില്ലാതെ പെരുമാറുന്നത്.

വി.എസ്. ബാലകൃഷ്ണപിള്ള മണക്കാട്, തൊടുപുഴ.